<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-6816182372044252997</id><updated>2012-02-17T09:24:38.223+05:30</updated><category term='തട്ടിപ്പുകള്‍'/><category term='സിനിമ'/><category term='കഥകള്‍'/><title type='text'>തിരോന്തരം പുപ്പുലി</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://rajagopaltvm.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default?max-results=100'/><link rel='alternate' type='text/html' href='http://rajagopaltvm.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>തിരോന്തരം പുപ്പുലി</name><uri>http://www.blogger.com/profile/09400571635112259007</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>44</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-6816182372044252997.post-3816084544215375403</id><published>2011-11-09T20:10:00.001+05:30</published><updated>2011-11-09T20:13:46.346+05:30</updated><title type='text'>വെള്ളിത്തിരയിലെ ഒക്ടോബര്‍ വിപ്ലവം....</title><content type='html'>&lt;a href="http://3.bp.blogspot.com/-FE8zBA6dpY4/TrqRZC1yzdI/AAAAAAAAAss/bRTh0wsd9Iw/s1600/thilakan_1.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 246px; height: 350px;" src="http://3.bp.blogspot.com/-FE8zBA6dpY4/TrqRZC1yzdI/AAAAAAAAAss/bRTh0wsd9Iw/s400/thilakan_1.jpg" border="0" alt="" id="BLOGGER_PHOTO_ID_5673006540071816658" /&gt;&lt;/a&gt;&lt;br /&gt;ഒക്ടോബറിന്റെ അവസാനവും നവംബറിന്റെ ആദ്യവുമായി തിരുവനന്തപുരത്ത് തീയേറ്ററുകളില്‍ കണ്ട രണ്ടു ചിത്രങ്ങളാണ് ഇന്ത്യന്‍ റുപ്പിയും കൃഷ്ണനും രാധയും... ഈ ചിത്രങ്ങളിലെ രണ്ടു താരങ്ങള്‍ മലയാള സിനിമയുടെ വിപ്ലവകാരികളാവുകയാണ്.. അഭിനയത്തിന്റെ അങ്ങേത്തലയ്ക്കല്‍ നില്‍ക്കുന്ന തിലകനും ഇങ്ങേത്തലയ്ക്കലെന്ന് ഒരു കൂട്ടം ചലച്ചിത്ര ബുദ്ധിജീവികള്‍ വി&lt;br /&gt;&lt;div&gt;&lt;br /&gt;ധിയെഴുതുന്ന സന്തോഷ് പണ്ഡിറ്റും.. കുറേക്കാലമായി തകര്‍ക്കപ്പെട്ടിരുന്ന ചലച്ചിത്രജീവിതത്തില്‍ നിന്നുള്ള തിലകന്റെ തിരിച്ചുവരവാണ്  ഇന്ത്യന്‍ റുപ്പിയിലെ അച്യുതമേനോന്‍ എന്ന കഥാപാത്രം.... ക്യാമറയൊഴിച്ച് ഒരു സിനിമയ്ക്കാവശ്യമുള്ള മറ്റു ജോലികളെല്ലാം ചെയ്തുകൊണ്ടുള്ള വെള്ളിത്തിരയിലേക്കുള്ള കുതിച്ചുചാട്ടമാണ് സന്തോഷ് പണ്ഡിറ്റിന്റേത്... &lt;/div&gt;&lt;div&gt;സന്തോഷ് പണ്ഡിറ്റിന്റെയും തിലകന്റേയും ധൈര്യം അംഗീകരിക്കപ്പെടേണ്ടതാണ്. കഴിഞ്ഞ മുപ്പതുവര്‍ഷത്തിലധികമായി മലയാള സിനിമയില്‍ നിറഞ്ഞാടി പത്തിലധികം ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ തിലകനെ ഒതുക്കിയത് ചലച്ചിത്രലോകത്തെ 'സുഹൃത്തുക്കള്‍' തന്നെയാണ്. കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ പതിനഞ്ചിനക&lt;/div&gt;&lt;div&gt;ത്ത് ചിത്രങ്ങളില്‍ മാത്രമേ മലയാള സിനിമയ്ക്ക് അദ്ദേഹത്തെ അഭിനയിപ്പിക്കാനായുള്ളു... അടിച്ചമര്‍ത്തപ്പെടുന്തോറും ശക്തിപ്പെട്ടുവരുന്ന തിലകനിലെ വീര്യം അച്യുതമേനോനെ കാഴ്ചക്കാരന്റെ ആവേശമാക്കി മാറ്റാന്‍ സാധിച്ചു. ഈ കഥാപാത്രത്തെ അദ്ദേഹത്തിലേക്കെത്തിച്ച രഞ്ജിത്തിനും ഇതില്‍ അഭിമാനിക്കാം.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;സന്തോഷ് പണ്ഡിറ്റ് മറ്റൊരു അത്ഭുതമാണ്... അ്ഞ്ചുലക്ഷം രൂപയില്‍ സിനിമ നിര്‍മ്മിക്കുകയും മൂന്നാഴ്ചകൊണ്ട് മൂന്നിരട്ടി രൂപ തീയേറ്ററില്‍ നിന്നും വാരുകയും ചെയ്ത സന്തോഷ് പണ്ഡിറ്റ് നമ്മുടെ ചലച്ചിത്രതമ്പുരാന്‍മാരുടെ നെഞ്ചത്തുകസേരയിട്ടിരുന്നുകൊണ്ടാണ് തന്റെ അടുത്ത ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. എങ്ങനെയൊരു ചിത്രം വിജയിപ്പിക്കാം (എങ്ങനെ കാശുണ്ടാക്കാം) എന്നതിന്റെ ഉത്തമ ഉദാഹരണമാണ് സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും... ഇതിനേക്കാള്‍ ചിലവുകുറഞ്ഞ രീതിയില്‍ രണ്ടു മൂന്നു ബഡ് റൂമിലും കുളിമുറികളിലുമായി ഷൂട്ട് ചെയ്ത് അരണ്ടവെളിച്ചത്തില്‍ പ്രദര്‍ശിപ്പിച്ച് യുവാക്കളെ കോള്‍മയിര്‍ കൊള്ളിച്ച് കാശുകൊയ്ത ഷക്കീലചിത്രങ്ങള്‍ക്ക് ശേഷം യുവാക്കളെ ഇത്രയേറെ ആകര്‍ഷിച്ച ഒരു ചിത്രം അടുത്തകാലത്ത് തീയേറ്ററുകളിലെത്തിയിട്ടില്ല...&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;താനൊരുക്കിയ ഗാനങ്ങളുടെ യൂടൂബിലെ പ്രിവ്യുവിലൂടെയും യൂടൂബില്‍ ഹിറ്റായ ട്രെയിലറിലൂടെയും താന്‍ എന്താണ് സിനിമയിലൂടെ ഉദ്ദേശിക്കുന്നതെന്ന് സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കിയിരുന്നു. അതു മനസ്സിലാക്കിയിട്ടു തന്നെയാണ് തീയേറ്ററിലേക്ക് യു&lt;/div&gt;&lt;div&gt;വാക്കള്‍ കാശുകൊടുത്ത് ഇടിച്ചുകയറിയത്....  ഫാന്‍സ് അസോസിയേഷനുകളെ സൃഷ്ടിച്ച് ബള്‍ക്കായി ടിക്കറ്റ് പര്‍ച്ചേസ് ചെയ്ത് തീയേറ്ററുകള്‍ക്ക് മുന്‍വശം ഉത്സവപ്പറമ്പും രണ്ടു മൂന്നു ദിവസങ്ങള്‍ക്ക് ശേഷം ഫഌക്‌സ് ബോര്‍ഡുകളുടെ ശവപ്പറമ്പുമാക്കുന്ന തരത്തിലേക്ക് സന്തോഷ് പണ്ഡിറ്റ് അധഃപതിച്ചിട്ടില്ലെന്ന് വിശ്വസിക്കാം. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;കൃഷ്ണനും രാധയും എന്ന സിനിമയെക്കാള്‍ മോശം നിലവാരത്തിലുള്ള (സിനിമയുടെ ഷൂട്ടിംഗ് പോലും കണ്ടിട്ടില്ലാത്ത വ്യക്തിയാണ് താന്‍ എന്ന് സന്തോഷ് പറയുന്നുണ്ട്...) ചിത്രങ്ങള്‍ പടച്ചുവിട്ട നമ്മുടെ ചലച്ചിത്ര തമ്പുരാന്‍മാര്‍ക്ക് ഇയാളുടെ ചിത്രങ്ങള്‍ കാശുമുടക്കി കാണുന്ന പ്രേക്ഷകനും നല്‍കുന്ന അടി വളരെ വലുതാണ്...&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;img src="http://3.bp.blogspot.com/-Bi9E7UI-7JU/TrqRZLSOCtI/AAAAAAAAAsk/OeASxfAaYe0/s400/03-santhosh-pandit.jpg" border="0" alt="" id="BLOGGER_PHOTO_ID_5673006542338525906" style="float: left; margin-top: 0px; margin-right: 10px; margin-bottom: 10px; margin-left: 0px; cursor: pointer; width: 300px; height: 225px; " /&gt;&lt;div&gt;തിലകന്റെ കാര്യവും വ്യത്യസ്തമല്ല... മലയാള സിനിമയിലെ ഈ അതുല്യ പ്രതിഭയെ ഒതുക്കിയതെന്തിന് എന്ന് നമ്മു&lt;/div&gt;&lt;div&gt;ടെ ചലച്ചിത്ര തമ്പുരാക്കന്‍മാര്‍ തീര്‍ച്ചയായും ഇന്ത്യന്‍ റുപ്പീ കണ്ടാല്‍ ചിന്തിക്കും... അത്രയ്ക്ക് മെയ് വഴക്കത്തോടെയാണ് &lt;/div&gt;&lt;div&gt;അച്യുതമേനോനെ അദ്ദേഹം വെള്ളിത്തിരയിലെത്തിച്ചത്... കഴിഞ്ഞ ആറുവര്‍ഷമായി വിനയന്റെയോ മറ്റു ചില ലോബഡ്ജറ്റ് സംവിധായകന്‍മാരുടെയോ ചിത്രങ്ങളില്‍ മാത്രം തലകാണിച്ച് കഴിയാനായിരുന്നു അദ്ദേഹത്തിന്റെ വിധി... &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഈ രണ്ട് പേരും മലയാളസിനിമയില്‍ നല്‍കിയ സന്ദേശമെന്താണെന്ന് നമ്മുടെ ചലച്ചിത്രകാരന്‍മാര്‍ ചിന്തിക്കണം...&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6816182372044252997-3816084544215375403?l=rajagopaltvm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rajagopaltvm.blogspot.com/feeds/3816084544215375403/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6816182372044252997&amp;postID=3816084544215375403' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/3816084544215375403'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/3816084544215375403'/><link rel='alternate' type='text/html' href='http://rajagopaltvm.blogspot.com/2011/11/blog-post.html' title='വെള്ളിത്തിരയിലെ ഒക്ടോബര്‍ വിപ്ലവം....'/><author><name>തിരോന്തരം പുപ്പുലി</name><uri>http://www.blogger.com/profile/09400571635112259007</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-FE8zBA6dpY4/TrqRZC1yzdI/AAAAAAAAAss/bRTh0wsd9Iw/s72-c/thilakan_1.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6816182372044252997.post-1529574019985802947</id><published>2011-07-25T22:32:00.001+05:30</published><updated>2011-07-25T22:35:21.049+05:30</updated><title type='text'>യുവസിനിമയുടെ ചാപ്പയും കുരിശും</title><content type='html'>&lt;span class="Apple-style-span" style="font-family: Arial, Helvetica, sans-serif; font-size: medium; "&gt;&lt;table cellpadding="5" cellspacing="0" border="0" align="center" width="100%"&gt;&lt;tbody&gt;&lt;tr&gt;&lt;td colspan="4" align="justify" valign="top" class="text"&gt;&lt;p style="color: rgb(0, 0, 0); font-family: AnjaliOldLipi, Meera, Rachana_w01, Kartika; font-size: 16px; margin-top: 3px; margin-right: 3px; margin-bottom: 3px; margin-left: 3px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; "&gt;&lt;span style="color: rgb(255, 0, 0); "&gt;&lt;span style="font-size: medium; "&gt;&lt;img width="186" height="152" align="left" alt="" src="http://www.janayugomonline.com/userfiles/chappakurishu.jpg" /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p style="color: rgb(0, 0, 0); font-family: AnjaliOldLipi, Meera, Rachana_w01, Kartika; font-size: 16px; margin-top: 3px; margin-right: 3px; margin-bottom: 3px; margin-left: 3px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; "&gt;&lt;span&gt;മലയാള സിനിമയ്‌ക്ക്‌ നല്ല കാലമാണെന്ന്‌ കരുതാം... സാള്‍ട്ട്‌ ആന്റ്‌ പേപ്പര്‍ എന്ന മികച്ച ഒരു ചിത്രത്തിന്‌ പിറകെയെത്തിയ ചാപ്പയും കുരിശും ആ ഒരു പ്രതീക്ഷയാണ്‌ നല്‍കുന്നത്‌. സമീര്‍ തഹീര്‍ (സംവിധാനം), ലിസ്റ്റണ്‍ ജോസഫ്‌ (നിര്‍മ്മാണം), ഉണ്ണി (തിരക്കഥ), ഫഹദ്‌ ഫാസില്‍, വിനീത്‌ ശ്രീനിവാസന്‍, രമ്യ നമ്പീശന്‍, റോമ, നിവേദിത (അഭിനയം), റെക്‌സ്‌ വിജയന്‍ (സംഗീതം), ജോമോന്‍ ടി ജോണ്‍ (ക്യാമറ) തുടങ്ങി ഒരു കൂട്ടം ചെറുപ്പക്കാരാണ്‌ ചാപ്പാക്കുരിശ്‌ എന്ന ചിത്രത്തിന്റെ അരങ്ങിലും അണിയറയിലുമെന്നതുകൊണ്ടു തന്നെ യുവത്വത്തിന്റെ സ്‌പീഡും സൗന്ദര്യവും ഈ ചിത്രത്തിന്റെ ഓരോ ഫ്രെയിമിലും നമുക്ക്‌ കാണാന്‍ സാധിക്കുന്നു. മൊബൈലും യു ടൂബും മൊബൈല്‍ വീഡിയോയുമൊക്കെ ഹരമായി മാറിയിരിക്കുന്ന ഇക്കാലത്ത്‌ ഈ ചിത്രം യുവാക്കള്‍ ഏറ്റെടുത്തിരിക്കുന്നതിന്‌ കാരണവും ചിത്രത്തിന്‌ പിന്നിലെ ഈ യുവസാന്നിധ്യമാണ്‌.&lt;br /&gt;അര്‍ജുന്‍ (ഫഹദ്‌ ഫാസില്‍) എന്ന ബിസിനസുകാരനായ യുവാവിനും അന്‍സാരി (വിനീത്‌ ശ്രീനിവാസന്‍) എന്ന ഒരു സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനും തമ്മിലുള്ള മത്സരമാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം. തന്റെ ബിസിനസ്‌ വിവരങ്ങളും, കാമുകിയുമായുള്ള ശാരീരികബന്ധത്തിന്റെ വീഡിയോയും അടങ്ങിയ മൊബൈല്‍ നഷ്‌ടപ്പെട്ടുപോയ അര്‍ജുനും, മൊബൈല്‍ കൈയില്‍ കിട്ടിയെങ്കിലും അത്‌ വിട്ടുകൊടുക്കാന്‍ താല്‍പര്യമില്ലാതാവുന്ന അന്‍സാരിയും തമ്മിലുള്ള ഈ മത്സരത്തില്‍ പ്രണയവും കാമവും ദ്യേഷ്യവും വൈരാഗ്യവുമെല്ലാം യഥാവിധി ചേര്‍ത്തിട്ടുണ്ട്‌ സംവിധായകനും തിരക്കഥാകൃത്തും. സെന്‍സര്‍ ബോര്‍ഡിന്റെ കത്രികയ്‌ക്കുള്ളില്‍ നിന്നുകൊണ്ട്‌ കാമവും വയലന്‍സും തീവ്രമായി ആവിഷ്‌ക്കരിക്കാന്‍ കഴിഞ്ഞുവെന്നതും സംവിധായക - തിരക്കഥാകൃത്തുക്കളുടെ കഴിവുതന്നെയാണ്‌. സോണിയയും (രമ്യാ നമ്പീശന്‍), ആനും (റോമ), അര്‍ജുന്റെ ജീവിതത്തിലെത്തുമ്പോള്‍ നഫീസ (നിവേദിത) അന്‍സാരിയുടെ മനസില്‍ പ്രണയത്തിന്റെ പൂക്കള്‍ വിരിയിക്കുന്നു.&lt;br /&gt;കാശിനോ ഭീഷണിപ്പെടുത്തലിനോ നില്‍ക്കാതെ തനിക്ക്‌ യാതൊരു പ്രയോജനവുമില്ലാത്ത മൊബൈല്‍ കൈയില്‍ സൂക്ഷിക്കുന്ന അന്‍സാരിയുടെ ആ മാനസികാവസ്ഥയ്‌ക്ക്‌ കാരണം വ്യക്തമാക്കുന്നതിലുള്‍പ്പെടെ ചില രംഗങ്ങളില്‍ സംവിധായക -തിരക്കാഥാകൃത്തുക്കള്‍ പതറിപ്പോകുന്നുണ്ട്‌. മലയാള സിനിമയിലെ തലതൊട്ടപ്പന്‍മാര്‍ കാണിക്കന്ന വിഡ്ഡിത്തങ്ങള്‍ക്കുമുന്നില്‍ `പിള്ളാരല്ലേ... സിനിമയല്ലേ...' എന്ന്‌ കരുതി വിട്ടുകളയാവുന്നതിനപ്പുറം `പ്രതിസന്ധി'കള്‍ ചിത്രത്തില്‍ ഈ യുവാക്കള്‍ സൃഷ്‌ടിച്ചിട്ടില്ല..&lt;br /&gt;ചാപ്പയും കുരിശും പോലെ (മധ്യകേരളത്തില്‍ നാണയം വച്ച്‌ ഹെഡ്‌ അല്ലെങ്കില്‍ ടെയില്‍ ടോസ്‌ ചെയ്യുന്നതുപോലുള്ള ഒരു പ്രയോഗമാണ്‌ ചാപ്പാകുരിശ്‌) വില്ലനാരാണ്‌ നായകനാരാണ്‌ എന്ന്‌ കണ്ടുപിടിക്കാന്‍ പ്രയാസമുള്ളതിനാല്‍ ഫഹദിനും വിനീതിനും അവരിലുള്ള നായകനെയും വില്ലനെയും പുറത്തുകൊണ്ടുവരാന്‍ കഴിയുന്നു... ഒരു ഗായകനായും നടനായും കഴിവു തെളിയിച്ച വീനിതിനെക്കാള്‍ ഈ ചിത്രം കാണുന്ന പ്രേക്ഷകന്‌ ഒരു അത്ഭുതമാകുന്നത്‌ ഫഹദാണ്‌.... ബിസിനസുകാരനായ അര്‍ജുന്റെ ശരീരവും ശാരീരവും ഒരു പോലെ ഫഹദിന്‌ വഴങ്ങി. ആദ്യചിത്രമായ കൈയ്യെത്തും ദൂരത്തിലെപോലെ `കൈവിട്ട കളി'കള്‍ക്ക്‌ ഇനി അധികം പോകാതിരുന്നാല്‍ മലയാള സിനിമയിലെ നല്ല നടന്‍മാരിലൊന്നായി കാലം ഫഹദിനെ വിലയിരുത്തും. വിനീത്‌ ശ്രീനിവാസനും തന്റെ വേഷം മോശമാക്കിയില്ല. ദരിദ്രനായ ഒരു യുവാവിന്റെ മാനറിസങ്ങള്‍ മനോഹരമായി അവതരിപ്പിക്കാന്‍ വിനീതിന്‌ കഴിഞ്ഞു.&lt;br /&gt;രമ്യാ നമ്പീശന്‍ തന്നെയാണ്‌ നായികമാരില്‍ മുന്നില്‍. `കെണി'യില്‍ അകപ്പെട്ട ഒരു യുവതിയുടെ മാനസികാവസ്ഥ രമ്യ മനോഹരമായി വെള്ളിത്തിരയിലെത്തിച്ചു. നഫീസയായെത്തുന്ന നിവേദിത നല്‍കുന്ന നന്മയും സ്‌നേഹവും പ്രേക്ഷകന്റെ മനസിലുണ്ടാവും. അര്‍ജുന്റെ വധുവായ ആനായെത്തുന്ന റോമയും തന്റെ വേഷം മോശമാക്കിയില്ല. അര്‍ജുന്റെ സുഹൃത്തായ ജിനു ജോസഫും തന്റെ വേഷം മനോഹരമാക്കി.&lt;br /&gt;ബിഗ്‌ ബിയിലൂടെയും ഡാഡികൂളിലൂടെയും ക്യാമറ തനിക്ക്‌ വഴങ്ങുമെന്ന്‌ തെളിയിച്ച സമീര്‍ തഹീര്‍ സംവിധാനവും തനിക്ക്‌ വഴങ്ങുമെന്ന്‌ ഈ ചിത്രത്തിലൂടെ തെളിയിക്കുന്നു. റെക്‌സ്‌ വിജയന്റെ സംഗീതവും ജോമോന്‍ ടി ജോണിന്റെ ക്യാമറയും സമീറിന്‌ അതിന്‌ ശക്തമായ പ്രോത്സാഹനം നല്‍കി.&lt;br /&gt;ബ്രഹ്മാണ്ഡപരസ്യങ്ങളോ സൂപ്പര്‍താര നിരകളോ ഇല്ലാത്ത ചിത്രങ്ങള്‍ സാധാരണ പ്രേക്ഷകര്‍ ഏറ്റെടുത്താല്‍ നഷ്‌ടക്കച്ചവടങ്ങളാകില്ല തെളിയിക്കുകയാണ്‌ 2011ലെ മലയാള സിനിമയുടെ ആദ്യപകുതി.... ട്രാഫിക്കില്‍ തുടങ്ങി സാള്‍ട്ട്‌ ആന്റ്‌ പെപ്പറിലൂടെ ചാപ്പാക്കുരിശില്‍ എത്തിനില്‍ക്കുന്ന നവസിനിമയുടെ 2011ലെ വിജയം ആ പാഠമാണ്‌ മലയാള സിനിമയിലെ കാരണവന്‍മാരെ പഠിപ്പിക്കുന്നത്‌. &lt;/span&gt;&lt;/p&gt;&lt;p style="margin-top: 3px; margin-right: 3px; margin-bottom: 3px; margin-left: 3px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; "&gt;&lt;span&gt;&lt;/span&gt;&lt;/p&gt;&lt;p style="margin-top: 3px; margin-right: 3px; margin-bottom: 3px; margin-left: 3px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; "&gt;&lt;span&gt;&lt;span class="Apple-style-span"  &gt;ജൂലൈ 24 ന് ജനയുഗം വാരാന്തത്തില്‍ വന്നത് &lt;/span&gt;&lt;/span&gt;&lt;/p&gt;&lt;div style="color: rgb(0, 0, 0); font-family: AnjaliOldLipi, Meera, Rachana_w01, Kartika; font-size: 16px; "&gt;&lt;span&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;p&gt;&lt;/p&gt;&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" style="font-family: Arial, Helvetica, sans-serif; font-size: medium; "&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6816182372044252997-1529574019985802947?l=rajagopaltvm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rajagopaltvm.blogspot.com/feeds/1529574019985802947/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6816182372044252997&amp;postID=1529574019985802947' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/1529574019985802947'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/1529574019985802947'/><link rel='alternate' type='text/html' href='http://rajagopaltvm.blogspot.com/2011/07/blog-post.html' title='യുവസിനിമയുടെ ചാപ്പയും കുരിശും'/><author><name>തിരോന്തരം പുപ്പുലി</name><uri>http://www.blogger.com/profile/09400571635112259007</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6816182372044252997.post-1437757477728182986</id><published>2011-06-05T08:30:00.000+05:30</published><updated>2011-06-05T08:59:47.927+05:30</updated><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><title type='text'>നന്മനിറഞ്ഞ ജനപ്രിയന്‍</title><content type='html'>&lt;ul&gt;&lt;li&gt;&lt;a href="http://4.bp.blogspot.com/-XUXi7tma9yc/Tepq2FnL6FI/AAAAAAAAArs/cIth_dpXym4/s1600/janapriyan_movie_stills_songs_video_06%2B%25281%2529.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 314px; height: 400px;" src="http://4.bp.blogspot.com/-XUXi7tma9yc/Tepq2FnL6FI/AAAAAAAAArs/cIth_dpXym4/s400/janapriyan_movie_stills_songs_video_06%2B%25281%2529.jpg" border="0" alt="" id="BLOGGER_PHOTO_ID_5614417362922760274" /&gt;&lt;/a&gt;&lt;/li&gt;&lt;/ul&gt;&lt;br /&gt;ഹൈേറഞ്ചിലെ സാധാരണക്കാരന്റെ ജീവിതകഥയ്ക്ക് അടുത്തകാലം വരെ മലയാളസിനിമ വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. മോഹന്‍ലാലിന്റെ ശിവന്‍കുട്ടിയും (ഭ്രമരം), മമ്മൂട്ടിയുടെ മൈക്കും (ലൗഡ് സ്പീക്കര്‍), ആന്‍ അഗസ്റ്റിന്റെ എല്‍സമ്മയും കുഞ്ചാക്കോ ബോബന്റെ പാലുണ്ണിയും (എല്‍സമ്മ എന്ന ആണ്‍കുട്ടി) ഏറ്റെടുത്തപ്രേക്ഷകര്‍ക്ക് മുന്നില്‍ ഹൈറേഞ്ചിലെ നന്മനിറഞ്ഞ യുവാവായ പ്രിയദര്‍ശനായി ജയസൂര്യയെത്തുകയാണ് ജനപ്രിയനില്‍. മിനിസ്‌ക്രീനില്‍ പ്രശസ്തനായ ബോബന്‍ സാമുവല്‍ സംവിധായകനാകുന്ന ഈ സിനിമയില്‍  ഒരു ജയസൂര്യ ചിത്രത്തിനാവശ്യമായ ഘടകങ്ങളെല്ലാം ചേര്‍ത്ത് തിരക്കഥയൊരുക്കിയിരിക്കുന്നത് ഒരു പിടി ഹാസ്യചിത്രങ്ങള്‍കൊണ്ട് തന്റേതായ കുറച്ച് പ്രേക്ഷകരെ സൃഷ്ടിക്കാന്‍ കഴിഞ്ഞ കൃഷ്ണ പൂജപ്പുരയാണ്.&lt;br /&gt;&lt;div&gt;അധ്വാനിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന പ്രിയദര്‍ശന്‍ എന്ന നിഷ്‌കളങ്കനായ ചെറുപ്പക്കാരന്‍ നഗരത്തിലെത്തുന്നതോടെയാണ് ജനപ്രിയന്റെ കഥ തുടങ്ങുന്നത്. സംവിധായകനാകാന്‍ ആഗ്രഹിക്കുന്ന സര്‍ക്കാരുദ്യോഗസ്ഥനായ വൈശാഖന്റെ (മനോജ് കെ ജയന്‍) ലീവ് വേക്കന്‍സിയിലാണ് താലൂക്ക് ഓഫീസിലെ ജീവനക്കാരനായി പ്രിയദര്‍ശനെത്തുന്നത്.  നിഷ്‌കളങ്കമായ പെരുമാറ്റവും ജോലിയോടുള്ള കൂറും പ്രിയനെ സഹപ്രവര്‍ത്തകരുടെ പ്രിയങ്കരനാക്കുന്നു. ഇതിനിടെ അയല്‍പക്കത്തുള്ള പണക്കാരിയായ മീര (ഭാമ)യെ വേലക്കാരിയാണെന്ന് കരുതി പ്രിയന്‍ ഇഷ്ടപ്പെടുന്നതോടെ സിനിമ പുതിയ വഴിത്തിരിവിലെത്തുന്നു. സംവിധാനമോഹമുപേക്ഷിച്ച് വൈശാഖന്‍ തിരികെ ജോലിക്കെത്തുന്നതോടെ പ്രിയന്റെ ജോലിയും പ്രതിസന്ധിയിലാകുന്നു. തുടര്‍ന്ന് വൈശാഖനെ സംവിധായകനാക്കാനും തന്റെ തൊഴില്‍ അല്‍പ്പകാലത്തേക്ക് തുടര്‍ന്ന് കൊണ്ടുപോകാനും പ്രിയന്‍ നടത്തുന്ന ശ്രമത്തിലൂടെയാണ് ജനപ്രിയന്‍ പൂര്‍ത്തിയാകുന്നത്. &lt;/div&gt;&lt;div&gt;യുവാക്കളില്‍ നഷ്ടപ്പെട്ടുപോകുന്ന അധ്വാനശീലവും ജോലിയോടുള്ള ആത്മാര്‍ത്ഥതയും പ്രിയദര്‍ശനിലൂടെ വരച്ചുകാട്ടുകയും അതേ സമയം സിനിമാജീവിതത്തിന്റെ മാസ്മരികതയില്‍ മയങ്ങി സ്വപ്നം കണ്ട് ജീവിക്കുന്ന മറ്റൊരു കൂട്ടം യുവാക്കളുടെ പ്രതിനിധിയായി വൈശാഖനെ അവതരിപ്പിക്കുകയുമാണ് തിരക്കഥാകൃത്തായ കൃഷ്ണ പൂജപ്പുര ജനപ്രിയനിലൂടെ ചെയ്തിരിക്കുന്നത്.  സമൂഹത്തിലെ വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്ന രണ്ടു യുവാക്കളെ മനോഹരമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. തന്റെ 'ട്രേഡ് മാര്‍ക്കാ'യ പുട്ടിന് തേങ്ങാപീര് പോലെ ഹാസ്യം ചേര്‍ക്കാനുള്ള കൃഷ്ണപൂജപ്പുരയുടെ ശ്രമം ഈ ചിത്രത്തിലുടനീളം കാണാം.&lt;/div&gt;&lt;div&gt;പ്രിയദര്‍ശനെപ്പോലുള്ള അയല്‍പക്കത്തെ ഒരു യുവാവായി കാഴ്ചക്കാരന് തോന്നിക്കുന്ന കഥാപാത്രങ്ങള്‍ ഒരു നടന്റെ നായകപദവിയിലേക്കുള്ള യാത്രയ്ക്ക് ആക്കം കൂട്ടുന്നവയാണ്. ജയസൂര്യയ്ക്ക് വേണ്ടിയൊരുക്കിയിരിക്കുന്ന ഈ വേഷം അദ്ദേഹത്തിന് മനോഹരമായി അവതരിപ്പിക്കാന്‍ കഴിഞ്ഞു.&lt;/div&gt;&lt;div&gt;ചിലപ്പോഴൊക്കെ വില്ലനാണെന്ന് തോന്നുന്ന വൈശാഖന്‍ മനോജിന്റെ കൈയ്യില്‍ ഭദ്രമായിരുന്നു. പക്കാ വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്നും വ്യതിചലിച്ചുള്ള മനോജിന്റെ യാത്രയ്ക്ക് (സീനിയേഴ്‌സ് ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍) നല്ല മൈലേജ് നല്‍കാന്‍ ജനപ്രിയനിലെ വൈശാഖന് കഴിയും. &lt;/div&gt;&lt;div&gt;നായികമാരായ ഭാമയും സരയൂവും തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയാക്കി.  തഹസീല്‍ദാര്‍ ചന്ദ്രസേനനായെത്തിയ ലാലു അലക്‌സ്, നിര്‍മ്മാതാവ് അച്ചായനായെത്തിയ ജഗതി ശ്രീകുമാര്‍, പ്രിയദര്‍ശന്റെ റൂംമേറ്റായ സലീംകുമാര്‍ എന്നിവരുടെ അഭിനയവും എടുത്തുപറയേണ്ടതാണ്. &lt;/div&gt;&lt;div&gt;അനൂപ് ചന്ദ്രന്‍, ശ്രീലത നമ്പൂതിരി, രശ്മി ബോബന്‍, ദേവന്‍, ഗീതാവിജയന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. പ്രദീപ് നായരാണ് ക്യാമറ. സന്തോഷ് വര്‍മ്മയുടെയും മഞ്ചു വെള്ളായണിയുടെയും ഗാനങ്ങള്‍ക്ക് ആര്‍ ഗൗതം സംഗീതമൊരുക്കി. &lt;/div&gt;&lt;div&gt;പ്രേക്ഷകരെ ബോറടിപ്പിക്കാതെ പിടിച്ചിരുത്തുക എന്നതുതന്നെയാണ് ഇന്നത്തെ മലയാള സിനിമാ പ്രവര്‍ത്തകര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഈ പ്രതിസന്ധി തരണം ചെയ്യാന്‍ ജനപ്രിയന്റെ അണിയറക്കാര്‍ക്ക് കഴിഞ്ഞുവെന്നത് തന്നെ ഏറ്റവും വലിയ വിജയം. പോരായ്മകള്‍ നിരവധിയുണ്ടെങ്കിലും കുടുംബത്തോടെ വന്നിരുന്ന് കാണുമ്പോള്‍ ചിരിപ്പിച്ച്, സന്തോഷിപ്പിച്ച്, അല്‍പം ഹൃദയത്തില്‍ സ്പര്‍ശിച്ച് കടന്നുപോകുന്ന സിനിമകളെ ഏറ്റുവാങ്ങുന്ന പ്രേക്ഷകര്‍ക്ക് ജനപ്രിയന്‍ പ്രീയനാവുന്നതും അതുകൊണ്ടുതന്നെയാണ്. &lt;/div&gt;&lt;div&gt;&lt;i&gt;&lt;span class="Apple-style-span"&gt;(2011 ജൂണ്‍ 5 ന് ജനയുഗം വാരാന്തം പ്രസിദ്ധീകരിച്ചത്) &lt;/span&gt;&lt;/i&gt;&lt;/div&gt;&lt;div&gt;&lt;i&gt;&lt;br /&gt;&lt;/i&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6816182372044252997-1437757477728182986?l=rajagopaltvm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rajagopaltvm.blogspot.com/feeds/1437757477728182986/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6816182372044252997&amp;postID=1437757477728182986' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/1437757477728182986'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/1437757477728182986'/><link rel='alternate' type='text/html' href='http://rajagopaltvm.blogspot.com/2011/06/blog-post.html' title='നന്മനിറഞ്ഞ ജനപ്രിയന്‍'/><author><name>തിരോന്തരം പുപ്പുലി</name><uri>http://www.blogger.com/profile/09400571635112259007</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-XUXi7tma9yc/Tepq2FnL6FI/AAAAAAAAArs/cIth_dpXym4/s72-c/janapriyan_movie_stills_songs_video_06%2B%25281%2529.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6816182372044252997.post-423124715918824452</id><published>2011-04-26T08:32:00.000+05:30</published><updated>2011-04-26T08:38:57.452+05:30</updated><title type='text'>ലോകത്തൊരമ്മയോടും....</title><content type='html'>&lt;a href="http://1.bp.blogspot.com/-3oLF1jeeWEA/TbY2Dwfd5aI/AAAAAAAAArY/OodA9o2TMMk/s1600/KS-Chithra-daughter-Nandana-photo.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 300px; height: 258px;" src="http://1.bp.blogspot.com/-3oLF1jeeWEA/TbY2Dwfd5aI/AAAAAAAAArY/OodA9o2TMMk/s400/KS-Chithra-daughter-Nandana-photo.jpg" border="0" alt="" id="BLOGGER_PHOTO_ID_5599722624866182562" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;രണ്ട് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് എന്റെ മകനോടൊപ്പം അവധിക്കാലം കൂടാന്‍ അവന്റെ അമ്മവീട്ടിലെത്തിയതാണ് ഞാന്‍. രണ്ടു മൂന്നു ദിവസം അടുപ്പിച്ച് കിട്ടിയ അവധി അമ്മവീട്ടില്‍ അടിച്ചുപൊളിക്കാനുള്ള അവന്റെ ആഗ്രഹത്തിന് ഞാന്‍ എതിരുനില്‍ക്കാറില്ല. നഗരത്തിന്റെ തിരക്കില്‍ നിന്നും ജാഡയില്‍ നിന്നും വിട്ടുമാറിനില്‍ക്കുന്ന ആ കുഞ്ഞുഗ്രാമത്തിലെ സായംസന്ധ്യകള്‍ ടെലിവിഷന്‍ റിമോട്ടില്‍ വിരലമര്‍ത്തി തീര്‍ക്കേണ്ടിവന്നിട്ടുണ്ട് പലപ്പോഴും.&lt;/div&gt;&lt;div&gt;അവളുടെ അമ്മുമ്മയുടെ ഇഷ്ടത്തിനനുസരിച്ച് പലപ്പോഴും സീരിയലുകളും ഐഡിയ സ്റ്റാര്‍ സിംഗറും മാറിമാറി കാണാന്‍ റിമോട്ട് അവരുടെ കൈകളിലേക്ക് കൈമാറി. ഐഡിയ സ്റ്റാര്‍ സിംഗര്‍ കാണുന്നതിനിടയില്‍ അവളുടെ അമ്മുമ്മ പറഞ്ഞ  ഒരു കമന്റാണ് ഈ കുറിപ്പിനാധാരം... ഐഡിയ സ്റ്റാര്‍ സിംഗറില്‍ അടിച്ചു പൊളിക്കുന്ന കുട്ടികളോടൊപ്പം രഞ്ജിനിയും എം.ജി.ശ്രീകുമറും ശരതുമെല്ലാമുണ്ട്. കൂടെ ഗായിക കെ.എസ്. ചിത്രയും. ''മോള് മരിച്ച് പതിനാറ് കഴിഞ്ഞില്ല... അതിന് മുമ്പ് ഇവള്‍ക്കിതു വേണമായിരുന്നോ... ഇവള്‍ക്കൊക്കെ കാശ് മാത്രം മതി....'' ആ അമ്മുമ്മ നിഷ്‌കളങ്കമായി പറഞ്ഞ കമന്റായിരുന്നു അത്. ''ഇത് പണ്ടെങ്ങാണ്ടാ ഷൂട്ട് ചെയ്ത പരിപാടിയാണ്. മോള് മരിക്കുന്നതിന് മുമ്പ്. ചിത്ര ഇപ്പോള്‍ ചെന്നൈയിലാണ്.'' ഞാനും ഭാര്യയും നിരവധി തവണ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചു ആ അമ്മുമ്മയെ സത്യമെന്താണെന്ന്. പക്ഷേ അമ്മുമ്മയുടെ മനസിലെ നിഷ്‌കളങ്കതയ്ക്ക് അത് വിശ്വസിക്കാനാവുന്നില്ല. ചിത്രയുടെ മകളെ നഷ്ടപ്പെട്ട വിഷുദിനത്തിലെ രാത്രിയും ചിത്ര സന്തോഷവതിയായി പങ്കെടുത്ത സ്റ്റാര്‍സിംഗര്‍ വിഷുദിന സ്‌പെഷ്യല്‍ എപ്പിസോഡ് കാണിച്ചെന്നും ഇതൊക്കെ ഒരമ്മയ്ക്ക് ചെയ്യാന്‍ കഴിയുമോയെന്നും അവര്‍ ഞങ്ങളോട് ചോദിച്ചു. &lt;/div&gt;&lt;div&gt;ചിത്രയെയും നന്ദനയെയും അമ്മുമ്മയ്ക്ക് പ്രിയങ്കരിയാക്കിയത് ഐഡിയ സ്റ്റാര്‍ സിംഗര്‍ തന്നെയാണ്. പണ്ട് റേഡിയോയില്‍ കേള്‍ക്കുന്ന ചലച്ചിത്രഗാനങ്ങള്‍ക്ക് മുന്നില്‍ കേള്‍ക്കുന്ന ഗായിക: ചിത്ര എന്ന നാമത്തില്‍ നിന്നും വല്ലപ്പോഴും ദൂരദര്‍ശനില്‍ കാണുന്ന ചിത്രയുടെ ഗാനങ്ങളില്‍ നിന്നും ചിത്ര അവരുടെ വീട്ടിലെ നിത്യ സന്ദര്‍ശകയായി എത്തിയത് ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ്. (അഞ്ച് വര്‍ഷത്തിന് മുമ്പ് ഞാന്‍ ആദ്യമായി അവരുടെ വീട്ടിലെത്തുമ്പോള്‍ അനന്തപുരി എഫ്.എമ്മും തിരുവനന്തപുരം ആകാശവാണി നിലയവും കിട്ടുന്ന ഒരു റേഡിയോയും  ദൂരദര്‍ശന്‍ ചാനല്‍ മാത്രം കിട്ടുന്ന ഒരു ടെലിവിഷനും മാത്രമായിരുന്നു ഉണ്ടായിരുന്നത് . അതിനുശേഷമാണ് കേബിളും എഫ്.എം.ചാനലുമൊക്കെ അവിടേക്ക് എത്തിനോക്കുന്നത്.) &lt;/div&gt;&lt;div&gt;  ചിത്രയുടെ മകളുടെ മരണം സ്വന്തം ചെറുമകളുടെ മരണം പോലെ ആ അമ്മുമ്മയെ വേദനിപ്പിച്ചതും ചിത്ര ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ നിത്യസന്ദര്‍ശകയായി എത്തിയത് മുതലാണ്.  മകളെക്കുറിച്ചുള്ള ചിത്രയുടെ ഐഡിയ സ്റ്റാര്‍ സിംഗറിലെ കമന്റുകള്‍ അവരുടെ ഹൃദയത്തെ അത്രയധികം സ്പര്‍ശിക്കുകയുണ്ടായിരുന്നു. അവരുടെ വേദനയാണ് ''മോള് മരിച്ച് പതിനാറ് കഴിഞ്ഞില്ല... അതിന് മുമ്പ് ഇവള്‍ക്കിതു വേണമായിരുന്നോ... ഇവള്‍ക്കൊക്കെ കാശ് മാത്രം മതി....'' എന്ന അഭിപ്രായത്തിലൂടെ പുറത്തുവന്നത്. &lt;/div&gt;&lt;div&gt;ഇവിടെ എവിടെയാണ് നമ്മുടെ മാധ്യമത്തിന് തെറ്റിയത്. നേരത്തെ ഷൂട്ട് ചെയ്ത് വച്ചിട്ട് മുറിച്ച് മുറിച്ച് ദിനം പ്രതി കാണിക്കുന്ന പരിപാടിയാണിതെന്ന സത്യം നാട്ടുകാരെ ബോധിപ്പിക്കാതിരിക്കാന്‍ ചാനല്‍ കാണിച്ച വ്യഗ്രതയാണ് ചിത്രയെന്ന ഗായികയെയും അമ്മയെയും പൊതുജനമധ്യത്തില്‍ ഇങ്ങനെ അവഹേളിക്കുന്നതിന് കാരണമായത്.  ഇതിനിടയ്ക്ക് ഒരു 'എലിമിനേഷന്‍ റൗണ്ടും' കഴിഞ്ഞുവെന്നാണ് തോന്നുന്നത്. ഇതിലെ തരികിട പൊളിഞ്ഞാല്‍ 'എസ്.എം.എസ്.' അയയ്ക്കുന്നവരുടെ എണ്ണവും അതിലൂടെയുള്ള വരുമാനവും അതിഭയങ്കരമായി കുറയുമായിരിക്കും. 'ചിത്രയുടെ മകളുടെ മരണത്തിന് മുമ്പ് ഷൂട്ട് ചെയ്തത്' എന്ന് പരിപാടി തുടങ്ങുന്നതിന് മുമ്പോ ഇടയ്‌ക്കോ ഒരു അറിയിപ്പ് കൊടുത്തിരുന്നെങ്കില്‍ ഈ ഒരു പഴി നമ്മുടെ വാനമ്പാടി കേള്‍ക്കേണ്ടി വരില്ലായിരുന്നു. ദൈവം അവരോട് കാണിച്ച ക്രൂരതയെക്കാള്‍ വലുതായിപ്പോയി ചാനല്‍ മാനേജ്‌മെന്റിന്റേത്. &lt;/div&gt;&lt;div&gt;പക്ഷേ ഇതേ ചാനല്‍ തന്നെ കോമഡി സ്റ്റാര്‍സ് എന്ന മറ്റൊരു റിയാലിറ്റി ഷോയില്‍ കോമഡി ആര്‍ട്ടിസ്റ്റായ അരുണ്‍ വെഞ്ഞാറമൂടിനെ അനുസ്മരിച്ചതും  ശ്രദ്ധേയമാണ്. കോമഡി സ്റ്റാര്‍സില്‍ നിന്നും ഐഡിയ സ്റ്റാര്‍ സിംഗറിലെത്തുമ്പോള്‍ എന്താണ് സംഭവിച്ചത്..... &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6816182372044252997-423124715918824452?l=rajagopaltvm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rajagopaltvm.blogspot.com/feeds/423124715918824452/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6816182372044252997&amp;postID=423124715918824452' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/423124715918824452'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/423124715918824452'/><link rel='alternate' type='text/html' href='http://rajagopaltvm.blogspot.com/2011/04/blog-post_25.html' title='ലോകത്തൊരമ്മയോടും....'/><author><name>തിരോന്തരം പുപ്പുലി</name><uri>http://www.blogger.com/profile/09400571635112259007</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-3oLF1jeeWEA/TbY2Dwfd5aI/AAAAAAAAArY/OodA9o2TMMk/s72-c/KS-Chithra-daughter-Nandana-photo.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6816182372044252997.post-6982071044722212779</id><published>2011-04-23T23:32:00.000+05:30</published><updated>2011-04-23T23:35:40.594+05:30</updated><title type='text'>'ചൈനാ ടൗണ്‍' മെയ്ഡ് ഇന്‍ കേരള</title><content type='html'>&lt;a href="http://1.bp.blogspot.com/-ZyX6iscqtcw/TbMU3ItnYqI/AAAAAAAAArQ/1D75x_DC_yQ/s1600/mohan_lal_china-town-movie-stills-photos_1%2BCFZ.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 320px; height: 319px;" src="http://1.bp.blogspot.com/-ZyX6iscqtcw/TbMU3ItnYqI/AAAAAAAAArQ/1D75x_DC_yQ/s320/mohan_lal_china-town-movie-stills-photos_1%2BCFZ.jpg" border="0" alt="" id="BLOGGER_PHOTO_ID_5598841699215827618" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;ചൈനീസ് സാധനങ്ങള്‍ കേരളത്തില്‍ ഒരുകാലത്ത് തരംഗമായിരുന്നു. കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന നിലവാരമില്ലാത്തതും കാണാന്‍ ഭംഗിയുള്ളതുമായ കളിപ്പാട്ടങ്ങള്‍ മുതല്‍ മൊബൈല്‍ ഫോണുകളും ഡി വി ഡി പ്ലേയറുകളും വരെ അക്കൂട്ടത്തില്‍ പെടും.  'ചൈനാ ടൗണ്‍' മാത്രമല്ല അവധിക്കാലത്ത് മലയാളത്തിലിറങ്ങിയ മിക്കവാറും ചിത്രങ്ങള്‍ ഈ നിലവാരത്തിലുള്ളവ തന്നെയാണ്. സൂപ്പര്‍താരങ്ങള്‍ ഒറ്റയ്ക്കും കൂട്ടായും നിറഞ്ഞുനില്‍ക്കുന്ന പോസ്റ്ററുകള്‍ കണ്ട് തീയേറ്ററുകളിലേക്ക് ഇടിച്ചുകയറുന്ന സാധാരണക്കാരന്റെ മുന്നില്‍ നിലവാരമില്ലാത്ത കഥയും തമാശയുമൊക്കെയായി മലയാള സിനിമയിലെ തമ്പുരാക്കന്‍മാര്‍ ആടിത്തിമിര്‍ക്കുന്ന ദയനീയമായ അവസ്ഥ.&lt;/div&gt;&lt;div&gt;റാഫി മെര്‍ക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ചൈനാ ടൗണില്‍ മോഹന്‍ലാല്‍, ജയറാം, ദിലീപ് തുടങ്ങിയവരാണ് നായകന്‍മാര്‍. മോഹന്‍ലാലിന്റെയും (ഹലോ), ജയറാമിന്റെയും (പുതുകോട്ടയിലെ പുതുമണവാളന്‍), ദിലീപിന്റെയും (പഞ്ചാബി ഹൗസ്, തെങ്കാശിപട്ടണം) മാനറിസങ്ങളും മേന്മകളും നന്നായി മനസ്സിലാക്കി അവര്‍ക്കായി ഹിറ്റുകള്‍ തയ്യാറാക്കിയിട്ടുള്ളവരാണ് ഈ സംവിധായകര്‍. അതുകൊണ്ട് തന്നെ ആ ചിത്രങ്ങളെക്കാളൊക്കെ ഉയര്‍ന്നു നില്‍ക്കുന്ന ഒരു ചിത്രം പ്രതീക്ഷിച്ചാണ് പ്രേക്ഷകര്‍ ചൈനാ ടൗണിലെത്തുന്നത്.  മലയാളസിനിമയിലെ 'തലതൊട്ടപ്പന്‍'മാരായ പല സംവിധായകരിലെയും പ്രതീക്ഷ ഈ വിഷുക്കാലത്ത് പ്രേക്ഷകര്‍ക്ക് നഷ്ടപ്പെട്ടുവെന്നതും മറ്റൊരു ദുഃഖസത്യം. &lt;/div&gt;&lt;div&gt;ആദ്യപകുതിയില്‍ മനോഹരമായി ചിത്രീകരിക്കാന്‍  റാഫി മെര്‍ക്കാര്‍ട്ടിന്‍മാര്‍ക്ക് കഴിഞ്ഞെങ്കിലും രണ്ടാം പകുതിയില്‍ മോശമായ കഥയ്ക്ക് പിന്നില്‍ പതറിവീഴുന്ന കഥാകാരും സംവിധായകരുമായി അവര്‍ മാറുകയായിരുന്നു. &lt;/div&gt;&lt;div&gt;സുഹൃത്തുക്കളായ നാലുപേര്‍ ചേര്‍ന്ന് ഗോവയില്‍ നടത്തുന്ന ഒരു കാസിനോ സ്വന്തമാക്കാന്‍ ഗൗഡ (പ്രദീപ് റാവത്ത്) നടത്തുന്ന ആക്രമണത്തില്‍ മൂന്നു സുഹൃത്തുക്കള്‍ കൊല്ലപ്പെടുന്നു. രക്ഷപ്പെട്ട നാലാമത്തെയാളായ വിന്‍സെന്റ് ഗോമസ് (ക്യാപ്റ്റന്‍ രാജു) വര്‍ഷങ്ങള്‍ക്ക് ശേഷം ഗോവയിലേക്ക് കൊല്ലപ്പെട്ട സുഹൃത്തുക്കളുടെ മക്കളെ വിളിച്ചുവരുത്തുന്നു. ഗുണ്ടയായിരുന്ന മാത്തുക്കുട്ടി (മോഹന്‍ലാല്‍), ജീവിതം 'തരികിട'യാക്കി മാറ്റിയ സേവ്യര്‍ (ജയറാം), 'പ്രണയപരവശ'നായ ബിനോയ് (ദിലീപ്) എന്നിവര്‍ ഗോമസിന്റെ അപേക്ഷ പ്രകാരം ഗോവയിലെത്തുന്നു. തുടര്‍ന്ന് നടക്കുന്ന അപ്രതീക്ഷിതവും (അവിശ്വസനീയവും ?) ആയ സംഭവങ്ങളോടെ സിനിമ പൂര്‍ത്തിയാവുന്നു. മോഹന്‍ലാല്‍ - ജയറാം - ദിലീപ് കോമ്പിനേഷന്‍ രംഗങ്ങള്‍ ആദ്യപകുതിയില്‍ മനോഹരമായി അവതരിപ്പിക്കാന്‍ സംവിധായകര്‍ക്ക് കഴിഞ്ഞു. മദ്യവും മയക്കുമരുന്നും നല്‍കുന്ന ലഹരി മനുഷ്യജീവിതത്തില്‍ ഉണ്ടാക്കാവുന്ന പ്രശ്‌നങ്ങള്‍  വരച്ചുകാട്ടാന്‍ കഴിയുന്നുണ്ടെങ്കിലും കാണുന്ന പ്രേക്ഷകന്റെ ഹൃദയത്തില്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കാന്‍ കഴിയാതെ പോയി.  &lt;/div&gt;&lt;div&gt;കാവ്യാ മാധവന്‍, പൂനം ബജ്‌വ, ബിപാഷ തുടങ്ങി മൂന്ന് നായികമാരും ചിത്രത്തിലുണ്ട്. ക്യാപ്റ്റന്‍രാജു, വില്ലനായ് വന്ന പ്രദീപ് റാവത്ത്, സുരാജ് വെഞ്ഞാറമൂട്, 257 കിലോ ഭാരമുള്ള സുമോ ഗുസ്തിക്കാരന്‍ ഡിസൂസ ലിബോറിന്‍ ഇങ്ങനെ വലിയൊരു താരനിര തന്നെ ചൈനാ ടൗണിലുണ്ട്. &lt;/div&gt;&lt;div&gt;മോഹന്‍ലാലും ജയറാമും ദിലീപുമുള്‍പ്പെടെയുള്ള അഭിനേതാക്കളെല്ലാം തങ്ങളുടെ ഭാഗം നന്നാക്കി. ഈ ചിത്രത്തിന്റെ പ്രധാന പോരായ്മ തിരക്കഥ തന്നെയാണ്. അനില്‍ പനച്ചൂരാന്റെയും സതീഷ് വര്‍മ്മയുടെയും ഗാനങ്ങള്‍ക്ക് ജാസി ഗിഫ്റ്റ് സംഗീതം പകര്‍ന്നു. അഴകപ്പന്റെ ക്യാമറയ്ക്ക് 'ചൈനാ ടൗണിന്റെ' തിളക്കം കൂട്ടാന്‍ കഴിഞ്ഞു. &lt;/div&gt;&lt;div&gt;ചൈനാ ടൗണിനെ നമുക്ക് ഒരു പ്രതീകമായെടുക്കാം. ഇന്നത്തെ മലയാള സിനിമയുടെ പ്രതീകം. 30 വര്‍ഷത്തോളമാകുന്നു നമ്മുടെ സൂപ്പര്‍താരങ്ങള്‍ ചലച്ചിത്ര വേദിയിലെത്തിയിട്ട്. വണ്‍ലൈനോ തിരക്കഥയോ കേള്‍ക്കുമ്പോള്‍ ഈ ചിത്രത്തില്‍ 'തനിക്കെന്ത് ചെയ്യാന്‍ കഴിയും, താനെന്തിന് ഈ ചിത്രത്തില്‍ അഭിനയിക്കണം' എന്ന് ചിന്തിക്കാനുള്ള സാമാന്യ ബുദ്ധി   സൂപ്പര്‍ താരങ്ങള്‍ കാണിക്കണം. അഞ്ചാറ് തലമുറയ്ക്ക് കാലുംനീട്ടിയിരുന്ന് ഭക്ഷണം കഴിക്കാനുള്ള  ബാങ്ക് ബാലന്‍സ് നമ്മുടെ സൂപ്പര്‍താരങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടാവും. വെറും കാശിനുവേണ്ടി അഭിനയിക്കുന്നവര്‍ അല്ല അവര്‍ എന്നും നമുക്കറിയാം. പിന്നെ അവര്‍ക്കെവിടെയാണ് തെറ്റുന്നത്. സംവിധായകന്റെയോ തിരക്കഥാകൃത്തിന്റെയോ പഴയചിത്രങ്ങളുടെ പളപളപ്പില്‍ ശ്രദ്ധിക്കാതെ, 'സെലക്ടീവ്' ആകാന്‍ മടിക്കുന്ന നമ്മുടെ സൂപ്പര്‍താരങ്ങള്‍ കണ്ടുപിടിക്കേണ്ട രണ്ടുപേര്‍ നമ്മുടെ അയല്‍പക്കത്തുണ്ട്. രജനീ കാന്തും, കമലാ ഹാസനും... രജനീ കാന്ത് കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ അഭിനയിച്ചത് നാല് ചിത്രങ്ങളിലാണ്.... കമലാഹാന്‍ പത്തോളം ചിത്രങ്ങളിലും.... നമ്മുടെ സൂപ്പര്‍താരങ്ങള്‍ പത്തുവര്‍ഷത്തിനിടയില്‍ അറുപതോളം ചിത്രങ്ങള്‍ അഭിനയിച്ചു തള്ളിക്കഴിഞ്ഞു. എണ്ണത്തില്‍ കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്നതല്ല, സൂപ്പര്‍താരങ്ങളെ സൃഷ്ടിക്കുന്നത്.&lt;/div&gt;&lt;div&gt;എന്തായാലും പുതിയ 'മൂക്കന്‍'മാരൊന്നും അടുത്തകാലത്തൊന്നും എത്താന്‍ സാധ്യതയില്ലാത്തതിനാല്‍ വരാനിരിക്കുന്ന ദശാബ്ദത്തിലും ഈ മുറിമൂക്കന്‍മാരായിരിക്കും (സ്വയം മൂക്ക് മുറിച്ചുകളഞ്ഞ മുറിമൂക്കന്‍മാര്‍) ഈ മൂക്കില്ലാരാജ്യത്തെ തമ്പുരാക്കന്‍മാര്‍. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6816182372044252997-6982071044722212779?l=rajagopaltvm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rajagopaltvm.blogspot.com/feeds/6982071044722212779/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6816182372044252997&amp;postID=6982071044722212779' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/6982071044722212779'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/6982071044722212779'/><link rel='alternate' type='text/html' href='http://rajagopaltvm.blogspot.com/2011/04/blog-post.html' title='&apos;ചൈനാ ടൗണ്‍&apos; മെയ്ഡ് ഇന്‍ കേരള'/><author><name>തിരോന്തരം പുപ്പുലി</name><uri>http://www.blogger.com/profile/09400571635112259007</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-ZyX6iscqtcw/TbMU3ItnYqI/AAAAAAAAArQ/1D75x_DC_yQ/s72-c/mohan_lal_china-town-movie-stills-photos_1%2BCFZ.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6816182372044252997.post-8881775255194111649</id><published>2010-04-06T20:13:00.000+05:30</published><updated>2010-04-06T20:35:34.282+05:30</updated><title type='text'>വീണ്ടും ഒരു അവാര്‍ഡ്‌ പ്രഖ്യാപനം....</title><content type='html'>&lt;a href="http://1.bp.blogspot.com/_FJT7PSgkEZg/S7tNgrE9bcI/AAAAAAAAAq0/0wgiu-fLz34/s1600/1+shanta+kumari.jpg"&gt;&lt;img id="BLOGGER_PHOTO_ID_5457040597204168130" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 298px; CURSOR: hand; HEIGHT: 320px" alt="" src="http://1.bp.blogspot.com/_FJT7PSgkEZg/S7tNgrE9bcI/AAAAAAAAAq0/0wgiu-fLz34/s320/1+shanta+kumari.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;p&gt;&lt;span class=""&gt;മികച്ച&lt;/span&gt; നടന്‍ മമ്മൂട്ടി... നടി ശ്വേതാ നായര്‍.... മലയാള സിനിമയുടെ കണക്കെടുപ്പിനുള്ള സമയമാണിപ്പോള്‍... വിവാദങ്ങളൊന്നും തുടങ്ങിയിട്ടില്ല... നല്ല പല കഥാപാത്രങ്ങളും ഒതുക്കപ്പെട്ടുവെന്ന്‌ ഒരു തോന്നല്‍... 2009 ല്‍ പുപ്പുലി കണ്ട ചിത്രങ്ങളില്‍ ഇഷ്‌ടപ്പെട്ട കഥാപാത്രങ്ങളെക്കുറിച്ച്‌ കുറിക്കുകയാണിവിടെ... കൂടുതലുണ്ടാവുമെങ്കിലും 25 ല്‍ ഒതുക്കിയിരിക്കുന്നു. താരങ്ങളില്‍ നിന്നും വ്യത്യസ്‌തമായി കഥാപാത്രങ്ങള്‍ക്കാണിവിടെ പ്രാധാന്യം &lt;/p&gt;&lt;br /&gt;&lt;p&gt;&lt;strong&gt;വേദനയായി അമ്മ (കോഴിക്കോട്‌ ശാന്താ ദേവി/കേരള കഫേ)&lt;/strong&gt;&lt;/p&gt;&lt;br /&gt;&lt;p&gt;അമ്പതു വര്‍ഷം പിന്നിട്ട കോഴിക്കോട്‌ ശാന്താദേവിയെന്ന നടിക്ക്‌ കിട്ടിയ `സര്‍ട്ടിഫിക്കറ്റ്‌' തന്നെയാണ്‌ കേരളാ കഫേ/ബ്രിഡ്‌ജിലെ അമ്മ വേഷം. കാഴ്‌ച നഷ്‌ടപ്പെട്ട്‌ മകനും മരുമകള്‍ക്കും വേദനയായി മാറിയ ആ അമ്മയെ മലയാളിയുടെ വേദനയായി മാറ്റാന്‍ വളരെ കുറച്ചു രംഗങ്ങളിലൂടെ ശാന്താദേവിക്കു കഴിഞ്ഞു. ഈ വേഷം ശാന്തകുമാരിക്ക്‌ നല്‍കിയ അന്‍വര്‍ റഷീദിനും അഭിമാനിക്കാം. നമ്മുടെ ടെലിവിഷന്‍/പത്ര/മാധ്യമ ഭീകരന്‍മാര്‍ നടത്തുന്ന അവാര്‍ഡ്‌ നൈറ്റുകളിലൊന്നും ഗ്ലാമറില്ലാത്ത ഈ അമ്മയ്‌ക്ക്‌ മികച്ച നടിയുടെ അവാര്‍ഡ്‌ കിട്ടില്ലെന്നുറപ്പാണ്‌.... അര്‍ഹതയില്ലാത്ത മറ്റാര്‌ മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയാലും പ്രേക്ഷകമനസിലെ മികച്ച നടി ശാന്താദേവിതന്നെയാണ്‌. &lt;/p&gt;&lt;br /&gt;&lt;p&gt;&lt;strong&gt;വീണ്ടും താരരാജാവ്‌ (മമ്മൂട്ടി/പഴശിരാജ)&lt;/strong&gt;&lt;/p&gt;&lt;br /&gt;&lt;p&gt;രാജാവിന്റെ സൗന്ദര്യവും പ്രൗഢിയും പ്രേക്ഷകനു പുത്തനനുഭവമാക്കുകയായിരുന്നു പഴശ്ശിരാജ. ഒരു തലമുറയിലെ സങ്കല്‍പ്പത്തിലെ ചന്തുവായി മമ്മൂട്ടി മാറിയതുപോലെ അടുത്ത ഒരു തലമുറയുടെ മനസിലെ പഴശ്ശിരാജയുടെ രൂപമായി മമ്മൂട്ടി മാറിക്കഴിഞ്ഞു. അത്ര ശക്തമായാണ്‌ അദ്ദേഹം ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്‌. `ഒളിപ്പോര്‌' യുദ്ധമുറപോലെ `പോര്‌' രംഗങ്ങളില്‍ നിന്നും `ഒളിച്ചു' നിന്ന നായകനായിട്ടുപോലും പ്രേക്ഷകര്‍ ഈ കഥാപാത്രത്തെ ഏറ്റെടുത്തു. `ഗോകുല'ത്തിന്റെ പ്രചാരണ വിഭാഗത്തിന്റെ അസാമാന്യ കഴിവിലൂടെ മലയാളസിനിമ കണ്ട ഏറ്റവും വലിയ പരസ്യമാമാങ്കത്തിലൂടെ പഴശ്ശിരാജയായി മമ്മൂട്ടിയെ മലയാളി പ്രേക്ഷകന്റെ മനസ്സില്‍ അടിച്ചേല്‍പ്പിക്കുകകയായിരുന്നു. &lt;/p&gt;&lt;br /&gt;&lt;p&gt;&lt;strong&gt;പ്രതികാരത്തിനെത്തിയ ശിവന്‍കുട്ടി (മോഹന്‍ലാല്‍/ഭ്രമരം)&lt;/strong&gt;&lt;/p&gt;&lt;br /&gt;&lt;p&gt;ഭ്രമരത്തിലെ ശിവന്‍കുട്ടി മോഹന്‍ലാലിന്റെ വിസ്‌മയമായിരുന്നു. അടുത്ത നിമിഷം എന്തു ചെയ്യുമെന്ന്‌ പ്രേക്ഷകന്‌ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വേഷം. തന്റെ ജീവിതത്തെ തകര്‍ത്ത പഴയ സുഹൃത്തുക്കളെ തേടി പ്രതികാരത്തിനെത്തിയ ശിവന്‍കുട്ടിയുടെ മാനസികാവസ്ഥ അതിമനോഹരമാക്കാന്‍ ലാലിന്‌ കഴിഞ്ഞു. എല്ലാ `ക്ലാസി'ലുള്ള ലാല്‍ പ്രേക്ഷകരെയും ഒരു പോലെ സംതൃപ്‌തരാക്കാനായ മോഹന്‍ലാലിന്റെ അപൂര്‍വ്വം വേഷങ്ങളിലൊന്നായി മാറി ശിവന്‍കുട്ടി. മോഹന്‍ലാലിലെ `നടന്‍' താരത്തിനു മേല്‍ നേടിയ വിജയമാണ്‌ `ഭ്രമര'ത്തിലെ ബോക്‌സോഫീസിലെ വിജയം.&lt;/p&gt;&lt;br /&gt;&lt;p&gt;&lt;strong&gt;ബെന്നിയെന്ന നാട്ടിന്‍പുറത്തുകാരന്‍ (ജയറാം/ഭാഗ്യദേവത)&lt;/strong&gt;&lt;/p&gt;&lt;br /&gt;&lt;p&gt;`കല്യാണ' കഥകളിലെ നായകനായ ജയറാമിന്റെ മികച്ച വേഷമായിരുന്നു 2009 ലെ `ഭാഗ്യദേവത'യിലെ ബെന്നി എന്ന കഥാപാത്രം. `പെണ്ണുകെട്ടുന്നതിലൂടെ' സാമ്പത്തിക ഭദ്രത നേടാമെന്നാഗ്രഹിക്കുന്ന നാട്ടിന്‍പുറത്തുകാരനാണ്‌ ബെന്നി. പ്രതീക്ഷിച്ച സ്‌ത്രീധനത്തുക കിട്ടാതെ വരുമ്പോള്‍ ഭാര്യയ്‌ക്കുമുന്നില്‍ `വില്ലത്തര'ങ്ങമായെത്തുകയും അപ്രതീക്ഷിതമായി `ഭാഗ്യദേവത' ഭാര്യയെ കടാക്ഷിക്കുമ്പോള്‍ പഴയതെല്ലാം മറന്ന്‌ പുതിയ നമ്പരുകളുമായി വീണ്ടും അവളെ തേടിയെത്തുകയും ചെയ്യുന്ന കഥാപാത്രം. സത്യന്‍ അന്തിക്കാടിന്റെ സംവിധാന മികവില്ലായിരുന്നെങ്കില്‍ പാളിപ്പോകാവുന്ന, ഒരു മാതിരിപ്പെട്ട നായകവേഷക്കാരൊന്നും പെട്ടെന്ന്‌ സ്വീകരിക്കാത്ത നെഗറ്റീവ്‌ വേഷം... അതാണ്‌ റോയിയിലൂടെ ജയറാമിനെ വ്യത്യസ്‌തനാക്കിയത്‌. &lt;/p&gt;&lt;br /&gt;&lt;p&gt;&lt;strong&gt;പുതിയമുഖത്തിലെ സൂപ്പര്‍താരം (പൃഥ്വിരാജ്‌/പുതിയ മുഖം)&lt;/strong&gt;&lt;/p&gt;&lt;br /&gt;&lt;p&gt;ആക്ഷന്‍, സെന്റിമെന്‍സ്‌, പ്രണയം എല്ലാം ഒരു ചിത്രത്തില്‍ കിച്ചുവെന്ന കൃഷ്‌ണകുമാറിലൂടെ പ്രിഥ്വിരാജിന്‌ ചെയ്യാന്‍ കഴിഞ്ഞുവെന്നതാണ്‌ പുതിയ മുഖത്തിലെ പ്രത്യേകത. പ്രിഥ്വിരാജ്‌ എന്ന നാളെയുടെ സൂപ്പര്‍ താരത്തിന്റെ ഉദയത്തിന്‌ ആവശ്യമായ എല്ലാ ചേരുവകളും ഈ കഥാപാത്രത്തിലുണ്ടായിരുന്നു. ഒരു ഗാനവും ഈ ചിത്രത്തില്‍ പ്രിഥ്വി പാടിയിട്ടുണ്ട്‌. മീരാനന്ദനും പ്രിയാമണിയും നായികമാരായി എത്തിയ ചിത്രം പ്രിഥ്വിയുടെ സ്റ്റാര്‍ വാല്യു ഉയര്‍ത്തുന്നതില്‍ വലിയൊരു പങ്ക്‌ വഹിച്ചു. ആക്ഷന്‍, നൃത്തരംഗങ്ങളിലെ പ്രത്യേകതകള്‍ക്കപ്പുറം മലയാളത്തിലെ `ക്ഷോഭിക്കുന്ന യൗവനത്തിന്റെ പ്രതീക'മായികൂടി പ്രിഥ്വി വളര്‍ന്നു. &lt;/p&gt;&lt;br /&gt;&lt;p&gt;&lt;strong&gt;കുട്ടിതാരത്തിന്റെ കുഞ്ഞുമോന്‍ (ഗിന്നസ്‌ പക്രു/ബിഗ്‌ ഫാദര്‍)&lt;/strong&gt;&lt;/p&gt;&lt;br /&gt;&lt;p&gt;യുവാവ്‌, അമ്പതുകള്‍ പിന്നിട്ട മധ്യവയസ്‌കന്‍, മൂന്നുവയസുകാരന്റെ ബുദ്ധിയുമായി ജീവിക്കുന്ന വ്യക്തി ഇങ്ങനെ വിവിധ ഭാവങ്ങളിലൂടെയാണ്‌ മലയാളത്തിന്റെ `ഉണ്ട'പക്രു വലിയ സ്‌ക്രീനില്‍ ബിഗ്‌ ഫാദറായെത്തിയത്‌. പ്രണയവും ഹാസ്യവും സെന്റിമെന്‍സും അങ്ങനെ ഒരു നായകനുവേണ്ട എല്ലാ `സംഗതി'കളും അവതരിപ്പിക്കാനുള്ള കഴിവ്‌ തനിക്കുണ്ടെന്ന്‌ ബിഗ്‌ഫാഗറിലെ കുഞ്ഞുമോനിലൂടെ ഗിന്നസ്‌ പക്രു വെളിവാക്കി. ചിരിപ്പിച്ചും വേദനിപ്പിച്ചുമാണ്‌ ഈ കഥാപാത്രം സാധാരണ പ്രേക്ഷകന്റെ മനസിലൂടെ കടന്നുപോയത്‌. `പൊക്ക`മില്ലെങ്കിലും മലയാളത്തിലെ എണ്ണമറ്റ മികച്ച നടന്‍മാരില്‍ ഒരുവനാവേണ്ടവനാണ്‌ താനെന്ന്‌ പക്രു ഈ കഥാപാത്രത്തിലൂടെ തെളിയിച്ചു. &lt;/p&gt;&lt;br /&gt;&lt;p&gt;&lt;strong&gt;യുവാക്കള്‍ ഏറ്റെടുത്ത ഫെലിക്‌സ്‌ (നരേന്‍/റോബിന്‍ഹുഡ്‌)&lt;/strong&gt;&lt;/p&gt;&lt;br /&gt;&lt;p&gt;റോബിന്‍ഹുഡിലെ അലക്‌സാണ്ടര്‍ ഫെലിക്‌സ്‌ എന്ന പ്രൈവറ്റ്‌ ഡിറ്റക്‌ടീവിലൂടെ `നരേന്‍' മലയാള ചലച്ചിത്രലോകത്ത്‌ തന്റെ ശക്തമായ സാന്നിധ്യം ഉറപ്പിക്കുകയായിരുന്നു. ഒരു പ്രൈവറ്റ്‌ ഡിറ്റക്‌ടറ്റീവിന്റെ `ത്രില്ലിംഗ്‌ ലൈഫ്‌' അതിമനോഹരമായി നരേന്‍ അവതരിപ്പിച്ചു. സ്ഥിരമായി നരേന്‍ അവതരിപ്പിക്കുന്ന `റിസര്‍വ്‌ഡ്‌' വേഷങ്ങളില്‍ നിന്നും വ്യത്യസ്ഥനാണ്‌ ഫെലിക്‌സ്‌. പഞ്ചാരയും അടിച്ചുപൊളി ജീവിതവുമായ ഇത്തരം ഒരു കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തതും അതുകൊണ്ട്‌ തന്നെയാണ്‌. പലപ്പോഴും നായകനായ പ്രിഥ്വിരാജിന്റെ കഥാപാത്രത്തെയും കടത്തിവെട്ടി നരേന്‍.&lt;/p&gt;&lt;br /&gt;&lt;p&gt;&lt;strong&gt;ചിരിപ്പിക്കാത്ത പൂക്കോയതങ്ങള്‍ (ജഗതി/രാമാനം)&lt;/strong&gt;&lt;/p&gt;&lt;br /&gt;&lt;p&gt;ജഗതിശ്രീകുമാറിന്റെ പുക്കോയത്തങ്ങള്‍ അദ്ദേഹത്തിന്‌ ഈ വര്‍ഷം കിട്ടിയ ഏറ്റവും മികച്ച അഭിനയസാദ്ധ്യതയുള്ള വേഷമാണ്‌. സ്ഥിരം കോമഡിനമ്പരുകളില്‍ തളച്ചിട്ടിരുന്ന ജഗതിയിലെ നടന്‌ കിട്ടിയ മോചനമാണ്‌ എം പി സുകുമാരന്‍നായരുടെ രാമാനത്തിലെ ഹാജിയാര്‍. പുനത്തില്‍ കുഞ്ഞബ്‌ദുള്ളയുടെ നോവലായ സ്‌മാരകശിലകളാണ്‌ രാമാനമായി അവതരിച്ചത്‌. ഒരു മുസ്ലിം മതവിശ്വാസി സ്വസമുദായത്തില്‍ നിന്നും അന്യസമുദായക്കാരില്‍ നിന്നും അനുഭവിക്കുന്ന വേദന ജഗതി മനോഹരമായി തന്നെ ഈ ചിത്രത്തില്‍ അവതരിപ്പിച്ചു. ഇതിനോട്‌ കിടപിടിക്കുന്ന മറ്റൊരു കഥാപാത്രത്തെ രാമനുണ്ണി പ്രീയനന്ദനിലൂടെ പറഞ്ഞ സൂഫി പറഞ്ഞ കഥയിലും ജഗതിക്ക്‌ അവതരിപ്പിക്കാനായി. &lt;/p&gt;&lt;br /&gt;&lt;p&gt;&lt;strong&gt;നൊമ്പരമായി ശങ്കരന്‍ (ഇന്നസെന്റ്‌/പത്താം നിലയിലെ തീവണ്ടി)&lt;/strong&gt;&lt;/p&gt;&lt;br /&gt;&lt;p&gt;ശ്രദ്ധിക്കപ്പെടേണ്ട ഒരു വേഷമായിരുന്നു പത്താനം നിലയിലെ തീവണ്ടി എന്ന ചിത്രത്തില്‍ ഇന്നസെന്റ്‌ അവതരിപ്പിച്ച ശങ്കരന്‍. ഒരു മാനസികരോഗിയുടെ വിഹ്വലതകളെ ഉള്‍ക്കൊണ്ട്‌ വെള്ളിത്തിരയിലെത്തിക്കാന്‍ ശങ്കരനിലൂടെ ഇന്നസെന്റിന്‌ കഴിഞ്ഞു. ഏകദേശം 20 - 25 വര്‍ഷത്തെ ശങ്കരന്റെ ശാരീരിക മാനസികാവസ്ഥ അവതരിപ്പിക്കുന്നതിന്‌ മേക്കപ്പ്‌ നല്‍കിയ `സഹായ'ത്തെക്കാള്‍ കൂടുതല്‍ കഥാപാത്രത്തെ മനസ്സിലാക്കി വിജയിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ്‌ പ്രേക്ഷകന്‌ മനസിലാകും. കൗമാരക്കാരന്റെ ശാരീരിക ചേഷ്‌ടകളുള്ള കാബൂളിവാലയിലെ `കന്നാസി'നെയും വാര്‍ദ്ധക്യത്തിന്റെ ശാരീരിക ദൗര്‍ബല്യം അനുഭവിക്കുന്ന രാവണപ്രഭുവിലെ `വാര്യരെ'യും വളരെ കുറച്ച്‌ വര്‍ഷത്തെ ഇടവേളകള്‍ക്കിടയില്‍ അഭിനയിച്ച്‌ മനോഹരമാക്കിയ ഇന്നസെന്റിന്റെ മറ്റൊരു മാസ്റ്റര്‍ പീസായി ശങ്കരന്‍.&lt;/p&gt;&lt;br /&gt;&lt;p&gt;&lt;strong&gt;പെണ്‍ശക്തിയുമായി നീലി(പദ്‌മപ്രിയ/പഴശ്ശിരാജ)&lt;/strong&gt;&lt;/p&gt;&lt;br /&gt;&lt;p&gt;നീലിയെന്ന `അത്ഭുത'ത്തെ പദ്‌മപ്രിയ അവിസ്‌മരണീയമാക്കി. പഴശ്ശിരാജാവിനോടൊപ്പം ചേര്‍ന്ന ആദിവാസി പോരാളികളിലെ പെണ്‍ശക്തിയാണ്‌ നീലി. ആക്ഷന്‍രംഗങ്ങളില്‍ പത്മപ്രിയ കാണിച്ച `ചടുലത' താന്‍ ചെയ്യുന്ന ജോലിയോടുള്ള അവരുടെ ആത്മാര്‍ത്ഥതയുടെ തെളിവാണ്‌. ആ റിസ്‌ക്ക്‌ ഏറ്റെടുത്തതുകൊണ്ട്‌ തന്നെ 2009ല്‍ മലയാള സിനിമയില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിമാരില്‍ മുന്‍പന്തിയിലാണ്‌ പദ്‌മപ്രിയ. പ്രണയവും ദുഃഖവും ദേശസ്‌നേഹവുമെല്ലാം നീലിയിലൂടെ പുറത്തുകൊണ്ടുവരാന്‍ എം.ടി. - ഹരിഹരന്‍ കൂട്ടുകെട്ടിനായി. ഒരു പക്ഷേ മലയാള സിനിമ കണ്ടിട്ടുള്ള മികച്ച പെണ്‍കരുത്തിന്റെ പ്രതീകമാണ്‌ നീലി. &lt;/p&gt;&lt;br /&gt;&lt;p&gt;&lt;strong&gt;കരുത്തനായ കുങ്കന്‍ (ശരത്‌കുമാര്‍/പഴശ്ശിരാജ)&lt;/strong&gt;&lt;/p&gt;&lt;br /&gt;&lt;p&gt;പകരം കിട്ടിയ വേഷം മറ്റാര്‍ക്കും അവതരിപ്പിക്കാന്‍ കഴിയാത്ത വിധം മനോഹരമാക്കുകയാണ്‌ പഴശ്ശിരാജയിലെ ഇടച്ചേരി കുങ്കനിലൂടെ ശരത്‌ കുമാര്‍ ചെയ്‌തത്‌. സുരേഷ്‌ ഗോപിക്ക്‌ വേണ്ടി സൃഷ്‌ടിക്കപ്പെട്ട വേഷം ശരത്‌ കുമാറിലെത്തിച്ചേരുകയായിരുന്നു. ആകാരവടിവും അഭിനയമികവും തന്നെയാണ്‌ പഴശ്ശിരാജ കാണുന്ന ഓരോ പ്രേക്ഷകന്റെ ഉള്ളിലും ഇടച്ചേരി കുങ്കന്‍ മായാതെ നില്‍ക്കുന്നു. തമിഴ്‌ സിനിമയില്‍ കാണിക്കുന്നത്‌ പോലെ അതിശയോക്തിയില്ലാതെ ഇടച്ചേരി കുങ്കനെ അവതരിപ്പിക്കുന്നതില്‍ ശരതും വിജയിച്ചു. ഈ വേഷം പ്രേക്ഷകര്‍ ഏറ്റെടുത്തപ്പോഴാണ്‌ സുരേഷ്‌ ഗോപിയുടെ നഷ്‌ടം ശരത്‌ കുമാര്‍ എന്ന നടന്റെ ആദ്യ മലയാള ചിത്രത്തിലെ പ്രകടനത്തിലൂടെ മലയാള പ്രേക്ഷകന്‌ ലാഭമാവുകയായിരുന്നു. &lt;/p&gt;&lt;br /&gt;&lt;p&gt;&lt;strong&gt;സ്റ്റൈലന്‍ സാഗര്‍ (മോഹന്‍ലാല്‍/സാഗര്‍ ഏലിയാസ്‌ ജാക്കി)&lt;/strong&gt;&lt;/p&gt;&lt;br /&gt;&lt;p&gt;സാഗര്‍ ഏലിയാസ്‌ ജാക്കിയെ ഈ 25 ല്‍ ഉള്‍പ്പെടുത്തിയത്‌ സിനിമയുടെ പ്രത്യേകതകൊണ്ടല്ല. ഇരുപതാം നൂറ്റാണ്ടിലെ സാഗര്‍ ഏലിയാസ്‌ ജാക്കി നമ്മുടെ അയല്‍വാസിയായിരുന്നെങ്കില്‍ റീലോഡ്‌ ചെയ്യപ്പെട്ടത്‌ ഒരു `അന്യഗ്രഹ ജീവി' ആയിരുന്നു. പക്ഷേ മലയാള പ്രേക്ഷകര്‍ ഇത്രയേറെ ആവേശത്തോടെ കാത്തിരുന്ന കഥാപാത്രം, മലയാളത്തിലെ ഏറ്റവും വലിയ സ്റ്റൈലന്‍ കഥാപാത്രം എന്നീ പേരുകളില്‍ 2009ലെ സിനിമാ ബാക്കിപത്രത്തില്‍ സാഗറിന്‌ സ്ഥാനം കാണും. ഒരു കടുത്ത ലാല്‍ ആരാധകനുപോലും സഹിക്കാനാവാത്തതാണ്‌ തീയേറ്ററില്‍ കാണിച്ചതെങ്കിലും `കയ്യടിക്കാനും കണ്ട്‌ അഹങ്കരിക്കാനും' ധാരാളമുണ്ടായിരുന്നു ജാക്കിയുടെ വേഷത്തിന്‌. &lt;/p&gt;&lt;br /&gt;&lt;p&gt;&lt;strong&gt;ഞെട്ടിപ്പിച്ച ചീരു (ശ്വേതാമേനോന്‍/പാലേരി മാണിക്യം)&lt;/strong&gt;&lt;/p&gt;&lt;br /&gt;&lt;p&gt;അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ ഞെട്ടിപ്പിക്കുകയായിരുന്നു പാതിരാകൊലപാതകത്തിലെ ശ്വേതാമേനോന്റെ ചീരു. വെറും ഒരു `ഗ്ലാമര്‍ ഗേളി'ല്‍ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത വേഷം. `ഐറ്റം ഡാന്‍സു'കളിലൂടെ മലയാള യുവത്വത്തിന്റെ ഹരമായ ശ്വേതയുടെ മികച്ച അഭിനയ പ്രകടനങ്ങളാണ്‌ ചീരുവിലൂടെ കണ്ടത്‌. ചീരുവിന്റെ യൗവനും വാര്‍ദ്ധക്യവും പ്രണയവും കാമവും ദാരിദ്ര്യവും ദൈന്യതയും പ്രതിസന്ധിയുമെല്ലാം ശ്വേതയിലൂടെ മനോഹരമാക്കാന്‍ സംവിധായകന്‍ രജ്ഞിത്തിന്‌ കഴിഞ്ഞു. ഗ്ലാമറിനൊപ്പം അഭിനയത്തിന്റെ കാര്യത്തില്‍ വളരെ മുന്നിലാണ്‌ താനെന്ന്‌ ശ്വേത ഈ കഥാപാത്രത്തിലൂടെ പ്രേക്ഷകരെ മനസ്സിലാക്കിപ്പിച്ചു.&lt;/p&gt;&lt;br /&gt;&lt;p&gt;&lt;strong&gt;ചിരിപ്പിച്ചും ചിന്തിപ്പിച്ചും മൈക്ക്‌ (മമ്മൂട്ടി/ലൗഡ്‌ സ്‌പീക്കര്‍)&lt;/strong&gt;&lt;/p&gt;&lt;br /&gt;&lt;p&gt;ഹാസ്യം കൈകാര്യം ചെയ്യുന്നതില്‍ പരാജയമെന്ന്‌ നിരൂപകര്‍ വിധിയെഴുതിയ മമ്മൂട്ടിക്ക്‌ കോമാളിത്തരങ്ങള്‍ കാണിക്കാതെ പ്രേക്ഷകരെ ചിരിപ്പിക്കാന്‍ കഴിയുമെന്ന്‌ തെളിയിച്ച ചിത്രമാണ്‌ ലൗസ്‌ സ്‌പീക്കര്‍. എന്തും ഉറക്കെ സംസാരിക്കുന്ന മൈക്ക്‌ ഫിലിപ്പോസ്‌ എന്ന കഥാപാത്രം മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ ഒരു വെല്ലുവിളിതന്നെയായിരുന്നു. ഒരു ഹൈറേഞ്ച്‌ കര്‍ഷകന്റെ ഭാഷയും ജീവിതവുമെല്ലാം നെഞ്ചില്‍ തട്ടുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ ഈ കഥാപാത്രത്തിലൂടെ മമ്മൂട്ടിക്ക്‌ കഴിഞ്ഞു. പഴശ്ശിരാജയുടെ തൊട്ടുമുന്‍പിറങ്ങി പഴശ്ശിരാജയുടെ തരംഗത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ `പെട്ടിപൂട്ടേണ്ടി' വന്നില്ലെങ്കില്‍ ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ മികച്ച വേഷമായേനേ മൈക്ക്‌. &lt;/p&gt;&lt;br /&gt;&lt;p&gt;&lt;strong&gt;കര്‍ഷകന്‍ മാത്യൂസ്‌ (മോഹന്‍ലാല്‍/ഇവിടം സ്വര്‍ഗമാണ്‌)&lt;/strong&gt; &lt;/p&gt;&lt;br /&gt;&lt;p&gt;തോക്കും തമ്പുരുവും കാലന്‍കുടയും ഒരുപോലെ ഇണങ്ങുന്ന മോഹന്‍ലാലിന്‌ വീണ്ടും കാലന്‍കുട കൈയിലെടുത്ത്‌ തനിനാട്ടന്‍പുറത്തുകാരനായ മാത്യൂസ്‌ എന്ന കര്‍ഷകനാവാന്‍ കഴിഞ്ഞു ഇവിടം സ്വര്‍ഗമാണില്‍. ഭൂമാഫിയയുടെ കെണിയില്‍പെട്ട്‌ നില്‍ക്കുന്ന മണ്ണ്‌ നഷ്‌ടപ്പെടേണ്ടി വന്ന മാത്യൂസ്‌ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ സാധാരണക്കാരായ പ്രേക്ഷകര്‍ക്ക്‌ ദഹിക്കുന്ന രീതിയില്‍ മാത്യൂസിലൂടെയെത്തിക്കാന്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനും കഴിഞ്ഞു. തരികിട കാണിക്കേണ്ടിടത്തും തരികിട കാണിക്കുകയും തല്ലുണ്ടാക്കേണ്ടിടത്ത്‌ തല്ലുണ്ടാക്കുകയും ചെയ്യുന്ന ആ പഴയ `മോഹന്‍ലാലി'നെ ക്രിസ്‌മസ്‌ സമ്മാനമായാണ്‌ മലയാളിക്ക്‌ ലഭിച്ചത്‌.&lt;/p&gt;&lt;br /&gt;&lt;p&gt;&lt;strong&gt;വിടനെന്നാല്‍ അഹമ്മദ്‌ ഹാജി (മമ്മൂട്ടി/പാലേരി മാണിക്ക്യം)&lt;/strong&gt;&lt;/p&gt;&lt;br /&gt;&lt;p&gt;ഭൂവുടമയായ അഹമ്മദ്‌ ഹാജിയുടെ വേഷം മമ്മൂട്ടിയുടെ പാലേരി മാണിക്യത്തിലെ മറ്റ്‌ രണ്ട്‌ വേഷങ്ങളില്‍ നിന്നും വ്യത്യസ്‌തമാകുന്നത്‌ അതിന്റെ വില്ലത്തരം കൊണ്ട്‌ തന്നെയാണ്‌. ഇടവേളയ്‌ക്ക്‌ മുന്നില്‍ അഹമ്മദ്‌ ഹാജി വെള്ളിത്തിരയിലെത്തുന്നത്‌ മുതല്‍ പ്രേക്ഷകരെ അതിശയിപ്പിക്കുന്ന പ്രകടനമാണ്‌ മമ്മൂട്ടിയില്‍ നിന്നുണ്ടാകുന്നത്‌. മലയാളത്തിലെ ഏറ്റവും മികച്ച `വിടന്‍' വേഷത്തിലൊന്നായ വിധേയനിലെ ഭാസ്‌കരപട്ടേരലിനെ അനുസ്‌മരിപ്പിക്കുന്ന പ്രകടനമാണ്‌ ഈ ചിത്രത്തിലേത്‌. പഴശ്ശിരാജയുടെ മായികവലയത്തില്‍ വാര്‍ഷിക കണക്കെടുപ്പില്‍ ഈ കഥാപാത്രവും മുങ്ങിപ്പോയേക്കാം. &lt;/p&gt;&lt;br /&gt;&lt;p&gt;&lt;strong&gt;അച്ഛന്റെ മകന്‍ (വിനീത്‌ ശ്രീനിവാസന്‍/ മകന്റെ അച്ഛന്‍)&lt;/strong&gt;&lt;/p&gt;&lt;br /&gt;&lt;p&gt;വിനീത്‌ ശ്രീനിവാസന്റെ `മനു'വും ശ്രീനിവാസന്റെ `വിശ്വനാഥ'നും ജീവിതത്തിലെ മകനും അച്ഛനും സിനിമയില്‍ കെട്ടിയാടിയ വേഷങ്ങളായിരുന്നു. എന്‍ട്രന്‍സ്‌ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ വളരെ മനോഹരമായി വി.എം.വിനു ഈ ചിത്രത്തിലൂടെ വരച്ചുകാട്ടി. സ്വന്തം ഇഷ്‌ടങ്ങള്‍ മാറ്റിവച്ച്‌ അച്ഛന്റെ ഇഷ്‌ടങ്ങളനുസരിച്ച്‌ ജീവിക്കേണ്ടി വരുന്ന മകന്റെ വേഷം വിനീത്‌ `അച്ഛന്റെ മകനാ'യി തന്നെ അവതരിപ്പിച്ചു. യുവാക്കളുടെ മാനസിക - സാമൂഹിക പ്രശ്‌നങ്ങള്‍ അതിമനോഹരമായി വിവരിച്ച ഈ ചിത്രം പ്രേക്ഷകരും തള്ളിയില്ല. &lt;/p&gt;&lt;br /&gt;&lt;p&gt;&lt;strong&gt;വീണ്ടും അപ്പുക്കുട്ടന്‍ റോക്ക്‌സ്‌ (ജഗദീഷ്‌/ഹരിഹര്‍നഗര്‍)&lt;/strong&gt;&lt;/p&gt;&lt;br /&gt;&lt;p&gt;ഇന്‍ഹരിഹര്‍ നഗര്‍ വീണ്ടുമെത്തിയപ്പോള്‍ പഴയ മണ്ടനായിരുന്ന അപ്പുക്കുട്ടന്‍ പ്രായം കൂടിയതോടുകൂടി കൂടുതല്‍ മണ്ടനായി മാറിയിരിക്കുന്നു. അപ്പുക്കുട്ടന്റെ തമാശ രംഗങ്ങള്‍ തന്നെയായിരുന്നു ടു ഹരിഹര്‍നഗറിന്റെ ഹൈലൈറ്റും. അപ്പുക്കുട്ടന്റെ സൃഷ്‌ടിയില്‍ ലാലും അവതരണത്തില്‍ ജഗദീഷും നടത്തിയ മികവ്‌ ഈ ചിത്രത്തിലുടനീളം കാണാം. ജഗദീഷ്‌ കുറേക്കാലമായി അവതരിപ്പിക്കുന്ന സ്ഥിരം കോമഡിരൂപങ്ങളില്‍ നിന്നും അപ്പുക്കുട്ടനെ വ്യത്യസ്‌തനാക്കുന്നതും ഇക്കാരണം കൊണ്ടുതന്നെയാണ്‌. ഹരിഹരനഗറിന്റെ മൂന്നാംഭാഗത്തിലും അപ്പുക്കുട്ടനായി ജഗദീഷുണ്ട്‌. &lt;/p&gt;&lt;br /&gt;&lt;p&gt;&lt;strong&gt;നമ്പരുകളുമായി ആലുവാചാണ്ടി (ലാലു അലക്‌സ്‌/ ഇവിടം സ്വര്‍ഗമാണ്‌)&lt;/strong&gt;&lt;/p&gt;&lt;br /&gt;&lt;p&gt;`തരികിട' എന്ന വാക്കിന്റെ പര്യായമാണ്‌ ആലുവാചാണ്ടി. കേരളത്തിലങ്ങോളമിങ്ങോളം ആലുവാചാണ്ടിയുടെ `പര്യായ'ങ്ങളെ കാണാം. പലരൂപത്തില്‍ ഇവരെ മലയാളി കണ്ടിട്ടുണ്ട്‌. `ഇവിടം സ്വര്‍ഗമാണി'ലെ ലാലു അലക്‌സിന്റെ വേഷം പ്രേക്ഷകര്‍ക്കിഷ്‌ടപെടാന്‍ കാരണം ഭൂമാഫിയ പിടിമുറുക്കിയ കേരളത്തില്‍ ഇത്തരം കഥാപാത്രങ്ങള്‍ ധാരാളമുണ്ടെന്നുള്ളത്‌ തന്നെ. തന്റെ സ്വതസിദ്ധമായ ശൈലിയ്‌ക്കപ്പുറം ആലുവാചാണ്ടിയെ മനോഹരമാക്കാന്‍ ലാലു അലക്‌സിന്‌ കഴിഞ്ഞു. ഗുണ്ടായിസവും ചെറ്റത്തരവും എല്ലാ നമ്പരുകളുമുള്ള ആലുവാചാണ്ടി ലാലു അലക്‌സിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ്‌. &lt;/p&gt;&lt;br /&gt;&lt;p&gt;&lt;strong&gt;സാഹിറയിലൂടെ മികച്ച നടി (പ്രിയങ്ക/വിലാപങ്ങള്‍ക്കപ്പുറം)&lt;/strong&gt;&lt;/p&gt;&lt;br /&gt;&lt;p&gt;ഗുജറാത്ത്‌ കലാപത്തില്‍ അകപ്പെട്ട സാഹിറയെന്ന യുവതിയുടെ കലാപശേഷമുള്ള ജീവിതമാണ്‌ വിലാപങ്ങള്‍ക്കപ്പുറത്തെ കഥാസാരം. ആര്യാടന്‍ ഷൗക്കത്ത്‌ - ടി വി ചന്ദ്രന്‍ ടീമിന്റെ ഈ ചിത്രം 2009 പിറക്കുംമുമ്പേ പിറവിയെടുത്തതാണ്‌. പൊതുജനങ്ങള്‍ക്ക്‌ മുന്നില്‍ പ്രദര്‍ശനത്തിനെത്തിയത്‌ 2009 ലാണെന്ന്‌ മാത്രം. ഒരു സ്‌ത്രീയെ കാമവെറിയോടെയും സഹോദരമനസോടെയും കാണുന്ന സാധാരണക്കാരായ കുറേ മനുഷ്യരുടെ മുന്നിലൂടെ സാഹിറ നടത്തുന്ന യാത്രയാണ്‌ വിലാപങ്ങള്‍ക്കപ്പുറത്തില്‍. ഗുജറാത്തില്‍ അവളെ പീഡിപ്പിച്ച മതഭ്രാന്തന്‍മാരേക്കാള്‍ വലിയ പീഡനമാണ്‌ ജന്‍മനാട്ടില്‍ അവള്‍ക്ക്‌ ഏല്‍ക്കേണ്ടിവന്നത്‌. &lt;/p&gt;&lt;br /&gt;&lt;p&gt;&lt;strong&gt;കണ്‍മണിയുടെ വിസ്‌മയം (ബേബി നിവേദിത/കാണാകണ്‍മണി)&lt;/strong&gt; &lt;/p&gt;&lt;br /&gt;&lt;p&gt;പലപ്പോഴും തീയറ്ററില്‍ പ്രേക്ഷകരെ ഭയപ്പെടുത്തിയ പ്രേരിപ്പിച്ച കഥാപാത്രം. അങ്ങനെ ബാലതാരങ്ങളിലെ അത്ഭുതമായി മാറി ബേബി നിവേദിത. അനഘയായും ശിവാനിയായും മാറിമാറിവന്ന്‌ പ്രേക്ഷകരെ ഉദ്വോഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ബേബി നിവേദിതയുടെ അഭിനയം തന്നെയാണ്‌ കാണാകണ്‍മണിയെന്ന ചിത്രത്തിന്റെ കാതല്‍. അനഘയെന്ന മകളായും ശിവാനിയെന്ന പിറക്കാത്ത കുട്ടിയായും നിവേദിത വന്നു. കുട്ടികള്‍ക്ക്‌ പ്രാധാന്യമുള്ള മലയാള സിനിമകള്‍ കുറവായതുകൊണ്ട്‌ തന്നെ ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടേനെ. പക്ഷേ റിലീസ്‌ ചെയ്‌ത്‌ ഒരു മാസത്തിന്‌ മുമ്പുതന്നെ നിര്‍മ്മാതാവ്‌ കൂടിയായ മോസര്‍ബെയര്‍ കമ്പനി സി.ഡിരൂപത്തില്‍ കാണാക്കണ്‍മണിയെ എത്തിച്ചതോടെ മിനിസ്‌ക്രീനില്‍ നിന്നും സ്വീകരണമുറിയിടെ കൊച്ചുപെട്ടിയിലേക്ക്‌ കാണാകണ്‍മണി പറിച്ചുനടപ്പെട്ടു.&lt;/p&gt;&lt;br /&gt;&lt;p&gt;&lt;strong&gt;സാധാരണക്കാരനായ സത്യനാഥന്‍ (ശ്രീനിവാസന്‍/പാസഞ്ചര്‍)&lt;/strong&gt;&lt;/p&gt;&lt;br /&gt;&lt;p&gt;അസാധാരണ ജീവിത മുഹൂര്‍ത്തങ്ങളിലൂടെയ കടന്നുപോയ സാധാരണക്കാരനായ സത്യനാഥനെന്ന ട്രെയിന്‍ യാത്രക്കാരനായിരുന്നു പാസഞ്ചറിലെ ശ്രീനിവസന്റെ കഥാപാത്രം. ശ്രീനിവാസന്‌ വേണ്ടി സൃഷ്‌ടിക്കപ്പെട്ട വേഷം. തനിക്കാരുമല്ലാത്ത ഒരു അപരിചിതനുണ്ടാകുന്ന പ്രശ്‌നം ഏറ്റെടുത്ത്‌ അവന്റെ `രക്ഷകനാ'യി മാറുകയായിരുന്നു സത്യനാഥന്‍. ദിലീപിനോടൊപ്പമുള്ള കോമ്പിനേഷന്‍ രംഗങ്ങളിലെ പുതുമയും കുടുംബനാഥനായും സുഹൃത്തുമൊക്കെയായിട്ടുള്ള സത്യനാഥന്റെ ഭാവമാറ്റവും ശ്രീനിവാസന്റെ കൈയില്‍ ഭദ്രമായിരുന്നു. രഞ്‌ജിത്ത്‌ ശങ്കര്‍ എന്ന പുതുമുഖ സംവിധായകനാണ്‌ ശ്രീനിവാസനെ സത്യനാഥനാക്കിയത്‌ &lt;/p&gt;&lt;br /&gt;&lt;p&gt;&lt;strong&gt;വിവേകമില്ലാത്ത വിവേക്‌ (ജയസൂര്യ/ഇവര്‍ വിവാഹിതരായാല്‍)&lt;/strong&gt; &lt;/p&gt;&lt;br /&gt;&lt;p&gt;വിവേകമില്ലാതെ എം.ബി.എ. വിദ്യാര്‍ഥിയായിരുന്നപ്പോള്‍ വിവാഹിതനാകേണ്ടി വന്ന വിവേകായാണ്‌ ഇവര്‍ വിവാഹിതരായാലില്‍ ജയസൂര്യ വെള്ളിത്തിരയിലെത്തുന്നത്‌. മലയാളത്തെ എക്കാലത്തെയും ഹിറ്റായ `പൂമുഖ വാതില്‍ക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന പൂന്തിങ്ങളാകുന്നു ഭാര്യ' എന്ന ഗാനരംഗം വീണ്ടും റീമേക്ക്‌ ചെയ്‌തപ്പോള്‍ അതില്‍ അഭിനയിക്കാന്‍ കഴിഞ്ഞുവെന്ന ഭാഗ്യവും ജയസൂര്യയ്‌ക്കുണ്ട്‌. സാധാരണക്കാരനായ ഒരു യുവാവിന്‌ പെട്ടെന്ന്‌ പെണ്ണുകെട്ടേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പ്രേക്ഷകരും ഏറ്റെടുത്തതോടെ ഈ ചിത്രവും ബോക്‌സോഫീസില്‍ ഹിറ്റാവുകയായിരുന്നു. &lt;/p&gt;&lt;br /&gt;&lt;p&gt;&lt;strong&gt;ഹൃദയമുള്ള സ്വന്തം ലേഖകന്‍ (ദിലീപ്‌/സ്വലേ)&lt;/strong&gt; &lt;/p&gt;&lt;br /&gt;&lt;p&gt;ഒരു സാധാരണ പത്രപ്രവര്‍ത്തകനാണ്‌ ഉണ്ണിമാധവന്‍. സര്‍ക്കുലേഷന്‍ പോരുകള്‍ക്കിടയില്‍ തന്റെ `ജോലി' ഉറപ്പിക്കാന്‍ അവന്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ്‌ സ്വലേയിലെ വിഷയം. ഭര്‍ത്താവും സാമൂഹ്യജീവിയും സര്‍വ്വോപരി നല്ല `മനുഷ്യനു'മായ ഉണ്ണിമാധവന്‌ സര്‍ക്കുലേഷന്‍ മാത്രം ലക്ഷ്യമാക്കി മുന്നോട്ട്‌ പോകുന്ന പത്രമാധ്യമലോകത്തെ ജോലികൊണ്ട്‌ അനുഭവിക്കേണ്ടി വരുന്ന മാനസികവ്യഥകളാണ്‌ ഈ കഥാപാത്രത്തെ വ്യത്യസ്‌തമാക്കുന്നത്‌. സ്ഥിരം കോമാളിത്തരങ്ങളില്ലാതെ ഈ കഥാപാത്രത്തെ ദിലീപിന്‌ അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നതും പ്രത്യേകതയാണ്‌. കലവൂര്‍ രവികുമാറിന്റെ രചനയില്‍ പി സുകുമാര്‍ വെള്ളിത്തിരയിലെത്തിച്ച സ്വലേ പ്രേക്ഷകരും തള്ളിയില്ല. &lt;/p&gt;&lt;br /&gt;&lt;p&gt;ഗൃഹാതുരമുണര്‍ത്തി കുഞ്ഞിമാളു (അര്‍ച്ചന കവി/നീലത്താരമ)&lt;/p&gt;&lt;br /&gt;&lt;p&gt;നീലത്താമരയിലെ കുഞ്ഞിമാളു മലയാളിയുടെ `നൊസ്റ്റാള്‍ജിയ'യാണ്‌. പഴയ തറവാടുകളില്‍ `വാല്യക്കാരിയായി' വന്ന്‌ തറവാട്ടിലെ `കൊച്ചങ്ങുന്നിന്‌' മനസ്സും ശരീരവും നല്‍കി അവസാനം വെറും കയ്യോടെ (ചില കഥകളില്‍ നിറവയറോടെ) മടങ്ങിപ്പോകുന്ന സ്ഥിരം കണ്ണുനീര്‍പുത്രി. വര്‍ഷങ്ങള്‍ക്ക്‌ ശേഷം എം ടി തന്നെ പുനസൃഷ്‌ടിച്ച കുഞ്ഞിമാളു പ്രേക്ഷകമനസിലെ പ്രണയ നൊമ്പരങ്ങളെ തട്ടിയുണര്‍ത്തുന്നു. ലാല്‍ ജോസ,്‌ അര്‍ച്ചനയിലൂടെ വെള്ളിത്തിരയിലെത്തിച്ചപ്പോള്‍ കുഞ്ഞിമാളു പ്രേക്ഷകന്റെ കണ്ണും കരളും ഒരു പോലെ കവര്‍ന്നെടുത്തു. മലയാളത്തിലെ 2009 ലെ പ്രതീക്ഷനല്‍കുന്ന പുതുമുഖങ്ങളിലൊന്നായി അര്‍ച്ചന മാറി. &lt;/p&gt;&lt;br /&gt;&lt;p&gt;&lt;em&gt;&lt;span style="color:#3333ff;"&gt;2010 ജനുവരിയില്‍ ജനയുഗം ഫീച്ചര്‍ പേജില്‍ പ്രസിദ്ധീകരിച്ചതാണ്‌ ഈ ലേഖനം... അവാര്‍ഡ്‌ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കുന്നുവെന്ന്‌ മാത്രം....&lt;/span&gt;&lt;/em&gt; &lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6816182372044252997-8881775255194111649?l=rajagopaltvm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rajagopaltvm.blogspot.com/feeds/8881775255194111649/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6816182372044252997&amp;postID=8881775255194111649' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/8881775255194111649'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/8881775255194111649'/><link rel='alternate' type='text/html' href='http://rajagopaltvm.blogspot.com/2010/04/blog-post.html' title='വീണ്ടും ഒരു അവാര്‍ഡ്‌ പ്രഖ്യാപനം....'/><author><name>തിരോന്തരം പുപ്പുലി</name><uri>http://www.blogger.com/profile/09400571635112259007</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_FJT7PSgkEZg/S7tNgrE9bcI/AAAAAAAAAq0/0wgiu-fLz34/s72-c/1+shanta+kumari.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6816182372044252997.post-7398161459734204903</id><published>2010-03-10T13:35:00.000+05:30</published><updated>2010-03-10T13:38:17.758+05:30</updated><title type='text'>ഡെഡ് ലൈന്‍</title><content type='html'>സബ് എഡിറ്റര്‍ എഡിറ്റുചെയ്തു തരുന്ന വാര്‍ത്തകള്‍ കമ്പ്യൂട്ടറില്‍ സെറ്റ് ചെയ്തിട്ടിരിക്കുന്ന പേജിലെ കോളങ്ങളില്‍ നിറയ്ക്കുന്നതിലുള്ള തത്രപ്പാടിലാണ് സതീശന്‍. പുതിയ വാര്‍ത്തകള്‍ വരുന്നതിനനുസരിച്ച് വലിയ വാര്‍ത്തകളുടെ വലിപ്പം കുറയ്ക്കുന്നതിനും ചിത്രങ്ങളുടെ വലിപ്പം കുറുയ്ക്കുന്നതിനുമുള്ള എഡിറ്ററുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് സതീശന്‍ പേജ് നിറയ്ക്കുന്നത്. സമയം രാത്രി 12 മണിയോടടുക്കുന്നു. സതീശന്റെ മൊബൈല്‍ ശബ്ദിച്ചു... മൊബൈല്‍ കയ്യിലെടുത്തു നോക്കി... "ഹോം കാളിംഗ്...''വീട്ടില്‍ നിന്നുള്ള വിളിയാണ്. അനിയത്തിയാണ്. സതീശന്‍ ഫോണ്‍ അറ്റന്റ് ചെയ്തു."അണ്ണാ... അമ്മയ്ക്ക് തീരെ സുഖമില്ല... ശ്വാസം മുട്ടല്‍ കൂടുതലാണ്.... സുരേഷേട്ടന്‍ വന്നു... അമ്മ അണ്ണനെ തിരക്കുന്നു...''"ഞാന്‍ തിരക്കിലാണ് മോളേ... കുറച്ചു കഴിഞ്ഞു വിളിക്കാം... ഇവിടെ ഇന്ന് രണ്ടുപേര്‍ ലീവാണ്.. ഞാന്‍ ഇറങ്ങിയാല്‍... സുരേഷേട്ടനോട് ഒന്നു നോക്കിക്കൊള്ളാന്‍ പറ.. എനിക്കിപ്പോള്‍...'' സതീശന്‍ പറഞ്ഞു നിര്‍ത്തി.&lt;br /&gt;"സതീശാ... പലപ്പോഴും പറഞ്ഞിട്ടില്ലേ... ഈ സമയത്ത് മൊബൈല്‍ എടുക്കരുതെന്ന്... പേജ് താമസിച്ചാല്‍ ചീഫിന്റെ വായിലിരിക്കുന്നത് ഞാന്‍ കേള്‍ക്കണം... അറിയാമല്ലോ രാത്രി ഒന്നരയ്ക്കാണ് ഡെഡ് ലൈന്‍....'' സബ് എഡിറ്റര്‍ അലക്സ് മാത്യു പതിവുപോലെ പേജ് പെട്ടെന്ന് തീര്‍ക്കാനുള്ള ശ്രമത്തിലാണ്. മൊബൈല്‍ സൈലന്‍സ് മോഡിലാക്കി... സതീശന്‍ ജോലി തുടര്‍ന്നു... "ആ ആനന്ദിന്റെ വക പാര്‍ട്ടിയുണ്ട് ഇന്ന്.... ഗണേശന്റെ വീട്ടിലാണ് പരിപാടി... രണ്ടു ഫുള്ളുമെടുത്തോണ്ട് ശ്രീജിത്ത് അവിടെയെത്തിയിട്ടുണ്ട്... ബാക്കിയെല്ലാരും ഒന്നരയോടെയെത്തും... നമുക്കങ്ങോട്ട് പോണം... താനിതൊന്ന് പെട്ടെന്ന് തീര്‍ക്ക്...'' സബ് എഡിറ്റര്‍ അലക്സ് മാത്യു പതുക്കെ സതീശന്റെ ചെവിയില്‍ പറഞ്ഞു.&lt;br /&gt;മദ്യം തന്റെ ജീവിതത്തെ കീഴ്പ്പെടുത്തിയിരിക്കുന്നുവെന്ന് സതീശന് അറിയാം. പത്രമാപ്പീസിലെ ജോലിക്ക് മുമ്പ് സുഹൃത്തുക്കളുമൊപ്പം ക്രിസ്മസിനോ ക്ളബ്ബിന്റെ വാര്‍ഷികത്തിനോ മാത്രം കൂടിയിരുന്ന അവസ്ഥയില്‍ നിന്ന് ഇന്ന് താനാകേ മാറിയിരിക്കുന്നു. അഞ്ച് മണിക്ക് ഡ്യൂട്ടി തുടങ്ങുന്നതിന് മുമ്പ് ഏതെങ്കിലും ബാറിലെ ഇരുണ്ട മുറിയില്‍ നിന്നും കുടിക്കുന്ന ഒന്നോ രണ്ടോ പെഗ്ഗിലാണ് ഒരു വൈകുന്നേരം ആരംഭിക്കുന്നത്. ഡ്യൂട്ടിക്കിടയില്‍ തന്നെ അടുത്തുള്ള ബാറിന് മുന്നിലേക്കുള്ള യാത്രകള്‍...... ആദ്യമായി ബാറിലെ ഇരുണ്ടമുറിയിലേക്ക് തന്നെ കൊണ്ടുപോയത് പഴയ ഫോട്ടോഗ്രാഫര്‍ ശ്രീധരേട്ടനായിരുന്നു. ശ്രീധരേട്ടനില്‍ തുടങ്ങി നിരവധി സുഹൃത്തുക്കള്‍... ഓരോ ഫുള്‍ബോട്ടിലും   നല്‍കുന്നത് നിരവധി സുഹൃത്തുക്കളെയാണ്. ശമ്പളം കിട്ടിയാല്‍... സുഹൃത്ത് വിവാഹിതനായാല്‍... സുഹൃത്തിന് കുഞ്ഞു ജനിച്ചാല്‍... സുഹൃത്ത് പിരിഞ്ഞുപോയാല്‍... ജന്മദിനത്തിന്... മദ്യത്തിന്റെ ഗന്ധമില്ലാത്ത രാത്രികള്‍ക്ക് എന്തോ കുറവ് തന്റെ ജീവിതത്തിലും അനുഭവിച്ചു തുടങ്ങിയിരിക്കുന്നു.&lt;br /&gt;രാത്രി പത്തു മണികഴിഞ്ഞാല്‍ ചെയ്യുന്ന ജോലിയും യാന്ത്രികമാവുകയാണ്. 11 മണിക്ക് ബാറിന് താഴുവീഴുന്നതിന് മുമ്പ് ഒരു പെഗ് കൂടി അകത്താക്കി ഒരു ബോട്ടില്‍ വാങ്ങി വണ്ടിയുടെ ബോക്സിലിട്ട് തിരികെ വീണ്ടും ജോലിക്കെത്താനുള്ള തത്രപ്പാടാണ്. പിന്നെ ഡ്യൂട്ടി സമയം തീര്‍ന്ന് കഴിഞ്ഞ് ഏതെങ്കിലും സുഹൃത്തിനോടൊപ്പം ആ ബോട്ടിലും തീര്‍ക്കുമ്പോഴേക്കും നേരെ വെളുത്തിരിക്കും. ഇന്നിനി ഗണേശന്റെ വീട്ടിലേക്കാണ് യാത്ര.. സബ് എഡിറ്റര്‍ അലക്സ് മാത്യുവിനെയും പിന്നിലിരുത്തിയുള്ള യാത്ര തുടങ്ങിയിട്ട് ദിവസങ്ങള്‍ കുറേയാകുന്നു. എന്നെപ്പോലെ തന്നെ അയാളെയും മദ്യം കീഴ്പ്പെടുത്തിയിരിക്കുന്നു. പണ്ടൊരിക്കല്‍ ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. 'ഒരു മദ്യപാനിയുടെ ആത്യന്തികമായ ലക്ഷ്യം രാത്രി ഒരു പെഗ് കൂടുതല്‍ കുടിക്കുകയെന്നാണ്... അവന്‍ നിത്യവും ആ ലക്ഷ്യത്തിലെത്തിയിരിക്കും... മറ്റെന്തൊക്കെ പ്രതിബന്ധങ്ങളുണ്ടെങ്കിലും...' ആ ലക്ഷ്യത്തിലേക്കുള്ള യാത്രയിലേക്കാണ് താനും അലക്സുമെന്ന്  സതീശന് തോന്നി.&lt;br /&gt;ഗണേശന്റെ വീട്ടിനടുത്തെത്തുമുമ്പ് റയില്‍വേസ്റേഷനുമുന്നിലെ കടയില്‍ നിന്ന് രണ്ടു പാക്കറ്റ് സിഗരറ്റും കൂടി വാങ്ങി. നേരെ ഗണേശന്റെ വീട്ടിലെത്തി. ഫുള്‍ ടീം അവിടെയെത്തിയിട്ടുണ്ട്. ചിക്കനും ബറോട്ടയും വാരിത്തിന്ന് അവസാന പെഗും പൂര്‍ത്തിയാക്കി ഗണേശന്റെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ സമയം മൂന്നുമണിയാകുന്നു. ഇന്നി അലക്സ് മാത്യുവിനെ നേരെ അയാളുടെ താമസസ്ഥലത്തു കൊണ്ടുചെന്നാക്കണം. മദ്യത്തിന്റെ ലഹരി തലയ്ക്ക് പിടിച്ച അലക്സ് മാത്യു എന്തെക്കെയോ പിറുപിറുക്കുന്നുണ്ട്. സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള ഈഗോയും ശത്രുതയുമൊക്കെ പുറത്തുവരുന്നതും ഓഫീസില്‍ താന്‍ അറിയാത്ത പല കഥകളുമൊക്കെ അറിയുന്നതും മദ്യത്തിന്റെ ലഹരിപിടിക്കുന്ന നിമിഷങ്ങളിലാണ്. തലേ രാത്രി മദ്യം വാങ്ങിക്കൊടുത്ത സുഹൃത്തിനെക്കുറിച്ചുപോലും അലക്സ് മാത്യു തലയ്ക്ക് ലഹരിപിടിച്ചാല്‍ പലതും പറയും. ആ കഥകളൊക്കെ താന്‍ കേട്ടുകൊണ്ടു നില്‍ക്കണം. കഥ പറഞ്ഞ് പറഞ്ഞ് തളരുമ്പോള്‍ അലക്സ് തന്റെ മുറിയിലേക്ക് കയറിപ്പോകും. എന്നിട്ടുവേണം തനിക്ക് വീട്ടിലേക്ക് പോകാന്‍. അലക്സിനെ റൂമിനു മുന്നില്‍ കൊണ്ടുചെന്നാക്കിയപ്പോള്‍ മണി നാലായി. പിന്നെ തന്റെ വീട്ടിലേക്ക്...&lt;br /&gt;വീട്ടിനുമുന്നിലെത്തിയപ്പോള്‍ നാട്ടുകാരില്‍ ചിലര്‍  കൂടിനില്‍ക്കുന്നത് കണ്ടു. സതീശന്‍ വണ്ടിയുടെ വേഗതകൂട്ടി. അനിയത്തിയുടെ നിലവിളികേള്‍ക്കാം. തന്റെ ബൈക്കിന്റെ ശബ്ദം കേട്ടപ്പോള്‍ അനിയത്തിയുടെ നിലവിളി ഉച്ചത്തിലായെന്ന് സതീശന് തോന്നി. വണ്ടി ഒതുക്കി വച്ചു. ഉറയ്ക്കാത്ത കാല്‍പ്പാദങ്ങളോടെ വീട്ടിലേക്ക് നടന്നു. രണ്ടു കിലോമീറ്റര്‍ അപ്പുറം താമസിക്കുന്ന അമ്മാവനും എത്തിയിരിക്കുന്നു. "സുമതി പോയി.. നിന്നെ എത്രനേരമായി  വിളിക്കുന്നു സതീശാ... നീയെന്താ ഫോണെടുക്കാത്തത്. ഓഫീസില്‍ വിളിച്ചപ്പോള്‍ പറഞ്ഞു ഒന്നരയ്ക്ക് അവിടെന്നിറങ്ങിയെന്ന്... മണി നാലായില്ലേ ഇത്രനേരം നീ എവിടായിരുന്നു.'' എന്റെ വായില്‍ നിന്നുമുണ്ടാകുന്ന മദ്യത്തിന്റെ രൂക്ഷഗന്ധം അമ്മാവനെ അലോസരപ്പെടുത്തുന്നുണ്ടെന്ന് തോന്നി.ഞാന്‍ വീട്ടിലേക്ക് കയറി.. വെള്ളത്തുണിയില്‍ പൊതുഞ്ഞു വച്ചിരിക്കുന്ന അമ്മയുടെ ശരീരത്തെ നോക്കി... "അമ്മ പോയണ്ണാ... ഒന്നരയ്ക്ക് പോയണ്ണാ... അവസാനസമയത്തും അണ്ണനെ വിളിച്ച് കരയുന്നുണ്ടായിരുന്നു...'' അനിയത്തിയുടെ വേദന അവളുടെ വിളിയെ ഉച്ചത്തിലാക്കി. ഉറയ്ക്കാത്ത കാല്‍വയ്പ്പുകളോടെ നടന്ന എന്നെ സുരേഷേട്ടന്‍ താങ്ങിപ്പിടിക്കുന്നുണ്ടായിരുന്നു. "എന്താടായിത്... എത്ര തവണ ഞാന്‍ നിന്നെ വിളിച്ചു... നീ എവിടായിരുന്നു...ഒന്നരയ്ക്കായിരുന്നു...'' സുരേഷേട്ടന്‍ എന്നെ കസേരയില്‍ പിടിച്ചിരുത്തി. വിറയ്ക്കുന്ന കൈയ്യോടെ ഞാന്‍ പോക്കറ്റിലെ മൊബൈല്‍ എടുത്തു. 'സൈലന്‍സ്' മോഡില്‍ നിന്നും മാറ്റി. '24  മിസ്ഡ് കോള്‍'... ഹോം.. സുരേഷേട്ടന്‍... സുശീലന്‍ മാമന്‍... ഓരോ നമ്പരുകളില്‍ നിന്നും വന്ന കോളുകള്‍... '1 മെസേജ് റിസീവ്ഡ്.' ആ മെസേജും സതീശന്‍ ഓപ്പണ്‍ ചെയ്തു. സുരേഷേട്ടന്റേതാണ്. മെസേജ്... 'അമ്മ പോയി... ഒന്നരയ്ക്ക്...'  ആ മെസേജ് നോക്കിയപ്പോള്‍ അലക്സ് മാത്യുവിന്റെ വാക്കുകള്‍ സതീശന്റെ ചെവിയില്‍ മുഴങ്ങി... 'അറിയാമല്ലോ... രാത്രി ഒന്നരയ്ക്കാണ് ഡെഡ് ലൈന്‍....'&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6816182372044252997-7398161459734204903?l=rajagopaltvm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rajagopaltvm.blogspot.com/feeds/7398161459734204903/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6816182372044252997&amp;postID=7398161459734204903' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/7398161459734204903'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/7398161459734204903'/><link rel='alternate' type='text/html' href='http://rajagopaltvm.blogspot.com/2010/03/blog-post.html' title='ഡെഡ് ലൈന്‍'/><author><name>തിരോന്തരം പുപ്പുലി</name><uri>http://www.blogger.com/profile/09400571635112259007</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6816182372044252997.post-7850355502722759228</id><published>2010-02-24T11:54:00.000+05:30</published><updated>2010-02-24T11:58:18.096+05:30</updated><title type='text'>പ്രണയ സിദ്ധാന്തവും തൂക്കുകയര്‍ പ്രയോഗവും</title><content type='html'>&lt;a href="http://2.bp.blogspot.com/_FJT7PSgkEZg/S4TG1Otr0II/AAAAAAAAAp0/MD0sf4c7Jkk/s1600-h/hang-love+copy.jpg"&gt;&lt;img id="BLOGGER_PHOTO_ID_5441692867555479682" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 267px; CURSOR: hand; HEIGHT: 400px" alt="" src="http://2.bp.blogspot.com/_FJT7PSgkEZg/S4TG1Otr0II/AAAAAAAAAp0/MD0sf4c7Jkk/s400/hang-love+copy.jpg" border="0" /&gt;&lt;/a&gt; &lt;span class=""&gt;പ്രണയം&lt;/span&gt; തൊഴിലില്ലാത്തവന്റെ തൊഴിലാണ്‌ എന്ന്‌ പണ്ടാരോ പറഞ്ഞിട്ടുണ്ട്‌. പഠിക്കേണ്ട സമയത്ത്‌ പഠിക്കാതെ പ്രണയിച്ചുനടക്കുന്നവര്‍ തൂക്കുകയറില്‍ പ്രണയത്തെ ഹോമിക്കുന്ന വാര്‍ത്തകള്‍ അടുത്തനാളായി വന്നുതുടങ്ങിയിരിക്കുന്നു. പ്ലസ്‌ ടു തലത്തിലെ വിദ്യാര്‍ഥിനികളാണ്‌ തൂക്കുകയറില്‍ പ്രണയത്തിന്‌ തിരശ്ശീലയിടുന്ന കാമുകിമാരില്‍ കൂടുതലും.&lt;br /&gt;&lt;div&gt;പത്താംക്ലാസ്‌ കഴിഞ്ഞ്‌ കോളേജിലേക്ക്‌ പൊയ്‌ക്കൊണ്ടിരുന്ന പുപ്പുലിയുടെ `തലമുറ'യില്‍ ഇത്തരം പ്രണയങ്ങള്‍ക്ക്‌ വലിയ പ്രസക്തിയില്ലായിരുന്നു. പരാജയപ്പെടുന്ന പ്രണയങ്ങളേക്കാള്‍ വിജയിച്ച പ്രണയങ്ങളാണ്‌ അന്നത്തെ കാമ്പസുകളില്‍ കൂടുതല്‍. ജീവിതത്തെ ശക്തമായ ലക്ഷ്യത്തോടെ നേരിടാനും പ്രതിസന്ധികളെ തരണംചെയ്യാനുമുള്ള ശക്തി അക്കാലത്തെ ആണിനും പെണ്ണിനുമുണ്ടായിരുന്നു. ഒന്ന്‌ രണ്ട്‌ ദിവസം മുമ്പ്‌ പഴയ പുസ്‌തകങ്ങള്‍ തിരഞ്ഞുനോക്കുന്നതിനിടയില്‍ പഴയ ഒരു ഡയറയില്‍ മലയാളം പഠിപ്പിച്ച രാധാകൃഷ്‌ണന്‍ സാര്‍ പറഞ്ഞുതന്ന ഒരു കുറിപ്പ്‌ ശ്രദ്ധയില്‍പ്പെട്ടു.&lt;/div&gt;&lt;br /&gt;&lt;div&gt;പ്രണയത്തിന്റെ ദശാവസ്ഥകള്‍... പത്ത്‌ അവസ്ഥകളിലൂടെയാണത്രേ പ്രണയം കടന്നുപോകുന്നത്‌. 1. ചക്ഷുപ്രീതി, 2.മനസംഗം, 3. സങ്കല്‍പം, 4. നിദ്രാച്ഛേദം, 5. ശരീരകാര്‍ഷ്യം, 6. വിഷയനിവൃത്തി, 7. ലജ്ജാനാശം, 8. ഉന്‍മാദം, 9. മൂര്‍ച്ഛ, 10. മരണം &lt;/div&gt;&lt;br /&gt;&lt;div&gt;1. ചക്ഷുപ്രീതി: അതായത്‌ കണ്ണുകള്‍ തമ്മിലുള്ള അടുപ്പമാണത്രേ പ്രണയത്തിന്‌ തുടക്കമിടുന്നത്‌. കണ്ണില്‍ നിന്ന്‌ ഹൃദയത്തിലേക്ക്‌ അങ്ങനെയാണത്രേ പ്രണയത്തിന്റെ വളര്‍ച്ച&lt;/div&gt;&lt;br /&gt;&lt;div&gt;2.മനസംഗം: മനസ്സിലേക്ക്‌ പ്രണയമെത്തിക്കഴിഞ്ഞാല്‍ പിന്നെ രണ്ടു മനസ്സുകള്‍ക്കും ഒന്നാവാനുള്ള കൊതിയായി. ഇത്‌ താനേ നടക്കുമത്രേ. &lt;/div&gt;&lt;br /&gt;&lt;div&gt;3. സങ്കല്‍പം: സങ്കല്‍പ്പമാണ്‌ അടുത്തഘട്ടം. വീട്ടുകാരുടെ അനുഗ്രഹത്തോടെയുള്ള വിവാഹം, സമ്പത്‌സമൃദ്ധമായ ജീവിതം ഇവയൊക്കെയാണ്‌ സങ്കല്‍പ്പത്തിലൂടെയുള്ളത്‌. കൂടുതലും പോസിറ്റിവായ സങ്കല്‍പ്പങ്ങള്‍ മാത്രം. &lt;/div&gt;&lt;br /&gt;&lt;div&gt;4. നിദ്രാച്ഛേദം: രാത്രിയാകുമ്പോളാണ്‌ മുകളില്‍ പറഞ്ഞ സങ്കല്‍പ്പാവസ്ഥ കൂടുതല്‍. സ്വാഭാവികമായും ഉറക്കം കാണില്ലല്ലോ... അതായത്‌ നിദ്രാച്ഛേദം.&lt;/div&gt;&lt;br /&gt;&lt;div&gt;5. ശരീരകാര്‍ഷ്യം: ഊണും ഉറക്കവുമില്ലാത്ത സ്വപ്‌നവും കണ്ടോണ്ടിരുന്നാല്‍ സംഭവിക്കുന്നത്‌ തന്നെ ശരീരകാര്‍ഷ്യം.&lt;/div&gt;&lt;br /&gt;&lt;div&gt;6. വിഷയനിവൃത്തി: ഇത്രയും ആയതിനുശേഷമാണ്‌ മിക്കവാറും അവളോട്‌/അല്ലെങ്കില്‍ അവനോട്‌ കാര്യം പറയുന്നത്‌. ഇങ്ങനെ കാര്യം പറയാതെ അവസാനിച്ച ധാരാളം പ്രണയങ്ങള്‍ ഉണ്ട്‌. (സ്വന്തം അനുഭവത്തില്‍ തന്നെ വണ്‍വേ പ്രണയങ്ങള്‍ ധാരാളം പുപ്പുലിക്കുണ്ട്‌). &lt;/div&gt;&lt;br /&gt;&lt;div&gt;7. ലജ്ജാനാശം: അങ്ങോട്ടും ഇങ്ങോട്ടും സമ്മതമായിക്കാഴിഞ്ഞാല്‍ പിന്നെ എന്താണ്‌ ചെയ്യുന്നതെന്നോ ആരെങ്കിലും കണ്ടാല്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെന്നോ തോന്നില്ല. അതായത്‌ ലജ്ജയില്ലാതാവും. &lt;/div&gt;&lt;br /&gt;&lt;div&gt;8. ഉന്‍മാദം: സങ്കല്‍പ്പവും ലജ്ഞയില്ലായ്‌മയും ഒക്കെച്ചേര്‍ന്ന ഒരു ഉന്മാദ അവസ്ഥയാണ്‌ പിന്നീട്‌.&lt;/div&gt;&lt;br /&gt;&lt;div&gt;9. മൂര്‍ച്ഛ: മൂര്‍ച്ഛയെ നമുക്ക്‌ മതിഭ്രമം എന്നും പറയാം. വയസ്സാവുന്ന സാഹിത്യകാരന്‍മാര്‍ക്കും കാശ്‌ കൂടുതല്‍ കിട്ടുമ്പോള്‍ കലാകാരന്‍മാര്‍ക്കും ഉണ്ടാകുന്ന ഭ്രമം അല്ല.. `വട്ട്‌' എന്ന്‌ മലയാളത്തില്‍ പറയുന്ന അവസ്ഥയുടെ വേറൊരു രൂപം... ആരെന്തൊക്കെ പറഞ്ഞാലും മനസിലാകില്ല... `അസ്ഥിയില്‍ പിടിച്ചുപോയി' എന്ന്‌ പറയാറില്ലേ.... അതാണ്‌ അവസ്ഥ. &lt;/div&gt;&lt;br /&gt;&lt;div&gt;10. മരണം: പ്രണയത്തിന്റെ അവസാനം മരണമത്രേ... ഒരു പ്രിഡിഗ്രി വിദ്യാര്‍ഥിയായ പുപ്പുലിക്ക്‌ അന്ന്‌ എത്ര ചിന്തിച്ചിട്ടും അത്‌ മനസ്സിലായില്ല... ആ മനസിലാവായ്‌മയാണ്‌ ഇന്ന്‌ എന്റെ കുഞ്ഞനിയത്തിമാര്‍ മനസ്സിലാക്കിത്തരുന്നത്‌. പുപ്പുലിയൊക്കെ പഠിച്ചിരുന്ന ആ കാലം ഇപ്പോള്‍ മാറിയിരിക്കുന്നു. &lt;/div&gt;&lt;br /&gt;&lt;div&gt;എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചില്‍ പേരും രജിസ്റ്റര്‍ ചെയ്‌ത്‌ പി.എസ്‌.സി. ഓഫീസിന്റെ മുന്നില്‍ ഫോം പൂരിപ്പിച്ചുകൊണ്ട്‌ ഹാള്‍ടിക്കറ്റും കാത്തിരിക്കുന്ന ആ കാലം... ഇന്ന്‌ പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്ക്‌ ജോലി കിട്ടാന്‍ വലിയ പ്രശ്‌നമില്ല... (പ്രണയ ആത്മഹത്യകളില്‍ നല്ലൊരു ശതമാനവും വിദ്യാഭ്യാസമുള്ള കുട്ടികളില്‍ നിന്നാണ്‌ എന്നതാണ്‌ പ്രധാന വസ്‌തുത, മിക്കവരും ഡോക്‌ടര്‍മാരോ എഞ്ചിനീയര്‍മാരോ ആകേണ്ടവര്‍.). &lt;/div&gt;&lt;br /&gt;&lt;div&gt;ശ്രവണം, കീര്‍ത്തനം, സ്‌മരണം, പാദസേവനം, അര്‍പ്പണം, ആത്മസമര്‍പ്പണം, വന്ദനം എന്നിങ്ങനെ ഏഴ്‌ രീതികളിലൂടെയാണത്രെ പ്രണയം വിജയിക്കുന്നതും. &lt;/div&gt;&lt;br /&gt;&lt;div&gt;ഇന്ന്‌ എസ്‌.എം.എസിലൂടെയും ചാറ്റിലൂടെയും വളരുന്ന പ്രണയങ്ങളാണ്‌ കൂടുതലും. വീട്ടുകാരുടെ എതിര്‍പ്പിനെയും ജാതിമത ചിന്തകളെയും നേരിടാന്‍ ധൈര്യമുള്ളവര്‍ മാത്രമേ പ്രണയിക്കാനിറങ്ങാവൂ. അല്ലെങ്കില്‍ പ്രണയത്തെ തൂക്കുകയറിലോ വിഷക്കുപ്പിയിലോ അവസാനിപ്പിക്കേണ്ടി വരും. `ഒന്നുകില്‍ ഒരുമിച്ച്‌ ജീവിക്കാം അല്ലെങ്കില്‍ ഒന്നിച്ചു മരിക്കാം' എന്ന ചിന്ത വെടിയണം....... `എന്തായാലും ഒന്നിച്ചു ജീവിക്കുക തന്നെ ചെയ്യും' എന്ന ലക്ഷ്യത്തിലേക്കെത്തണം എല്ലാ കാമുകീ കാമുകന്‍മാരും. ആ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗം എന്തായാലും.... ആള്‍ ഈസ്‌ റൈറ്റ്‌ ഇന്‍ ലവ്‌ ആന്റ്‌ വാര്‍.... എന്നും പണ്ടൊരു മഹാന്‍ പറഞ്ഞിട്ടുണ്ട്‌. &lt;/div&gt;&lt;br /&gt;&lt;div&gt;വാല്‍ക്കഷണം: പഴയ ഡയറിയിലെ മറ്റൊരു ആട്ടോഗ്രാഫ്‌ കുറിപ്പ്‌:&lt;/div&gt;&lt;br /&gt;&lt;div&gt;``ദുഃഖം വരുമ്പോള്‍ മുഖമണച്ചു കരയാനുംസന്തോഷം വരുമ്പോള്‍ പൊട്ടിച്ചിരിച്ച്‌തളര്‍ന്നുവീഴാനും എനിക്കൊരു ചുമല്‍വേണം ആ ചുമല്‍ എനിക്കു തരുമോ''&lt;/div&gt;&lt;br /&gt;&lt;div&gt;ഡയറിയലെ ആട്ടോഗ്രാഫുകളുടെ കൂട്ടത്തില്‍ കോളജില്‍ പഠിച്ച പഴയ ഒരു പ്രണയകഥയിലെ നായിക കുറിച്ചതാണ്‌. ഈയിടെ അവളെ കണ്ടു.... കനകക്കുന്നില്‍ ഒരു രാത്രിയിലെ ആഘോഷവേളയില്‍ വച്ച്‌.. അവളുടെ ചുമലില്‍ ഒരു നാലുവയസുകാരി ഉറങ്ങുന്നുണ്ടായിരുന്നു... എന്റെ ചുമലില്‍ ഒരു മൂന്നുവയസുകാരനും.... അരികിലിരിക്കുന്ന എന്റെ ഭാര്യയോ അവളുടെ ഭര്‍ത്താവോ അറിയില്ല.... ഞങ്ങളുടെ പഴയ ഡയറിക്കുറിപ്പ്‌.... ഇത്തരം കാമുകികാമുകന്‍മാരും ഇവിടെ `ജീവിച്ചിരിക്കുന്നുണ്ടെ'ന്ന്‌ ആത്മഹത്യചെയ്യാന്‍ പോകുന്ന അനിയന്‍മാരും അനിയത്തിമാരും ഓര്‍ക്കണം. &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6816182372044252997-7850355502722759228?l=rajagopaltvm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rajagopaltvm.blogspot.com/feeds/7850355502722759228/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6816182372044252997&amp;postID=7850355502722759228' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/7850355502722759228'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/7850355502722759228'/><link rel='alternate' type='text/html' href='http://rajagopaltvm.blogspot.com/2010/02/blog-post.html' title='പ്രണയ സിദ്ധാന്തവും തൂക്കുകയര്‍ പ്രയോഗവും'/><author><name>തിരോന്തരം പുപ്പുലി</name><uri>http://www.blogger.com/profile/09400571635112259007</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_FJT7PSgkEZg/S4TG1Otr0II/AAAAAAAAAp0/MD0sf4c7Jkk/s72-c/hang-love+copy.jpg' height='72' width='72'/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-6816182372044252997.post-8108424057239493068</id><published>2009-12-13T10:16:00.000+05:30</published><updated>2009-12-13T11:28:41.008+05:30</updated><title type='text'>മില്‍ക്കുള്ളോര്‌ അകിടിനു ചുവടിലും ബ്ലഡ്‌ തന്നെ കൊതുകിനു കൗതുകം</title><content type='html'>&lt;strong&gt;പുപ്പുലി കണ്ട ഐ.എഫ്‌.എഫ്‌.കെ. - ഒന്ന്&lt;/strong&gt;&lt;br /&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;a href="http://4.bp.blogspot.com/_FJT7PSgkEZg/SyRzkYlgPRI/AAAAAAAAAoE/Vt--eECe0Us/s1600-h/Image0172.jpg"&gt;&lt;img id="BLOGGER_PHOTO_ID_5414579720918416658" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 240px; CURSOR: hand; HEIGHT: 320px" alt="" src="http://4.bp.blogspot.com/_FJT7PSgkEZg/SyRzkYlgPRI/AAAAAAAAAoE/Vt--eECe0Us/s320/Image0172.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span class=""&gt;തിരോന്തരത്&lt;/span&gt;ത്‌ ഫിലിം ഫെസ്റ്റിവല്‌ നടന്നിട്ട്‌ പുപ്പുലി പടങ്ങള്‌ കണ്ടില്ലാന്ന്‌ വച്ചാ `പങ്ക'ങ്ങളല്ലേ... ആതാണ്‌ പുപ്പുലിയും വല്ലച്ച്യാതി ഒരു പാസൊക്കെ ഒപ്പിച്ച്‌ പടങ്ങള്‌ കാണാനെറങ്ങിയത്‌.&lt;br /&gt;ഇപ്പം ഓണ്‍ലൈനായിട്ട്‌ രജിസ്റ്റര്‍ ചെയ്യാവുന്നതുകൊണ്ട്‌ ഫോം ഫില്ല്‌ ചെയ്‌ത പുപ്പുലിയുടെ കയ്യക്ഷരം വായിക്കാനാവാതെ വെഷമിച്ചിരിക്കുന്ന ഫെസ്റ്റിവല്‍ ഓഫീസിലെ അണ്ണന്റെ മൊകം കാണേണ്ട ആവശ്യവുമില്ല... പടങ്ങളും അറ്റാച്ച്‌ ചെയ്‌ത്‌ വിട്ടുകൊടുത്താമതി. അവര്‌ പ്രിന്റെടുത്ത്‌ ഇല്ല തെളങ്ങണ കവറിലിട്ട്‌ കഴുത്തിലിടാനുള്ള മറ്റേ ചരടും കെട്ടി തരും... അതു കിട്ടിയാലും വീണ്ടും പോവേണ്ടി വരും ആപ്പീസില്‌.. സഞ്ചീം പൊത്തകോം ഷെഡ്യൂളും വാങ്ങിക്കാന്‍... അതു തന്നുകഴിയുമ്പോള്‍ നമ്മള പാസില്‌ ഒരു തൊളയിട്ടുതരും... ഒരിക്കല്‍ വാങ്ങിച്ചവന്‍ വീണ്ടും വാങ്ങിക്കാതിരിക്കാനുള്ള പരിപാടിയാണ്‌. ഈ പൊത്തകം കിട്ടിയാലേ പടം കാണണകാര്യം കുശാലാവൂ... അതില്‌ മലയാളത്തില്‌ പടത്തിന്റെ കഥകള്‌ എഴുതീട്ടൊണ്ട്‌.... പിന്നെ കൊറേ പടങ്ങളും കാണും... പണ്ട്‌ നമ്മള ഷക്കീലചേച്ചി നിറഞ്ഞു നിന്ന സമയത്ത്‌ ചൊവരുകളില്‍ നിറഞ്ഞുനിന്നതുപോലുള്ള 3-4 പടങ്ങളെങ്കിലും ഈ ബുക്കിലും കാണാം... ആ പടങ്ങള്‍ക്കാണ്‌ ആളുകള്‌ കൂടണത്‌.&lt;br /&gt;ആദ്യത്തെ രണ്ട്‌ ദിവസം പടങ്ങളൊന്നും വലുതായി കാണാന്‍ പറ്റീല... ഒരു അരമണിക്കൂറിനപ്പുറം പുപ്പുലിക്ക്‌ സഹിക്കാവുന്ന പടങ്ങളൊന്നും കണ്ടില്ല... തോന്നുമ്പോം കേറുകയും തോന്നുമ്പോ ഇറങ്ങുകയും ചെയ്യുന്ന ചില സര്‍ക്കാരാഫീസുകളിലേത്‌ പോലെ തീയറ്ററില്‍ നിന്നും തീയറ്ററിലേക്കുള്ള കറക്കം.. പുപ്പുലിക്ക്‌ ഇത്‌ മാത്രമല്ലല്ലോ പരിപാടി. ജ്വോലികള്‍ക്ക്‌ പോണം.&lt;br /&gt;വീട്ടിലൊരു പെണ്‍പുലിയും കുട്ടിപ്പുലിയും ഒണ്ട്‌. `അവുത്തുങ്ങളുടെ' കാര്യംകൂടി ഇടയ്‌ക്കിടെ നോക്കണ്ടേ...തീയറ്ററിന്റെ മുന്നില്‌ നിക്കണ പയലുകളേം കൊമ്പലുകളേം കാണമ്പഴാണ്‌ പുപ്പുലീടെ `നൊസ്റ്റാള്‍ജിയ'കള്‍ കൂടണത്‌.&lt;br /&gt;പുപ്പുലീടെ ആയകാലത്ത്‌ ഈ ഫെസ്റ്റിവലിന്‌ ഇത്രേം പേരൊന്നുമില്ലായിരുന്നു. കൊറേ താടീംമുടീം വളര്‍ന്ന ബുജികള്‌ വന്ന്‌ പടങ്ങളും കണ്ട്‌ ബീഡീം വലിച്ചോണ്ട്‌ പോകും. അല്ലാതെ വേറെ ഗൊണങ്ങളൊന്നുമില്ല. ഇന്നിപ്പം ബുജിയാവാനും ചെലവ്‌ കൂടുതലാണ്‌. മൊബൈല്‌ വേണം.... പിന്നെ കൂടെ പടംകാണാന്‍ ഒരു കൊമ്പലും കൂടി വേണം മിക്ക ബുജികള്‍ക്കും... ഈ കൊമ്പല്‍ എന്നു പറേണ `സാധന'ത്തിന്‌ വല്യ വവുതിയൊന്നും വേണ്ട... കണ്ടാല്‍ കൊമ്പലാണോ പയലാണോന്ന്‌ തിരിച്ചറിയാന്‍ ഇവുത്തങ്ങള രണ്ടു മൂന്നുതവണ നോക്കേണ്ടിവരും... ആണും പെണ്ണും എല്ലാം ഒരേ കോലങ്ങളാണ്‌...&lt;br /&gt;പുപ്പുലി കഴിഞ്ഞ ദെവസം ഒരു പടം കാണാന്‍ പോയി... വൈകിട്ട്‌ ആറരയ്‌ക്ക്‌ വഴുതയ്‌ക്കാടൊള്ള തീയറ്ററിലാണ്‌ പ്രദര്‍ശനം... ഏഴരയ്‌ക്ക്‌ വേറൊരു അത്യാവശ്യമുള്ളുകൊണ്ട്‌ ഒരു മണിക്കൂറ്‌ കൊണ്ട്‌ തീരുന്ന ഒരു `ചിന്ന'പടം ആയിരുന്നു പുപ്പുലിയുടെ ലക്ഷ്യം. തീയറ്ററിന്റെ മുന്നില്‌ വണ്ടി വെയ്‌ക്കാന്‍ കഴിയാത്ത രീതീല്‌ തെരക്ക്‌. പുപ്പുലി ഇറങ്ങി വണ്ടി ഒരടത്ത്‌ `ചൊരുവീ'ട്ട്‌ നടന്ന്‌ കറങ്ങുന്ന ഇറക്കം ഇറങ്ങി തീയറ്ററിനുള്ളിലെത്തി.. കയറാന്‍ നേരത്ത്‌ ഗെയിറ്റിന്‌ വെളീലിരിക്ക `സെക്യൂരിറ്റി' ചേട്ടന്‍ പറഞ്ഞതാണ്‌ `അവിടെ നിക്കാന്‍പോലും ആളില്ലടേ അപ്പീ... അങ്ങോട്ട്‌ പോണ്ട...' അങ്ങേര മൈന്‍ഡ്‌ ചെയ്യാതെയാണ്‌ അകത്തോട്ട്‌ കടന്നത്‌.. ബാല്‍ക്കണി റിസര്‍വേഷന്‍കാര്‌ ഫുള്ളാക്കി... പതുക്കെ വീണ്ടും ഒരു കറങ്ങുന്ന ഇറക്കം ഇറങ്ങി താഴോട്ട്‌... കതക്‌ വലിച്ചുതുറന്ന്‌ അകത്തോട്ട്‌ നോക്കിയതും. അകത്ത്‌ കാലുകുത്താനുള്ള സ്ഥലമില്ല.. അത്രയ്‌ക്ക്‌ ആള്‌... ഒരു രക്ഷേമില്ല... ``അണ്ണാ... അണ്ണന്‍ എന്തിവിടെ....'' കതക്‌ തുറന്ന്‌ അകത്തുകയറാന്‍ ശ്രമിച്ച എന്നെ പുറത്തുനിന്നൊരാള്‍ വിളിച്ചു. നോക്കിയപ്പോള്‍ എന്റെ അനിയനോടൊപ്പം പഠിച്ച ഒരു സുഹൃത്ത്‌... `അണ്ണനും ഇത്തരക്കാരനാണോ?' എന്നൊരു ഭാവം അവന്റെ മൊകത്ത്‌ കാണാതിരുന്നില്ല... അവന്‍ വാളണ്ടിയറാണ്‌. ``ഭയങ്കര തെരക്കാണല്ലേടേ...'' ഞാന്‍ അവനോട്‌ പറഞ്ഞു. ``എല്ലാപ്പടത്തിനും ഇങ്ങനെ തന്നെ....'' ``അഞ്ചരയ്‌ക്ക്‌ തൊടങ്ങിയ ഇടിയാണണ്ണാ... `ഇത്തരം' പടങ്ങള്‌ കാണാന്‍ വരുമ്പം നേരത്തെ വരണ്ടേ.... എല്ലാത്തിനും ഇങ്ങനെ ആളില്ല... ഉച്ചയ്‌ക്ക്‌ മൃണാള്‍സെനിന്റെ പടം ഉണ്ടായിരുന്നു. വെരലിലെണ്ണാവുന്ന ആള്‍ക്കാരേ കാണാനൊള്ളു.... ഈ പടത്തിന്റെ ടൈറ്റിലിന്റെ അവസാനം `ഹയേര്‍ഡ്‌ ഗേള്‍' എന്ന്‌ കണ്ടിട്ടാണ്‌ ഈ തിരക്ക്‌.''. എന്നിട്ട്‌ അവന്‍ ഒരു ആക്കിച്ചിരി...&lt;br /&gt;&lt;br /&gt;സത്യം പറഞ്ഞാല്‍ സിനിമയുടെ പേര്‌ ഞാന്‍ നോക്കിയില്ല.. വഴുതയ്‌ക്കാട്‌ ഒരത്യാവശ്യത്തിന്‌ 7.30ന്‌ എത്തണം.. 60 മിന്നിട്ടുള്ള സിനിമ... പോര്‍ട്ടുഗീസ്‌ പടം... അത്രേ പുപ്പുലി നോക്കിയോള്ളു. അമ്മച്ചിയാണ സത്യം. അവനോട്‌ അത്‌ പറഞ്ഞ്‌ മനസ്സിലാക്കാന്‍ നോക്കി.. നോ രക്ഷ... ``പകല്‌ കിഴക്കേക്കോട്ടയിലെ തീയറ്ററില്‍ ഒരു പടം ഉണ്ടായിരുന്നു. `ആന്റി ക്രൈസ്റ്റ്‌' (കര്‍ത്താവേ... ഇവന്‍മാര്‌ ചെയ്യുന്നതെന്താണെന്ന്‌ ഇവന്‍മാര്‍ക്ക്‌ നല്ലവണ്ണം അറിയാം.... ഇവന്‍മാരോട്‌ ക്ഷമിക്കരുതേ) കാണാന്‍ വന്നവന്‍മാര അടിച്ചോടിക്കാന്‍ ലാത്തിച്ചാര്‍ജ്‌ വരെ നടത്തേണ്ടിവന്നത്രേ... പേലകള്‍ക്കും ജോലിയായി.. അണ്ണന്‍ വേണമെങ്കില്‍ കേറ്‌... തറയിലിരുന്നോ... സൈഡില്‍ നിന്നോ കാണേണ്ടിവരും...'' തിരിച്ചൊന്നും മിണ്ടാതെ പുപ്പുലി കയറ്റം കയറി മുകളിലെത്തി.&lt;br /&gt;&lt;span style="color:#993300;"&gt;നിശാഗന്ധിയില്‍ കേട്ടത്‌:&lt;/span&gt;&lt;br /&gt;``എന്തായാലും ലാല്‍ജോസിന്റെ നീലത്താമര ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാത്തത്‌ നന്നായി...''&lt;br /&gt;``അതെന്തടേ അണ്ണാ...''&lt;br /&gt;``ബ്ലൂ ലോട്ടസെന്ന പേരില്‌ ബുക്കില്‌ എഴുതേം ഷെഡ്യൂളില്‌ വക്കേം ചെയ്യും.. പയലുകള്‌ ബ്ലൂ കാണാന്‍ തല്ലൊണ്ടാക്കേം ചെയ്യും.''&lt;br /&gt;&lt;em&gt;&lt;span style="color:#006600;"&gt;ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല...&lt;/span&gt;&lt;/em&gt;&lt;br /&gt;&lt;em&gt;&lt;span style="color:#006600;"&gt;ഇന്നീം ദെവസങ്ങള്‌ കിടക്കേല്ല... &lt;/span&gt;&lt;/em&gt;&lt;br /&gt;&lt;em&gt;&lt;span style="color:#006600;"&gt;ഫെസ്റ്റിവല്‌ വിശേഷങ്ങളുമായി പുപ്പുലി വീണ്ടും വരും... &lt;/span&gt;&lt;/em&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6816182372044252997-8108424057239493068?l=rajagopaltvm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rajagopaltvm.blogspot.com/feeds/8108424057239493068/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6816182372044252997&amp;postID=8108424057239493068' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/8108424057239493068'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/8108424057239493068'/><link rel='alternate' type='text/html' href='http://rajagopaltvm.blogspot.com/2009/12/blog-post.html' title='മില്‍ക്കുള്ളോര്‌ അകിടിനു ചുവടിലും ബ്ലഡ്‌ തന്നെ കൊതുകിനു കൗതുകം'/><author><name>തിരോന്തരം പുപ്പുലി</name><uri>http://www.blogger.com/profile/09400571635112259007</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_FJT7PSgkEZg/SyRzkYlgPRI/AAAAAAAAAoE/Vt--eECe0Us/s72-c/Image0172.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-6816182372044252997.post-2920141307647051417</id><published>2009-10-27T08:37:00.000+05:30</published><updated>2009-10-27T08:43:11.806+05:30</updated><title type='text'>നന്ദികേടില്ലാത്ത ലോകത്തേക്ക്‌ ഒരു `താരം' കൂടി</title><content type='html'>&lt;div&gt;&lt;a href="http://2.bp.blogspot.com/_FJT7PSgkEZg/SuZkMkEL0SI/AAAAAAAAAlo/zURonJUG_As/s1600-h/3433915166_bhavani251009.jpg"&gt;&lt;img id="BLOGGER_PHOTO_ID_5397111370452554018" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 227px; CURSOR: hand; HEIGHT: 250px" alt="" src="http://2.bp.blogspot.com/_FJT7PSgkEZg/SuZkMkEL0SI/AAAAAAAAAlo/zURonJUG_As/s320/3433915166_bhavani251009.jpg" border="0" /&gt;&lt;/a&gt; &lt;font class=" transl_class" id="0" title="Click to correct"&gt;&lt;span class="transl_class" id="1" title="Click to correct"&gt;മ&lt;span class=" transl_class" id="507" title="Click to correct"&gt;ലയാള&lt;/span&gt;&lt;/span&gt;&lt;/font&gt; &lt;span class="transl_class" id="2" title="Click to correct"&gt;സിനിമയിലെ&lt;/span&gt; `&lt;span class="transl_class" id="3" title="Click to correct"&gt;നന്ദികേടിന്റെ&lt;/span&gt;' &lt;span class="transl_class" id="4" title="Click to correct"&gt;വേദനയും&lt;/span&gt; &lt;span class="transl_class" id="5" title="Click to correct"&gt;പേറി&lt;/span&gt; `&lt;span class="transl_class" id="6" title="Click to correct"&gt;മരിച്ചുജീവിച്ച&lt;/span&gt;' &lt;span class="transl_class" id="7" title="Click to correct"&gt;അടൂര്‍&lt;/span&gt; &lt;span class="transl_class" id="8" title="Click to correct"&gt;ഭവാനി&lt;/span&gt; &lt;span class="transl_class" id="9" title="Click to correct"&gt;യാത്രയായി&lt;/span&gt;. ``&lt;span class="transl_class" id="10" title="Click to correct"&gt;മരിച്ചു&lt;/span&gt; &lt;span class="transl_class" id="11" title="Click to correct"&gt;കിടക്കുമ്പോള്‍&lt;/span&gt; &lt;span class="transl_class" id="12" title="Click to correct"&gt;ഒരു&lt;/span&gt; &lt;span class="transl_class" id="13" title="Click to correct"&gt;നോക്കു&lt;/span&gt; &lt;span class="transl_class" id="14" title="Click to correct"&gt;കാണാന്‍&lt;/span&gt; &lt;span class="transl_class" id="15" title="Click to correct"&gt;പോലും&lt;/span&gt; &lt;span class="transl_class" id="16" title="Click to correct"&gt;വരില്ല&lt;/span&gt;'' &lt;span class="transl_class" id="17" title="Click to correct"&gt;എന്ന്‌&lt;/span&gt; &lt;span class="transl_class" id="18" title="Click to correct"&gt;മലയാള&lt;/span&gt; &lt;span class="transl_class" id="19" title="Click to correct"&gt;താരങ്ങള്‍&lt;/span&gt; &lt;span class="transl_class" id="20" title="Click to correct"&gt;ചിന്തിക്കാനുള്ള&lt;/span&gt; &lt;span class="transl_class" id="21" title="Click to correct"&gt;കാരണമെന്ത്‌&lt;/span&gt;.... &lt;span class="transl_class" id="22" title="Click to correct"&gt;തിരക്കിനും&lt;/span&gt; &lt;span class="transl_class" id="23" title="Click to correct"&gt;ഷൂട്ടിംഗിനുമിടയില്‍&lt;/span&gt; &lt;span class="transl_class" id="24" title="Click to correct"&gt;മലയാളത്തിലെ&lt;/span&gt; &lt;span class="transl_class" id="25" title="Click to correct"&gt;ഈ&lt;/span&gt; `&lt;span class="transl_class" id="26" title="Click to correct"&gt;അമ്മ&lt;/span&gt;'&lt;span class="transl_class" id="27" title="Click to correct"&gt;യ്‌ക്ക്‌&lt;/span&gt; &lt;span class="transl_class" id="28" title="Click to correct"&gt;വേണ്ടി&lt;/span&gt; &lt;span class="transl_class" id="29" title="Click to correct"&gt;ഒന്നോ&lt;/span&gt; &lt;span class="transl_class" id="30" title="Click to correct"&gt;രണ്ടോ&lt;/span&gt; &lt;span class="transl_class" id="31" title="Click to correct"&gt;മണിക്കൂര്‍&lt;/span&gt; &lt;span class="transl_class" id="32" title="Click to correct"&gt;നേരം&lt;/span&gt; &lt;span class="transl_class" id="33" title="Click to correct"&gt;നീക്കിവയ്‌ക്കാന്‍&lt;/span&gt; &lt;span class="transl_class" id="34" title="Click to correct"&gt;മലയാള&lt;/span&gt; &lt;span class="transl_class" id="35" title="Click to correct"&gt;സിനിമയിലെ&lt;/span&gt; `&lt;span class="transl_class" id="36" title="Click to correct"&gt;മുടിയനായ&lt;/span&gt; &lt;span class="transl_class" id="37" title="Click to correct"&gt;പുത്രന്‍&lt;/span&gt;'&lt;span class="transl_class" id="38" title="Click to correct"&gt;മാര്‍ക്ക്‌&lt;/span&gt; &lt;span class="transl_class" id="39" title="Click to correct"&gt;കഴിയാതെ&lt;/span&gt; &lt;span class="transl_class" id="40" title="Click to correct"&gt;പോയതെന്തുകൊണ്ട്‌&lt;/span&gt;.... `&lt;span class="transl_class" id="41" title="Click to correct"&gt;നന്ദികേട്‌&lt;/span&gt;' &lt;span class="transl_class" id="42" title="Click to correct"&gt;എന്ന&lt;/span&gt; &lt;span class="transl_class" id="43" title="Click to correct"&gt;ഉത്തരമല്ലാതെ&lt;/span&gt; &lt;span class="transl_class" id="44" title="Click to correct"&gt;മറ്റെന്തു&lt;/span&gt; &lt;span class="transl_class" id="45" title="Click to correct"&gt;നല്‍കാന്‍&lt;/span&gt;.... 60 &lt;span class="transl_class" id="46" title="Click to correct"&gt;വര്‍ഷത്തോളം&lt;/span&gt;, 500&lt;span class="transl_class" id="47" title="Click to correct"&gt;ലധികം&lt;/span&gt; &lt;span class="transl_class" id="48" title="Click to correct"&gt;വേഷങ്ങളിലൂടെ&lt;/span&gt; &lt;span class="transl_class" id="49" title="Click to correct"&gt;മലയാള&lt;/span&gt; &lt;span class="transl_class" id="50" title="Click to correct"&gt;സിനിമയില്‍&lt;/span&gt; &lt;span class="transl_class" id="51" title="Click to correct"&gt;നിറഞ്ഞു&lt;/span&gt; &lt;span class="transl_class" id="52" title="Click to correct"&gt;നിന്ന&lt;/span&gt; &lt;span class="transl_class" id="53" title="Click to correct"&gt;ഭവാനിയെ&lt;/span&gt; &lt;span class="transl_class" id="54" title="Click to correct"&gt;യാത്രയയക്കാന്‍&lt;/span&gt; &lt;span class="transl_class" id="55" title="Click to correct"&gt;അടൂരിലെ&lt;/span&gt; &lt;span class="transl_class" id="56" title="Click to correct"&gt;വീട്ടിലെത്തിയത്‌&lt;/span&gt; &lt;span class="transl_class" id="57" title="Click to correct"&gt;സുരേഷ്‌&lt;/span&gt; &lt;span class="transl_class" id="58" title="Click to correct"&gt;ഗോപി&lt;/span&gt;, &lt;span class="transl_class" id="59" title="Click to correct"&gt;കവിയൂര്‍&lt;/span&gt; &lt;span class="transl_class" id="60" title="Click to correct"&gt;പൊന്നമ്മ&lt;/span&gt;, &lt;span class="transl_class" id="61" title="Click to correct"&gt;മണിയന്‍പിള്ള&lt;/span&gt; &lt;span class="transl_class" id="62" title="Click to correct"&gt;രാജു&lt;/span&gt;, &lt;span class="transl_class" id="63" title="Click to correct"&gt;ഇടവേള&lt;/span&gt; &lt;span class="transl_class" id="64" title="Click to correct"&gt;ബാബു&lt;/span&gt;, &lt;span class="transl_class" id="65" title="Click to correct"&gt;കെ&lt;/span&gt; &lt;span class="transl_class" id="66" title="Click to correct"&gt;ബി&lt;/span&gt; &lt;span class="transl_class" id="67" title="Click to correct"&gt;ഗണേഷ്‌&lt;/span&gt; &lt;span class="transl_class" id="68" title="Click to correct"&gt;കുമാര്‍&lt;/span&gt; &lt;span class="transl_class" id="69" title="Click to correct"&gt;തുടങ്ങിയ&lt;/span&gt; &lt;span class="transl_class" id="70" title="Click to correct"&gt;വിരലിലെണ്ണാവുന്ന&lt;/span&gt; &lt;span class="transl_class" id="71" title="Click to correct"&gt;താരങ്ങള്‍&lt;/span&gt; &lt;span class="transl_class" id="72" title="Click to correct"&gt;മാത്രം&lt;/span&gt;..&lt;span class="transl_class" id="73" title="Click to correct"&gt;മലയാള&lt;/span&gt; &lt;span class="transl_class" id="74" title="Click to correct"&gt;സിനിമയിലെ&lt;/span&gt; &lt;span class="transl_class" id="75" title="Click to correct"&gt;ഒട്ടു&lt;/span&gt; &lt;span class="transl_class" id="76" title="Click to correct"&gt;മിക്കതാരങ്ങളുടെയും&lt;/span&gt; &lt;span class="transl_class" id="77" title="Click to correct"&gt;വളര്‍ച്ച&lt;/span&gt; &lt;span class="transl_class" id="78" title="Click to correct"&gt;കണ്ട&lt;/span&gt; &lt;span class="transl_class" id="79" title="Click to correct"&gt;നടിയാണ്‌&lt;/span&gt; &lt;span class="transl_class" id="80" title="Click to correct"&gt;അടൂര്‍&lt;/span&gt; &lt;span class="transl_class" id="81" title="Click to correct"&gt;ഭവാനി&lt;/span&gt;. &lt;span class="transl_class" id="82" title="Click to correct"&gt;തിക്കുറിശ്ശി&lt;/span&gt; &lt;span class="transl_class" id="83" title="Click to correct"&gt;സുകുമാരന്‍&lt;/span&gt; &lt;span class="transl_class" id="84" title="Click to correct"&gt;നായരില്‍&lt;/span&gt; &lt;span class="transl_class" id="85" title="Click to correct"&gt;തുടങ്ങി&lt;/span&gt; &lt;span class="transl_class" id="86" title="Click to correct"&gt;ജയറാമിലും&lt;/span&gt; &lt;span class="transl_class" id="87" title="Click to correct"&gt;ദിലീപിലും&lt;/span&gt; &lt;span class="transl_class" id="88" title="Click to correct"&gt;വരെ&lt;/span&gt; &lt;span class="transl_class" id="89" title="Click to correct"&gt;അതെത്തിനില്‍ക്കുന്നു&lt;/span&gt;. &lt;span class="transl_class" id="90" title="Click to correct"&gt;സത്യന്റെയും&lt;/span&gt; (&lt;span class="transl_class" id="91" title="Click to correct"&gt;മുടിയനായ&lt;/span&gt; &lt;span class="transl_class" id="92" title="Click to correct"&gt;പുത്രന്‍&lt;/span&gt;) &lt;span class="transl_class" id="93" title="Click to correct"&gt;പ്രേംനസീറിന്റെയും&lt;/span&gt; (&lt;span class="transl_class" id="94" title="Click to correct"&gt;തുലാഭാരം&lt;/span&gt;) &lt;span class="transl_class" id="95" title="Click to correct"&gt;അമ്മയായി&lt;/span&gt; &lt;span class="transl_class" id="96" title="Click to correct"&gt;തുടങ്ങിയ&lt;/span&gt; &lt;span class="transl_class" id="97" title="Click to correct"&gt;ആ&lt;/span&gt; &lt;span class="transl_class" id="98" title="Click to correct"&gt;യാത്ര&lt;/span&gt; &lt;span class="transl_class" id="99" title="Click to correct"&gt;മമ്മൂട്ടിയുടെയും&lt;/span&gt; (&lt;span class="transl_class" id="100" title="Click to correct"&gt;അവിടുത്തെ&lt;/span&gt; &lt;span class="transl_class" id="101" title="Click to correct"&gt;പോലെ&lt;/span&gt; &lt;span class="transl_class" id="102" title="Click to correct"&gt;ഇവിടെയും&lt;/span&gt;), &lt;span class="transl_class" id="103" title="Click to correct"&gt;മോഹന്‍ലാലിന്റെയും&lt;/span&gt; (&lt;span class="transl_class" id="104" title="Click to correct"&gt;ടി&lt;/span&gt;.&lt;span class="transl_class" id="105" title="Click to correct"&gt;പി&lt;/span&gt;. &lt;span class="transl_class" id="106" title="Click to correct"&gt;ബാലഗോപാലന്‍&lt;/span&gt; &lt;span class="transl_class" id="107" title="Click to correct"&gt;എം&lt;/span&gt; &lt;span class="transl_class" id="108" title="Click to correct"&gt;എ&lt;/span&gt;) &lt;span class="transl_class" id="109" title="Click to correct"&gt;അമ്മുമ്മ&lt;/span&gt; &lt;span class="transl_class" id="110" title="Click to correct"&gt;വേഷങ്ങളിലൂടെ&lt;/span&gt; &lt;span class="transl_class" id="111" title="Click to correct"&gt;വളരുകയായിരുന്നു&lt;/span&gt;. &lt;span class="transl_class" id="112" title="Click to correct"&gt;കൊട്ടാരക്കര&lt;/span&gt; &lt;span class="transl_class" id="113" title="Click to correct"&gt;ശ്രീധരന്‍നായരുടെ&lt;/span&gt; &lt;span class="transl_class" id="114" title="Click to correct"&gt;അമ്മയായും&lt;/span&gt; (&lt;span class="transl_class" id="115" title="Click to correct"&gt;വേലുത്തമ്പി&lt;/span&gt; &lt;span class="transl_class" id="116" title="Click to correct"&gt;ദളവ&lt;/span&gt;), &lt;span class="transl_class" id="117" title="Click to correct"&gt;ഭാര്യയായും&lt;/span&gt; (&lt;span class="transl_class" id="118" title="Click to correct"&gt;ചെമ്മീന്‍&lt;/span&gt;, &lt;span class="transl_class" id="119" title="Click to correct"&gt;ചെമ്പരത്തി&lt;/span&gt;) &lt;span class="transl_class" id="120" title="Click to correct"&gt;അവര്‍&lt;/span&gt; &lt;span class="transl_class" id="121" title="Click to correct"&gt;തിളങ്ങിയിട്ടുണ്ട്‌&lt;/span&gt;. &lt;span class="transl_class" id="122" title="Click to correct"&gt;ജയറാം&lt;/span&gt; (&lt;span class="transl_class" id="123" title="Click to correct"&gt;അനിയന്‍ബാവ&lt;/span&gt; &lt;span class="transl_class" id="124" title="Click to correct"&gt;ചേട്ടന്‍ബാവ&lt;/span&gt;), &lt;span class="transl_class" id="125" title="Click to correct"&gt;നെടുമുടി&lt;/span&gt; &lt;span class="transl_class" id="126" title="Click to correct"&gt;വേണു&lt;/span&gt; (&lt;span class="transl_class" id="127" title="Click to correct"&gt;പാളങ്ങള്‍&lt;/span&gt;) &lt;span class="transl_class" id="128" title="Click to correct"&gt;തുടങ്ങി&lt;/span&gt; &lt;span class="transl_class" id="129" title="Click to correct"&gt;നിരവധി&lt;/span&gt; &lt;span class="transl_class" id="130" title="Click to correct"&gt;താരങ്ങളോടൊപ്പം&lt;/span&gt; &lt;span class="transl_class" id="131" title="Click to correct"&gt;അവര്‍&lt;/span&gt; &lt;span class="transl_class" id="132" title="Click to correct"&gt;അഭിനയിച്ചിട്ടുണ്ട്‌&lt;/span&gt;. &lt;span class="transl_class" id="133" title="Click to correct"&gt;മലയാള&lt;/span&gt; &lt;span class="transl_class" id="134" title="Click to correct"&gt;സിനിമയിലെ&lt;/span&gt; &lt;span class="transl_class" id="135" title="Click to correct"&gt;പല&lt;/span&gt; &lt;span class="transl_class" id="136" title="Click to correct"&gt;അഭിനേതാക്കളും&lt;/span&gt; `&lt;span class="transl_class" id="137" title="Click to correct"&gt;കൊച്ചന്‍മാര്‍&lt;/span&gt;' &lt;span class="transl_class" id="138" title="Click to correct"&gt;ആയിരുന്നപ്പോള്‍&lt;/span&gt; &lt;span class="transl_class" id="139" title="Click to correct"&gt;മുതല്‍&lt;/span&gt; &lt;span class="transl_class" id="140" title="Click to correct"&gt;താരങ്ങളായി&lt;/span&gt; &lt;span class="transl_class" id="141" title="Click to correct"&gt;മാറുന്നതുവരെയുള്ള&lt;/span&gt; &lt;span class="transl_class" id="142" title="Click to correct"&gt;വളര്‍ച്ചയ്‌ക്ക്‌&lt;/span&gt; &lt;span class="transl_class" id="143" title="Click to correct"&gt;അടൂര്‍&lt;/span&gt; &lt;span class="transl_class" id="144" title="Click to correct"&gt;ഭവാനി&lt;/span&gt; &lt;span class="transl_class" id="145" title="Click to correct"&gt;സാക്ഷിയാണ്‌&lt;/span&gt;. &lt;span class="transl_class" id="146" title="Click to correct"&gt;രോഗിയായിരുന്ന&lt;/span&gt; &lt;span class="transl_class" id="147" title="Click to correct"&gt;കാലത്ത്‌&lt;/span&gt; &lt;span class="transl_class" id="148" title="Click to correct"&gt;പോലും&lt;/span&gt; &lt;span class="transl_class" id="149" title="Click to correct"&gt;കണ്ണാടിക്കടവത്ത്‌&lt;/span&gt;, &lt;span class="transl_class" id="150" title="Click to correct"&gt;സി&lt;/span&gt;.&lt;span class="transl_class" id="151" title="Click to correct"&gt;ബി&lt;/span&gt;.&lt;span class="transl_class" id="152" title="Click to correct"&gt;ഐ&lt;/span&gt;. &lt;span class="transl_class" id="153" title="Click to correct"&gt;ഡയറിക്കുറിപ്പ്‌&lt;/span&gt; &lt;span class="transl_class" id="154" title="Click to correct"&gt;സീരിസിലെ&lt;/span&gt; &lt;span class="transl_class" id="155" title="Click to correct"&gt;നേരറിയാന്‍&lt;/span&gt; &lt;span class="transl_class" id="156" title="Click to correct"&gt;സി&lt;/span&gt; &lt;span class="transl_class" id="157" title="Click to correct"&gt;ബി&lt;/span&gt; &lt;span class="transl_class" id="158" title="Click to correct"&gt;ഐ&lt;/span&gt; &lt;span class="transl_class" id="159" title="Click to correct"&gt;തുടങ്ങിയ&lt;/span&gt; &lt;span class="transl_class" id="160" title="Click to correct"&gt;ചിത്രങ്ങളില്‍&lt;/span&gt; &lt;span class="transl_class" id="161" title="Click to correct"&gt;അവര്‍&lt;/span&gt; &lt;span class="transl_class" id="162" title="Click to correct"&gt;അഭിനയിക്കുകയുണ്ടായി&lt;/span&gt;. `&lt;span class="transl_class" id="163" title="Click to correct"&gt;സത്യന്‍സാറും&lt;/span&gt;, &lt;span class="transl_class" id="164" title="Click to correct"&gt;കൊട്ടാരക്കരചേട്ടനു&lt;/span&gt;'&lt;span class="transl_class" id="165" title="Click to correct"&gt;മുണ്ടായിരുന്നെങ്കില്‍&lt;/span&gt; &lt;span class="transl_class" id="166" title="Click to correct"&gt;ഈ&lt;/span&gt; &lt;span class="transl_class" id="167" title="Click to correct"&gt;അവസ്ഥ&lt;/span&gt; &lt;span class="transl_class" id="168" title="Click to correct"&gt;വരില്ലെന്ന്‌&lt;/span&gt; &lt;span class="transl_class" id="169" title="Click to correct"&gt;ടി&lt;/span&gt; &lt;span class="transl_class" id="170" title="Click to correct"&gt;വി&lt;/span&gt; &lt;span class="transl_class" id="171" title="Click to correct"&gt;ഇന്റര്‍വ്യൂകളിലൂടെ&lt;/span&gt; &lt;span class="transl_class" id="172" title="Click to correct"&gt;അവര്‍&lt;/span&gt; &lt;span class="transl_class" id="173" title="Click to correct"&gt;പരിതപിക്കാറുണ്ടായിരുന്നു&lt;/span&gt;. &lt;span class="transl_class" id="174" title="Click to correct"&gt;രോഗിണിയായി&lt;/span&gt; &lt;span class="transl_class" id="175" title="Click to correct"&gt;മാറിയാല്‍&lt;/span&gt; &lt;span class="transl_class" id="176" title="Click to correct"&gt;സ്വന്തം&lt;/span&gt; &lt;span class="transl_class" id="177" title="Click to correct"&gt;അമ്മമാരെ&lt;/span&gt; &lt;span class="transl_class" id="178" title="Click to correct"&gt;പോലും&lt;/span&gt; &lt;span class="transl_class" id="179" title="Click to correct"&gt;തിരിഞ്ഞു&lt;/span&gt; &lt;span class="transl_class" id="180" title="Click to correct"&gt;നോക്കാത്ത&lt;/span&gt; &lt;span class="transl_class" id="181" title="Click to correct"&gt;മക്കള്‍&lt;/span&gt; &lt;span class="transl_class" id="182" title="Click to correct"&gt;കാണിക്കുന്ന&lt;/span&gt; &lt;span class="transl_class" id="183" title="Click to correct"&gt;അതേ&lt;/span&gt; &lt;span class="transl_class" id="184" title="Click to correct"&gt;ക്രൂരതയാണ്‌&lt;/span&gt; &lt;span class="transl_class" id="185" title="Click to correct"&gt;ഇന്നലെ&lt;/span&gt; &lt;span class="transl_class" id="186" title="Click to correct"&gt;മലയാള&lt;/span&gt; &lt;span class="transl_class" id="187" title="Click to correct"&gt;ചലച്ചിത്രവേദി&lt;/span&gt; &lt;span class="transl_class" id="188" title="Click to correct"&gt;ഈ&lt;/span&gt; `&lt;span class="transl_class" id="189" title="Click to correct"&gt;അമ്മ&lt;/span&gt;'&lt;span class="transl_class" id="190" title="Click to correct"&gt;യോട്‌&lt;/span&gt; &lt;span class="transl_class" id="191" title="Click to correct"&gt;കാണിച്ചത്‌&lt;/span&gt;. 60 &lt;span class="transl_class" id="192" title="Click to correct"&gt;വര്‍ഷം&lt;/span&gt; &lt;span class="transl_class" id="193" title="Click to correct"&gt;ജീവിതം&lt;/span&gt; &lt;span class="transl_class" id="194" title="Click to correct"&gt;പൂര്‍ത്തിയാക്കാത്ത&lt;/span&gt; `&lt;span class="transl_class" id="195" title="Click to correct"&gt;താര&lt;/span&gt;'&lt;span class="transl_class" id="196" title="Click to correct"&gt;ങ്ങള്‍&lt;/span&gt; &lt;span class="transl_class" id="197" title="Click to correct"&gt;മരിക്കുമ്പോള്‍&lt;/span&gt; &lt;span class="transl_class" id="198" title="Click to correct"&gt;പോലും&lt;/span&gt; &lt;span class="transl_class" id="199" title="Click to correct"&gt;കണ്ണീരും&lt;/span&gt; &lt;span class="transl_class" id="200" title="Click to correct"&gt;ദുരന്തസ്‌മരണകളുമായി&lt;/span&gt; &lt;span class="transl_class" id="201" title="Click to correct"&gt;ഓടിയെത്തുന്ന&lt;/span&gt; &lt;span class="transl_class" id="202" title="Click to correct"&gt;താരങ്ങള്‍&lt;/span&gt; 60 &lt;span class="transl_class" id="203" title="Click to correct"&gt;വര്‍ഷത്തോളം&lt;/span&gt; &lt;span class="transl_class" id="204" title="Click to correct"&gt;സിനിമയ്‌ക്ക്‌&lt;/span&gt; &lt;span class="transl_class" id="205" title="Click to correct"&gt;വേണ്ടി&lt;/span&gt; &lt;span class="transl_class" id="206" title="Click to correct"&gt;ജീവിച്ച&lt;/span&gt; &lt;span class="transl_class" id="207" title="Click to correct"&gt;ഈ&lt;/span&gt; &lt;span class="transl_class" id="208" title="Click to correct"&gt;അമ്മയെ&lt;/span&gt; &lt;span class="transl_class" id="209" title="Click to correct"&gt;കാണാന്‍&lt;/span&gt; &lt;span class="transl_class" id="210" title="Click to correct"&gt;അടൂരിലെ&lt;/span&gt; &lt;span class="transl_class" id="211" title="Click to correct"&gt;മണ്ണില്‍&lt;/span&gt; &lt;span class="transl_class" id="212" title="Click to correct"&gt;ഇന്നലെയെത്തിയില്ല&lt;/span&gt;. &lt;span class="transl_class" id="213" title="Click to correct"&gt;ഒരു&lt;/span&gt; &lt;span class="transl_class" id="214" title="Click to correct"&gt;പക്ഷേ&lt;/span&gt; &lt;span class="transl_class" id="215" title="Click to correct"&gt;ജീവിച്ചിരുന്നപ്പോള്‍&lt;/span&gt; &lt;span class="transl_class" id="216" title="Click to correct"&gt;ഒരു&lt;/span&gt; &lt;span class="transl_class" id="217" title="Click to correct"&gt;നോക്ക്‌&lt;/span&gt; &lt;span class="transl_class" id="218" title="Click to correct"&gt;കാണാന്‍&lt;/span&gt; &lt;span class="transl_class" id="219" title="Click to correct"&gt;പോകാത്തതിന്റെ&lt;/span&gt; &lt;span class="transl_class" id="220" title="Click to correct"&gt;കുറ്റബോധം&lt;/span&gt; &lt;span class="transl_class" id="221" title="Click to correct"&gt;അവരെ&lt;/span&gt; &lt;span class="transl_class" id="222" title="Click to correct"&gt;പിന്തുടര്‍ന്നിരിക്കുമോ&lt;/span&gt;... &lt;span class="transl_class" id="223" title="Click to correct"&gt;മലയാള&lt;/span&gt; &lt;span class="transl_class" id="224" title="Click to correct"&gt;സിനിമാ&lt;/span&gt; &lt;span class="transl_class" id="225" title="Click to correct"&gt;സംഘടനയായ&lt;/span&gt; &lt;span class="transl_class" id="226" title="Click to correct"&gt;അമ്മ&lt;/span&gt; `&lt;span class="transl_class" id="227" title="Click to correct"&gt;കൈനീട്ടം&lt;/span&gt;' &lt;span class="transl_class" id="228" title="Click to correct"&gt;എന്ന&lt;/span&gt; &lt;span class="transl_class" id="229" title="Click to correct"&gt;പേരില്‍&lt;/span&gt; &lt;span class="transl_class" id="230" title="Click to correct"&gt;ഒരു&lt;/span&gt; &lt;span class="transl_class" id="231" title="Click to correct"&gt;ചെറിയ&lt;/span&gt; &lt;span class="transl_class" id="232" title="Click to correct"&gt;സഹായം&lt;/span&gt; &lt;span class="transl_class" id="233" title="Click to correct"&gt;പഴയ&lt;/span&gt; &lt;span class="transl_class" id="234" title="Click to correct"&gt;ചലച്ചിത്ര&lt;/span&gt; &lt;span class="transl_class" id="235" title="Click to correct"&gt;താരങ്ങള്‍ക്ക്‌&lt;/span&gt; &lt;span class="transl_class" id="236" title="Click to correct"&gt;നല്‍കുന്നുണ്ട്‌&lt;/span&gt;. &lt;span class="transl_class" id="237" title="Click to correct"&gt;അത്‌&lt;/span&gt; &lt;span class="transl_class" id="238" title="Click to correct"&gt;നല്‍കുന്നവരുടെ&lt;/span&gt; &lt;span class="transl_class" id="239" title="Click to correct"&gt;ലിസ്റ്റാണ്‌&lt;/span&gt; &lt;span class="transl_class" id="240" title="Click to correct"&gt;താഴെകൊടുത്തിരിക്കുന്നത്‌&lt;/span&gt;. &lt;span class="transl_class" id="241" title="Click to correct"&gt;എന്റെ&lt;/span&gt; &lt;span class="transl_class" id="242" title="Click to correct"&gt;അറിവ്‌&lt;/span&gt; &lt;span class="transl_class" id="243" title="Click to correct"&gt;ശരിയാണെങ്കില്‍&lt;/span&gt; 2000 &lt;span class="transl_class" id="244" title="Click to correct"&gt;രൂപയാണ്‌&lt;/span&gt; &lt;span class="transl_class" id="245" title="Click to correct"&gt;സഹായം&lt;/span&gt;. 1 Mrs. Adoor Bhavani 2 Mrs. Adoor Pankajam 3 Mrs. Aranmula Ponnamma 4 Mr. Jos Prakash 5 Mrs. Khadeeja. C.P. 6 Mrs. Komalakumari Amma 7 Mrs. M.K. Kamalam 8 Mr. Paravoor Bharathan9 Mr. Poojappura Ravi 10 Mr. P.K. Krishnan 11 Mrs. Santha Devi 12 Mrs. N.N. Santhakumari 13 Mr. Saigal Joseph 14 Mr. Thilakan 15 Mrs. Vilasini (Kuttiyedathi) 16 Mr. Rajan Padoor 17 Mrs. K.P.A.C. Lalitha 18 Mrs. Sukumari 19 Mrs. Kaviyoor Ponnamma 20 Mrs. Kalady Omana 21 Mrs. Valsala Menon 22 Mrs. Thodupuzha Vasanthy 23 Mrs. Gladis.T 24 Mrs. Thrissur Elsy 25 Mrs. Usha Rani 26 Mr. N.L. Balakrishnan 27 Mr. Mala Aravindan 28 Mr. Madhu 29 Mrs. P.K. Radhadevi 30 Mr. Raghavan 31 Mrs. Meena Ganesh 32 Mrs. Cherthala Lalitha 33 Mr. Jagannatha Varma 34 Mrs. Kozhikode Sarada 35 Mrs. Lalitha Sree 36 Mr. T.P. Madhavan 37 Mrs. T.R. Omana 38 Mr. K.T.S. Padannayil 39 Mrs. Beena Sabu 40 Mr. Jagannathan 41 Mr. Janardhanan 42 Mr. Kozhikode Narayanan Nair 43 Mrs. Seema 44 Mr. Manacaud Ravi 45 Mr. Captain Raju 46 Mr. Kunjan 47 Mr. Mamukoya 48 Mrs. Omana Ouseph 49 Mrs. Kanakalatha 50 Mr. Mohan Jose 51 Mr. Johnny 52 Mr. Sathar 53 Mr. Poojappura Radhakrishnan 54 Mr. V.K. Sreeraman 55 Mr. Machan Varghese 56 Mr. Augustine 57 Mr. Kollam Thulasi 58 Mrs. Kannur Sreelatha 59 Mrs. Zeenath. A.P 60 Mr. Kochu Preman 61 Mr. Ajith Kollam 62 Mrs. Manga Mahesh&lt;span class="transl_class" id="246" title="Click to correct"&gt;ഈ&lt;/span&gt; &lt;span class="transl_class" id="247" title="Click to correct"&gt;ലിസ്റ്റ്‌&lt;/span&gt; &lt;span class="transl_class" id="248" title="Click to correct"&gt;പരിശോധിച്ചു&lt;/span&gt; &lt;span class="transl_class" id="249" title="Click to correct"&gt;നോക്കു&lt;/span&gt;. &lt;span class="transl_class" id="250" title="Click to correct"&gt;ഇതില്‍&lt;/span&gt; &lt;span class="transl_class" id="251" title="Click to correct"&gt;പകുതിയിലധികം&lt;/span&gt; &lt;span class="transl_class" id="252" title="Click to correct"&gt;പേരും&lt;/span&gt; &lt;span class="transl_class" id="253" title="Click to correct"&gt;മലയാള&lt;/span&gt; &lt;span class="transl_class" id="254" title="Click to correct"&gt;സിനിമയിലോ&lt;/span&gt; &lt;span class="transl_class" id="255" title="Click to correct"&gt;ടെലിവിഷനിലോ&lt;/span&gt; &lt;span class="transl_class" id="256" title="Click to correct"&gt;ഇന്നും&lt;/span&gt; &lt;span class="transl_class" id="257" title="Click to correct"&gt;നിറഞ്ഞു&lt;/span&gt; &lt;span class="transl_class" id="258" title="Click to correct"&gt;നില്‍ക്കുന്നവരാണ്‌&lt;/span&gt;. &lt;span class="transl_class" id="259" title="Click to correct"&gt;ഇതില്‍&lt;/span&gt; &lt;span class="transl_class" id="260" title="Click to correct"&gt;ഇന്നും&lt;/span&gt; &lt;span class="transl_class" id="261" title="Click to correct"&gt;ജോലി&lt;/span&gt; &lt;span class="transl_class" id="262" title="Click to correct"&gt;ചെയ്‌ത്‌&lt;/span&gt; &lt;span class="transl_class" id="263" title="Click to correct"&gt;ജീവിക്കാന്‍&lt;/span&gt; &lt;span class="transl_class" id="264" title="Click to correct"&gt;ആരോഗ്യമുള്ളവര്‍ക്ക്‌&lt;/span&gt; &lt;span class="transl_class" id="265" title="Click to correct"&gt;നല്‍കുന്ന&lt;/span&gt; &lt;span class="transl_class" id="266" title="Click to correct"&gt;സഹായം&lt;/span&gt; &lt;span class="transl_class" id="267" title="Click to correct"&gt;കുറച്ച്‌&lt;/span&gt; &lt;span class="transl_class" id="268" title="Click to correct"&gt;അടൂര്‍&lt;/span&gt; &lt;span class="transl_class" id="269" title="Click to correct"&gt;ഭവാനിയെപ്പോലെ&lt;/span&gt; &lt;span class="transl_class" id="270" title="Click to correct"&gt;നിരാലംബരായവര്‍ക്ക്‌&lt;/span&gt; &lt;span class="transl_class" id="271" title="Click to correct"&gt;കൂടുതല്‍&lt;/span&gt; &lt;span class="transl_class" id="272" title="Click to correct"&gt;സഹായം&lt;/span&gt; &lt;span class="transl_class" id="273" title="Click to correct"&gt;നല്‍കാന്‍&lt;/span&gt; &lt;span class="transl_class" id="274" title="Click to correct"&gt;അമ്മയെപ്പോലുള്ള&lt;/span&gt; &lt;span class="transl_class" id="275" title="Click to correct"&gt;ഒരു&lt;/span&gt; &lt;span class="transl_class" id="276" title="Click to correct"&gt;സംഘടന&lt;/span&gt; &lt;span class="transl_class" id="277" title="Click to correct"&gt;ശ്രമിക്കേണ്ടതായിരുന്നു&lt;/span&gt;. &lt;span class="transl_class" id="278" title="Click to correct"&gt;നക്ഷത്രഹോട്ടലുകളിലെ&lt;/span&gt; &lt;span class="transl_class" id="279" title="Click to correct"&gt;ശീതീകരിച്ച&lt;/span&gt; &lt;span class="transl_class" id="280" title="Click to correct"&gt;മുറിയിലിരുന്ന്‌&lt;/span&gt; &lt;span class="transl_class" id="281" title="Click to correct"&gt;പരസ്‌പരം&lt;/span&gt; &lt;span class="transl_class" id="282" title="Click to correct"&gt;കൊമ്പുകോര്‍ക്കുന്ന&lt;/span&gt; &lt;span class="transl_class" id="283" title="Click to correct"&gt;അവര്‍ക്കെവിടെ&lt;/span&gt; &lt;span class="transl_class" id="284" title="Click to correct"&gt;ഇത്തരം&lt;/span&gt; `&lt;span class="transl_class" id="285" title="Click to correct"&gt;സില്ലി&lt;/span&gt; &lt;span class="transl_class" id="286" title="Click to correct"&gt;മാറ്റേഴ്‌സ്‌&lt;/span&gt;' &lt;span class="transl_class" id="287" title="Click to correct"&gt;ചര്‍ച്ചചെയ്യാന്‍&lt;/span&gt; &lt;span class="transl_class" id="288" title="Click to correct"&gt;സമയം&lt;/span&gt;. &lt;/div&gt;&lt;br /&gt;&lt;div&gt;&lt;span class="transl_class" id="289" title="Click to correct"&gt;അടൂര്‍&lt;/span&gt; &lt;span class="transl_class" id="290" title="Click to correct"&gt;ഭവാനിയെപ്പോലെ&lt;/span&gt; &lt;span class="transl_class" id="291" title="Click to correct"&gt;ചലച്ചിത്രവേദിയുടെ&lt;/span&gt; &lt;span class="transl_class" id="292" title="Click to correct"&gt;നന്ദികേടിന്റെ&lt;/span&gt; &lt;span class="transl_class" id="293" title="Click to correct"&gt;ഫലമായി&lt;/span&gt; &lt;span class="transl_class" id="294" title="Click to correct"&gt;യാത്രയായ&lt;/span&gt; &lt;span class="transl_class" id="295" title="Click to correct"&gt;പലരും&lt;/span&gt; &lt;span class="transl_class" id="296" title="Click to correct"&gt;മലയാള&lt;/span&gt; &lt;span class="transl_class" id="297" title="Click to correct"&gt;സിനിമാവേദിയിലുണ്ട്‌&lt;/span&gt;. &lt;span class="transl_class" id="298" title="Click to correct"&gt;അവതരിപ്പിച്ച&lt;/span&gt; &lt;span class="transl_class" id="299" title="Click to correct"&gt;വേഷങ്ങളിലെല്ലാം&lt;/span&gt; &lt;span class="transl_class" id="300" title="Click to correct"&gt;കുടുകുടെ&lt;/span&gt; &lt;span class="transl_class" id="301" title="Click to correct"&gt;മലയാളിയെ&lt;/span&gt; &lt;span class="transl_class" id="302" title="Click to correct"&gt;ചിരിപ്പിച്ച&lt;/span&gt; `&lt;span class="transl_class" id="303" title="Click to correct"&gt;പട്ടം&lt;/span&gt; &lt;span class="transl_class" id="304" title="Click to correct"&gt;സദന്‍&lt;/span&gt;' &lt;span class="transl_class" id="305" title="Click to correct"&gt;എന്ന&lt;/span&gt; &lt;span class="transl_class" id="306" title="Click to correct"&gt;നടനെ&lt;/span&gt; &lt;span class="transl_class" id="307" title="Click to correct"&gt;പഴയ&lt;/span&gt; &lt;span class="transl_class" id="308" title="Click to correct"&gt;തലമുറയ്‌ക്ക്‌&lt;/span&gt; &lt;span class="transl_class" id="309" title="Click to correct"&gt;ഓര്‍മ്മയുണ്ടാകും&lt;/span&gt;. &lt;span class="transl_class" id="310" title="Click to correct"&gt;സദന്‍&lt;/span&gt; &lt;span class="transl_class" id="311" title="Click to correct"&gt;അന്തരിച്ച&lt;/span&gt; &lt;span class="transl_class" id="312" title="Click to correct"&gt;സമയത്ത്‌&lt;/span&gt; &lt;span class="transl_class" id="313" title="Click to correct"&gt;സദനെ&lt;/span&gt; `&lt;span class="transl_class" id="314" title="Click to correct"&gt;ജീവിതം&lt;/span&gt;' &lt;span class="transl_class" id="315" title="Click to correct"&gt;അന്വേഷിച്ചുപോയ&lt;/span&gt; &lt;span class="transl_class" id="316" title="Click to correct"&gt;ഒരു&lt;/span&gt; &lt;span class="transl_class" id="317" title="Click to correct"&gt;സിനിമാ&lt;/span&gt; &lt;span class="transl_class" id="318" title="Click to correct"&gt;ജേര്‍ണലിസ്റ്റിന്റെ&lt;/span&gt; &lt;span class="transl_class" id="319" title="Click to correct"&gt;ഓര്‍മ്മക്കുറിപ്പ്‌&lt;/span&gt; &lt;span class="transl_class" id="320" title="Click to correct"&gt;പണ്ടൊരു&lt;/span&gt; &lt;span class="transl_class" id="321" title="Click to correct"&gt;സിനിമാ&lt;/span&gt; &lt;span class="transl_class" id="322" title="Click to correct"&gt;വാരികയില്‍&lt;/span&gt; &lt;span class="transl_class" id="323" title="Click to correct"&gt;വായിച്ചത്‌&lt;/span&gt; &lt;span class="transl_class" id="324" title="Click to correct"&gt;ഇത്തരണത്തില്‍&lt;/span&gt; &lt;span class="transl_class" id="325" title="Click to correct"&gt;കുറിച്ചോട്ടെ&lt;/span&gt;. `&lt;span class="transl_class" id="326" title="Click to correct"&gt;സദനെ&lt;/span&gt; &lt;span class="transl_class" id="327" title="Click to correct"&gt;അറിയാത്ത&lt;/span&gt; &lt;span class="transl_class" id="328" title="Click to correct"&gt;സദന്‍&lt;/span&gt; &lt;span class="transl_class" id="329" title="Click to correct"&gt;സ്‌ട്രീറ്റ്‌&lt;/span&gt;' &lt;span class="transl_class" id="330" title="Click to correct"&gt;എന്ന&lt;/span&gt; &lt;span class="transl_class" id="331" title="Click to correct"&gt;ആ&lt;/span&gt; &lt;span class="transl_class" id="332" title="Click to correct"&gt;കുറിപ്പിന്റെ&lt;/span&gt; &lt;span class="transl_class" id="333" title="Click to correct"&gt;തലക്കെട്ട്‌&lt;/span&gt; &lt;span class="transl_class" id="334" title="Click to correct"&gt;തന്നെ&lt;/span&gt; &lt;span class="transl_class" id="335" title="Click to correct"&gt;അവഗണനയുടെ&lt;/span&gt; &lt;span class="transl_class" id="336" title="Click to correct"&gt;ഏറ്റവും&lt;/span&gt; &lt;span class="transl_class" id="337" title="Click to correct"&gt;വലിയ&lt;/span&gt; &lt;span class="transl_class" id="338" title="Click to correct"&gt;തെളിവാണ്‌&lt;/span&gt;. `&lt;span class="transl_class" id="339" title="Click to correct"&gt;സദന്റെ&lt;/span&gt;' &lt;span class="transl_class" id="340" title="Click to correct"&gt;പേരില്‍&lt;/span&gt; &lt;span class="transl_class" id="341" title="Click to correct"&gt;ഒരു&lt;/span&gt; &lt;span class="transl_class" id="342" title="Click to correct"&gt;തെരുവ്‌&lt;/span&gt; &lt;span class="transl_class" id="343" title="Click to correct"&gt;തന്നെയുണ്ടത്രേ&lt;/span&gt; &lt;span class="transl_class" id="344" title="Click to correct"&gt;മദിരാശിയില്‍&lt;/span&gt;. &lt;span class="transl_class" id="345" title="Click to correct"&gt;ആ&lt;/span&gt; &lt;span class="transl_class" id="346" title="Click to correct"&gt;തെരുവിലെ&lt;/span&gt; &lt;span class="transl_class" id="347" title="Click to correct"&gt;ഒരു&lt;/span&gt; &lt;span class="transl_class" id="348" title="Click to correct"&gt;കുടുസുമുറിയില്‍&lt;/span&gt; &lt;span class="transl_class" id="349" title="Click to correct"&gt;കിടന്നാണ്‌&lt;/span&gt; &lt;span class="transl_class" id="350" title="Click to correct"&gt;ആരുമറിയാതെ&lt;/span&gt; &lt;span class="transl_class" id="351" title="Click to correct"&gt;സദന്‍&lt;/span&gt; &lt;span class="transl_class" id="352" title="Click to correct"&gt;ഈ&lt;/span&gt; &lt;span class="transl_class" id="353" title="Click to correct"&gt;ലോകത്തോട്‌&lt;/span&gt; &lt;span class="transl_class" id="354" title="Click to correct"&gt;വിടപറഞ്ഞത്‌&lt;/span&gt;. &lt;span class="transl_class" id="355" title="Click to correct"&gt;മരണവാര്‍ത്തയറിഞ്ഞ്‌&lt;/span&gt; &lt;span class="transl_class" id="356" title="Click to correct"&gt;റിപ്പോര്‍ട്ട്‌&lt;/span&gt; &lt;span class="transl_class" id="357" title="Click to correct"&gt;ചെയ്യാന്‍പോയ&lt;/span&gt; &lt;span class="transl_class" id="358" title="Click to correct"&gt;ജേര്‍ണലിസ്റ്റിന്‌&lt;/span&gt; &lt;span class="transl_class" id="359" title="Click to correct"&gt;സദന്റെ&lt;/span&gt; &lt;span class="transl_class" id="360" title="Click to correct"&gt;വീട്‌&lt;/span&gt; &lt;span class="transl_class" id="361" title="Click to correct"&gt;കണ്ടുപിടിക്കാന്‍&lt;/span&gt; &lt;span class="transl_class" id="362" title="Click to correct"&gt;പോലും&lt;/span&gt; &lt;span class="transl_class" id="363" title="Click to correct"&gt;ബുദ്ധിമുട്ടായിരുന്നു&lt;/span&gt;. &lt;span class="transl_class" id="364" title="Click to correct"&gt;അന്ന്‌&lt;/span&gt; &lt;span class="transl_class" id="365" title="Click to correct"&gt;സദന്റെ&lt;/span&gt; &lt;span class="transl_class" id="366" title="Click to correct"&gt;കുടുംബാംഗങ്ങളുമായി&lt;/span&gt; &lt;span class="transl_class" id="367" title="Click to correct"&gt;നടത്തിയ&lt;/span&gt; &lt;span class="transl_class" id="368" title="Click to correct"&gt;ഇന്റര്‍വ്യുവില്‍&lt;/span&gt; &lt;span class="transl_class" id="369" title="Click to correct"&gt;ഇങ്ങനെ&lt;/span&gt; &lt;span class="transl_class" id="370" title="Click to correct"&gt;പറയുന്നു&lt;/span&gt;. `&lt;span class="transl_class" id="371" title="Click to correct"&gt;മലയാളത്തിലെ&lt;/span&gt; &lt;span class="transl_class" id="372" title="Click to correct"&gt;സിനിമാ&lt;/span&gt; &lt;span class="transl_class" id="373" title="Click to correct"&gt;ലോകത്തുനിന്നും&lt;/span&gt; &lt;span class="transl_class" id="374" title="Click to correct"&gt;ആരും&lt;/span&gt; &lt;span class="transl_class" id="375" title="Click to correct"&gt;മരണ&lt;/span&gt; &lt;span class="transl_class" id="376" title="Click to correct"&gt;സമയത്ത്‌&lt;/span&gt; &lt;span class="transl_class" id="377" title="Click to correct"&gt;തിരിഞ്ഞുനോക്കിയില്ല&lt;/span&gt;. &lt;span class="transl_class" id="378" title="Click to correct"&gt;സ്ഥലവാസികളായ&lt;/span&gt; &lt;span class="transl_class" id="379" title="Click to correct"&gt;ചില&lt;/span&gt; &lt;span class="transl_class" id="380" title="Click to correct"&gt;ഓട്ടോ&lt;/span&gt; &lt;span class="transl_class" id="381" title="Click to correct"&gt;ഡ്രൈവര്‍മാര്‍&lt;/span&gt; &lt;span class="transl_class" id="382" title="Click to correct"&gt;നല്‍കിയ&lt;/span&gt; &lt;span class="transl_class" id="383" title="Click to correct"&gt;സഹായം&lt;/span&gt; &lt;span class="transl_class" id="384" title="Click to correct"&gt;കൊണ്ടാണ്‌&lt;/span&gt; &lt;span class="transl_class" id="385" title="Click to correct"&gt;സംസ്‌കാര&lt;/span&gt; &lt;span class="transl_class" id="386" title="Click to correct"&gt;ചടങ്ങുകളും&lt;/span&gt; &lt;span class="transl_class" id="387" title="Click to correct"&gt;ആശുപത്രി&lt;/span&gt; &lt;span class="transl_class" id="388" title="Click to correct"&gt;ചെലവുകളും&lt;/span&gt; &lt;span class="transl_class" id="389" title="Click to correct"&gt;നിര്‍വഹിച്ചത്‌&lt;/span&gt;. &lt;span class="transl_class" id="390" title="Click to correct"&gt;സദന്‍&lt;/span&gt; &lt;span class="transl_class" id="391" title="Click to correct"&gt;നല്ല&lt;/span&gt; &lt;span class="transl_class" id="392" title="Click to correct"&gt;ഒരു&lt;/span&gt; &lt;span class="transl_class" id="393" title="Click to correct"&gt;മിമിക്രി&lt;/span&gt; &lt;span class="transl_class" id="394" title="Click to correct"&gt;ആര്‍ട്ടിസ്റ്റ്‌&lt;/span&gt; &lt;span class="transl_class" id="395" title="Click to correct"&gt;കൂടിയായിരുന്നു&lt;/span&gt;. &lt;span class="transl_class" id="396" title="Click to correct"&gt;വൈകിട്ട്‌&lt;/span&gt; &lt;span class="transl_class" id="397" title="Click to correct"&gt;കുട്ടികള്‍ക്ക്‌&lt;/span&gt; &lt;span class="transl_class" id="398" title="Click to correct"&gt;അരി&lt;/span&gt; &lt;span class="transl_class" id="399" title="Click to correct"&gt;വാങ്ങിക്കാന്‍&lt;/span&gt; &lt;span class="transl_class" id="400" title="Click to correct"&gt;കാശിനായി&lt;/span&gt; &lt;span class="transl_class" id="401" title="Click to correct"&gt;ഏതെങ്കിലും&lt;/span&gt; &lt;span class="transl_class" id="402" title="Click to correct"&gt;ഒരു&lt;/span&gt; &lt;span class="transl_class" id="403" title="Click to correct"&gt;സിനിമാ&lt;/span&gt; &lt;span class="transl_class" id="404" title="Click to correct"&gt;സുഹൃത്തിനെ&lt;/span&gt; &lt;span class="transl_class" id="405" title="Click to correct"&gt;അന്വേഷിച്ച്‌&lt;/span&gt; &lt;span class="transl_class" id="406" title="Click to correct"&gt;പോകും&lt;/span&gt;. &lt;span class="transl_class" id="407" title="Click to correct"&gt;അരി&lt;/span&gt; &lt;span class="transl_class" id="408" title="Click to correct"&gt;വാങ്ങാന്‍&lt;/span&gt; 30 &lt;span class="transl_class" id="409" title="Click to correct"&gt;രൂപ&lt;/span&gt; &lt;span class="transl_class" id="410" title="Click to correct"&gt;കൊടുക്കില്ല&lt;/span&gt;. &lt;span class="transl_class" id="411" title="Click to correct"&gt;പക്ഷേ&lt;/span&gt; 300 &lt;span class="transl_class" id="412" title="Click to correct"&gt;രൂപയുടെ&lt;/span&gt; `&lt;span class="transl_class" id="413" title="Click to correct"&gt;കുപ്പി&lt;/span&gt;' &lt;span class="transl_class" id="414" title="Click to correct"&gt;വാങ്ങിച്ച്‌&lt;/span&gt; &lt;span class="transl_class" id="415" title="Click to correct"&gt;കൊടുക്കും&lt;/span&gt;. &lt;span class="transl_class" id="416" title="Click to correct"&gt;മദ്യത്തിന്റെ&lt;/span&gt; &lt;span class="transl_class" id="417" title="Click to correct"&gt;ലഹരിയില്‍&lt;/span&gt; &lt;span class="transl_class" id="418" title="Click to correct"&gt;സദന്‍&lt;/span&gt; &lt;span class="transl_class" id="419" title="Click to correct"&gt;അവതരിപ്പിക്കുന്ന&lt;/span&gt; &lt;span class="transl_class" id="420" title="Click to correct"&gt;മിമിക്രി&lt;/span&gt; &lt;span class="transl_class" id="421" title="Click to correct"&gt;കണ്ട്‌&lt;/span&gt; &lt;span class="transl_class" id="422" title="Click to correct"&gt;രസിക്കും&lt;/span&gt;...' &lt;span class="transl_class" id="423" title="Click to correct"&gt;ഇങ്ങനെ&lt;/span&gt; &lt;span class="transl_class" id="424" title="Click to correct"&gt;അവഗണനയുടെയും&lt;/span&gt; &lt;span class="transl_class" id="425" title="Click to correct"&gt;അവഹേളനത്തിന്റെയും&lt;/span&gt; &lt;span class="transl_class" id="426" title="Click to correct"&gt;നിരവധി&lt;/span&gt; &lt;span class="transl_class" id="427" title="Click to correct"&gt;കഥകള്‍&lt;/span&gt; &lt;span class="transl_class" id="428" title="Click to correct"&gt;മലയാള&lt;/span&gt; &lt;span class="transl_class" id="429" title="Click to correct"&gt;ചലച്ചിത്രവേദിക്ക്‌&lt;/span&gt; &lt;span class="transl_class" id="430" title="Click to correct"&gt;പറയാനുണ്ട്‌&lt;/span&gt;. &lt;span class="transl_class" id="431" title="Click to correct"&gt;മേലേപ്പറമ്പില്‍&lt;/span&gt; &lt;span class="transl_class" id="432" title="Click to correct"&gt;ആണ്‍വീട്‌&lt;/span&gt;, &lt;span class="transl_class" id="433" title="Click to correct"&gt;സ്‌ത്രീധനം&lt;/span&gt; &lt;span class="transl_class" id="434" title="Click to correct"&gt;തുടങ്ങിയ&lt;/span&gt; &lt;span class="transl_class" id="435" title="Click to correct"&gt;ചിത്രങ്ങളിലൂടെ&lt;/span&gt; &lt;span class="transl_class" id="436" title="Click to correct"&gt;പ്രശസ്‌തയായ&lt;/span&gt; &lt;span class="transl_class" id="437" title="Click to correct"&gt;നടി&lt;/span&gt; &lt;span class="transl_class" id="438" title="Click to correct"&gt;മീന&lt;/span&gt; &lt;span class="transl_class" id="439" title="Click to correct"&gt;മരിച്ചപ്പോള്‍&lt;/span&gt; `&lt;span class="transl_class" id="440" title="Click to correct"&gt;ആള്‍ക്കൂട്ടം&lt;/span&gt;' &lt;span class="transl_class" id="441" title="Click to correct"&gt;ഉണ്ടാകില്ലെന്ന്‌&lt;/span&gt; &lt;span class="transl_class" id="442" title="Click to correct"&gt;കരുതി&lt;/span&gt; &lt;span class="transl_class" id="443" title="Click to correct"&gt;പൊതുദര്‍ശനത്തിന്‌&lt;/span&gt; `&lt;span class="transl_class" id="444" title="Click to correct"&gt;മൃതദേഹം&lt;/span&gt;' &lt;span class="transl_class" id="445" title="Click to correct"&gt;വയ്‌ക്കാത്ത&lt;/span&gt; &lt;span class="transl_class" id="446" title="Click to correct"&gt;താരപ്രഭുക്കന്‍മാരുടെ&lt;/span&gt; &lt;span class="transl_class" id="447" title="Click to correct"&gt;പിന്‍തലമുറക്കാലരല്ലേ&lt;/span&gt; &lt;span class="transl_class" id="448" title="Click to correct"&gt;ഇന്നുള്ളത്‌&lt;/span&gt;. &lt;span class="transl_class" id="449" title="Click to correct"&gt;മലയാള&lt;/span&gt; &lt;span class="transl_class" id="450" title="Click to correct"&gt;സിനിമയുടെ&lt;/span&gt; &lt;span class="transl_class" id="451" title="Click to correct"&gt;പിതാവ്‌&lt;/span&gt; &lt;span class="transl_class" id="452" title="Click to correct"&gt;എന്ന്‌&lt;/span&gt; &lt;span class="transl_class" id="453" title="Click to correct"&gt;വിശേഷിപ്പിക്കാവുന്ന&lt;/span&gt; &lt;span class="transl_class" id="454" title="Click to correct"&gt;ജെ&lt;/span&gt;.&lt;span class="transl_class" id="455" title="Click to correct"&gt;സി&lt;/span&gt;. &lt;span class="transl_class" id="456" title="Click to correct"&gt;ഡാനിയല്‍&lt;/span&gt; &lt;span class="transl_class" id="457" title="Click to correct"&gt;തന്നെ&lt;/span&gt; &lt;span class="transl_class" id="458" title="Click to correct"&gt;അനാഥനായാണ്‌&lt;/span&gt; &lt;span class="transl_class" id="459" title="Click to correct"&gt;കാലയവനികയ്‌ക്കുള്ളിലേക്ക്‌&lt;/span&gt; &lt;span class="transl_class" id="460" title="Click to correct"&gt;പോയത്‌&lt;/span&gt;. &lt;span class="transl_class" id="461" title="Click to correct"&gt;ആ&lt;/span&gt; &lt;span class="transl_class" id="462" title="Click to correct"&gt;പിതാവിന്റെയും&lt;/span&gt; &lt;span class="transl_class" id="463" title="Click to correct"&gt;നിരവധി&lt;/span&gt; &lt;span class="transl_class" id="464" title="Click to correct"&gt;മാതാക്കന്‍മാരുടെയും&lt;/span&gt; &lt;span class="transl_class" id="465" title="Click to correct"&gt;ശാപമാണ്‌&lt;/span&gt; &lt;span class="transl_class" id="466" title="Click to correct"&gt;മലയാള&lt;/span&gt; &lt;span class="transl_class" id="467" title="Click to correct"&gt;സിനിമയിലെ&lt;/span&gt; &lt;span class="transl_class" id="468" title="Click to correct"&gt;ഏറ്റവും&lt;/span&gt; &lt;span class="transl_class" id="469" title="Click to correct"&gt;വലിയ&lt;/span&gt; &lt;span class="transl_class" id="470" title="Click to correct"&gt;പ്രതിസന്ധി&lt;/span&gt;. &lt;span class="transl_class" id="471" title="Click to correct"&gt;ടെലിവിഷനിലെ&lt;/span&gt; &lt;span class="transl_class" id="472" title="Click to correct"&gt;ഒരു&lt;/span&gt; `&lt;span class="transl_class" id="473" title="Click to correct"&gt;ജയന്‍&lt;/span&gt;' &lt;span class="transl_class" id="474" title="Click to correct"&gt;അനുസ്‌മരണ&lt;/span&gt; &lt;span class="transl_class" id="475" title="Click to correct"&gt;പരിപാടിയില്‍&lt;/span&gt; &lt;span class="transl_class" id="476" title="Click to correct"&gt;ഇന്നത്തെ&lt;/span&gt; &lt;span class="transl_class" id="477" title="Click to correct"&gt;പ്രശസ്‌തനായ&lt;/span&gt; &lt;span class="transl_class" id="478" title="Click to correct"&gt;ഒരു&lt;/span&gt; &lt;span class="transl_class" id="479" title="Click to correct"&gt;നടന്‍&lt;/span&gt; &lt;span class="transl_class" id="480" title="Click to correct"&gt;പറഞ്ഞത്‌&lt;/span&gt; &lt;span class="transl_class" id="481" title="Click to correct"&gt;കുറിച്ചുകൊണ്ട്‌&lt;/span&gt; &lt;span class="transl_class" id="482" title="Click to correct"&gt;നിര്‍ത്തിക്കോട്ടെ&lt;/span&gt;... `&lt;span class="transl_class" id="483" title="Click to correct"&gt;ഒരു&lt;/span&gt; &lt;span class="transl_class" id="484" title="Click to correct"&gt;താരം&lt;/span&gt; &lt;span class="transl_class" id="485" title="Click to correct"&gt;മരിക്കുന്നെങ്കില്‍&lt;/span&gt; &lt;span class="transl_class" id="486" title="Click to correct"&gt;ജയന്‍&lt;/span&gt; &lt;span class="transl_class" id="487" title="Click to correct"&gt;മരിച്ചതുപോലെ&lt;/span&gt; &lt;span class="transl_class" id="488" title="Click to correct"&gt;മരിക്കണം&lt;/span&gt;. &lt;span class="transl_class" id="489" title="Click to correct"&gt;താരജീവിതത്തിന്റെ&lt;/span&gt; &lt;span class="transl_class" id="490" title="Click to correct"&gt;ഉന്നതിയില്‍&lt;/span&gt; &lt;span class="transl_class" id="491" title="Click to correct"&gt;വച്ച്‌&lt;/span&gt;. &lt;span class="transl_class" id="492" title="Click to correct"&gt;അല്ലാതെ&lt;/span&gt; &lt;span class="transl_class" id="493" title="Click to correct"&gt;വയസുകാലത്ത്‌&lt;/span&gt; &lt;span class="transl_class" id="494" title="Click to correct"&gt;അവഗണനയും&lt;/span&gt; &lt;span class="transl_class" id="495" title="Click to correct"&gt;അവഹേളനവും&lt;/span&gt; &lt;span class="transl_class" id="496" title="Click to correct"&gt;പേറി&lt;/span&gt; &lt;span class="transl_class" id="497" title="Click to correct"&gt;ജീവിക്കേണ്ടി&lt;/span&gt; &lt;span class="transl_class" id="498" title="Click to correct"&gt;വരരുത്‌&lt;/span&gt;. &lt;span class="transl_class" id="499" title="Click to correct"&gt;മലയാള&lt;/span&gt; &lt;span class="transl_class" id="500" title="Click to correct"&gt;സിനിമാപ്രേക്ഷകരുടെ&lt;/span&gt; &lt;span class="transl_class" id="501" title="Click to correct"&gt;മനസ്സില്‍&lt;/span&gt; &lt;span class="transl_class" id="502" title="Click to correct"&gt;പ്രായംബാധിക്കാത്ത&lt;/span&gt; &lt;span class="transl_class" id="503" title="Click to correct"&gt;താരമായി&lt;/span&gt; &lt;span class="transl_class" id="504" title="Click to correct"&gt;ജയന്‍&lt;/span&gt; &lt;span class="transl_class" id="505" title="Click to correct"&gt;എന്നും&lt;/span&gt; &lt;span class="transl_class" id="506" title="Click to correct"&gt;ജീവിക്കും&lt;/span&gt;.' &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6816182372044252997-2920141307647051417?l=rajagopaltvm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rajagopaltvm.blogspot.com/feeds/2920141307647051417/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6816182372044252997&amp;postID=2920141307647051417' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/2920141307647051417'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/2920141307647051417'/><link rel='alternate' type='text/html' href='http://rajagopaltvm.blogspot.com/2009/10/blog-post_1182.html' title='നന്ദികേടില്ലാത്ത ലോകത്തേക്ക്‌ ഒരു `താരം&apos; കൂടി'/><author><name>തിരോന്തരം പുപ്പുലി</name><uri>http://www.blogger.com/profile/09400571635112259007</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_FJT7PSgkEZg/SuZkMkEL0SI/AAAAAAAAAlo/zURonJUG_As/s72-c/3433915166_bhavani251009.jpg' height='72' width='72'/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-6816182372044252997.post-7525996615731193104</id><published>2009-10-22T09:30:00.000+05:30</published><updated>2009-10-22T09:33:59.895+05:30</updated><title type='text'>മാനന്തവാടിയുടെ മണ്ണ്‌ മാപ്പുനല്‍കട്ടെ</title><content type='html'>കുടുംബസമേതമുള്ള നഗരപ്രദക്ഷിണത്തിനിടയില്‍ `പഴശ്ശിരാജ'യുടെ പോസ്റ്ററും ടി വിയില്‍ ഇടയ്‌ക്കിടെ കാണിക്കുന്ന ഉശിരന്‍ ട്രെയിലറുകളും കണ്ടാണ്‌ കുട്ടിപ്പുലി ``കുതിരപ്പുറത്ത്‌ വാളുംകൊണ്ടിരിക്കുന്ന പഴശ്ശിരാജാവിന്റെ ചിനിമ'' കാണണമെന്ന്‌ എന്നോട്‌ ആവശ്യപ്പെട്ടത്‌. `കേരള സിംഹ'ത്തെക്കുറിച്ചുള്ള സിനിമകാണാന്‍ `കുട്ടിപ്പുലി'യെപ്പോലെ `പെണ്‍പുലി'യും നിര്‍ബന്ധിച്ചതുകൊണ്ട്‌ പുപ്പുലി ടിക്കറ്റ്‌ റിസര്‍വ്‌ ചെയ്‌ത്‌ സിനിമ കാണാന്‍ തീരുമാനിച്ചു.&lt;br /&gt;പ്രദര്‍ശനം തുടങ്ങി രണ്ട്‌ ദിവസങ്ങള്‍ക്ക്‌ ശേഷമാണ്‌ `പഴശ്ശി'യെ കാണാന്‍ തീയേറ്ററിലെത്തിയത്‌. `ഇത്രയും വലിയ ടിവിയില്‍ ചിനിമ കാണണ്ട' എന്ന്‌ പറഞ്ഞ്‌ പലപ്പോഴും തീയറ്ററിനുള്ളില്‍ ബഹളം വയ്‌ക്കുമായിരുന്ന `കുട്ടിപ്പുലി' പ്രശ്‌നങ്ങളൊന്നുമുണ്ടാക്കാതെയാണ്‌ സിനിമ കണ്ടത്‌. കുതിരയും വാളും യുദ്ധവുമൊക്കെ അവന്‌ നന്നേ ഇഷ്‌ടപ്പെട്ടിരുന്നു.&lt;br /&gt;സിനിമ തീര്‍ന്നു... തീയറ്ററില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ അവന്‍ എന്നോട്‌ ഒരു സംശയം ചോദിച്ചത്‌.. ``അച്ഛാ... അമ്മച്ചി പറഞ്ഞത്‌ പഴശ്ശിരാജാവ്‌ വജ്രമോതിരം വിയുങ്ങി മരിച്ചുവെന്നല്ലേ... എന്നിട്ട്‌... ഈ ചിനിമയില്‍ വെടിയേറ്റാണ്‌ മരിച്ചത്‌... അതെന്താണ്‌..?''. (അമ്മച്ചിയെന്ന്‌ പറയുന്നത്‌ അവന്റെ മുത്തശ്ശിയെയാണ്‌... തനി തിരോന്തരം കുട്ടിപ്പുലിയായതുകൊണ്ടാവാം 60 വയസ്സുകഴിഞ്ഞ വൃദ്ധകളെല്ലാം അവന്‌ `അമ്മച്ചി'യാണ്‌.) കുട്ടിപ്പുലി ചോദിച്ച ചോദ്യത്തിന്‌ ഞാന്‍ എന്തുത്തരമാണ്‌ നല്‍കേണ്ടതെന്നറിയാതെ പകച്ചുനിന്നു.&lt;br /&gt;ഞാനും പെണ്‍പുലിയും തമ്മില്‍ നോക്കി... ``ആവശ്യമില്ലാത്ത കാര്യങ്ങളെല്ലാം നീ എന്തിനാണന്വേഷിക്കുന്നത്‌.... അത്‌ സിനിമയല്ലേ.... സിനിമയില്‍ അങ്ങനെയൊക്കെയാണ്‌...'' അവന്റെ അറിവുനേടാനുള്ള ആഗ്രഹത്തെ തുരങ്കംവച്ചുകൊണ്ട്‌ പെണ്‍പുലിയാണ്‌ അങ്ങനെ പറഞ്ഞത്‌... ``അന്ന്‌ എല്‍.കെ.ജി.യുണ്ടായിരുന്നോ... പഴശ്ശിരാജാവ്‌ എത്ര മനോഹരമായാണ്‌ ഇംഗ്ലീഷ്‌ പറയുന്നതെന്ന്‌ അവന്‍ ചോദിക്കാത്തത്‌ ഭാഗ്യം.'' പെണ്‍പുലി എന്റെ ചെവിയില്‍ പറഞ്ഞു.&lt;br /&gt;ഞങ്ങള്‍ തിരിയെ വീട്ടിലെത്തി. അവന്‍ നേരെ `അമ്മച്ചി'യുടെ അടുത്തെത്തി. അമ്മച്ചിയോടായി അടുത്ത യുദ്ധം.. ``ഈ അമ്മച്ചിക്കൊന്നും അറിഞ്ഞൂടാ... ടി വി ല്‌ പഴശിരാജാവിന്റെ പാട്ട്‌ കാണിച്ചപ്പം ഞാന്‍ അമ്മച്ചീര കൂട പറഞ്ഞതല്ലേ പഴശ്ശീട കഥ പറഞ്ഞ്‌ തരാന്‍... എന്നിട്ട്‌ അമ്മച്ചി ഒരു പൊട്ടക്കഥയാണ്‌ പറഞ്ഞ്‌ തന്നത്‌... നമ്മള്‌ ഇന്ന്‌ പഴശ്ശി ചിനിമ കണ്ടപ്പം അമ്മച്ചി പറഞ്ഞ കഥയൊന്നുമല്ല ചിനിമേല്‌... അമ്മച്ചി പറഞ്ഞതല്ലേ വജ്രമോതിരം വിയുങ്ങിയാണ്‌ പഴശ്ശി മരിച്ചതെന്ന്‌... എന്നിട്ട്‌ സിനിമേല്‌ വെടിയേറ്റാണല്ലോ മരിച്ചത്‌... ''&lt;br /&gt;അമ്മച്ചി അന്തംവിട്ട്‌ എന്നെ നോക്കി... `കൊച്ചിനെ വഷളാക്കുന്ന തരത്തിലുള്ള എന്തോ പ്രവര്‍ത്തി' ഞാന്‍ ചെയ്‌തെന്നുള്ള ഭാവം ആ നോട്ടത്തിലുണ്ടായിരുന്നു. അവന്‍ അമ്മച്ചിയ്‌ക്കിട്ട്‌ രണ്ട്‌ തട്ടുംകൊടുത്തിട്ട്‌ അകത്തേക്ക്‌ കയറിപ്പോയി.&lt;br /&gt;അമ്മാമ്മയെന്നോട്‌ പറഞ്ഞു: ``മക്കളേ യില്ല സിനിമേട ഭാഗങ്ങള്‌ ടി വിയില്‌ കാണിക്കാന്‍ തൊടങ്ങിയപ്പം മൊതല്‌ അവന്‍ ബഹളം തൊടങ്ങിയതാണ്‌.. ആരാണ്‌ ഈ രാജാവ്‌... എന്താണ്‌ ചെയ്‌തത്‌... എന്നൊക്കെ... ഞാന്‍ എന്റെ അറിവ്‌ വച്ച്‌ പഴശ്ശിരാജാവിന കുറിച്ചൊള്ള കഥകളൊക്കെ പറഞ്ഞുകൊടുത്തു. അതു തെറ്റായിപ്പോയാ..''&lt;br /&gt;``അല്ലമ്മമാ... അത്‌... സിനിമേല്‍... മമ്മൂട്ടി വെടിയേറ്റാണ്‌ മരിച്ചത്‌... മോതിരം വിഴുങ്ങി മരിച്ചാല്‍ ചിലപ്പം മമ്മൂട്ടിയുടെ ആരാധകര്‍ക്ക്‌... അതുകൊണ്ടായിരിക്കും...'' ഞാന്‍ സിനിമയെ ന്യായീകരിക്കാന്‍ ശ്രമിച്ചു.&lt;br /&gt;``അല്ല ചേട്ടാ... എന്നാലും അങ്ങനെ ചരിത്രം മാറ്റിയെഴുതാമോ... പഴശ്ശിരാജാവെന്ന സ്വാതന്ത്ര്യപോരാളിയുടെ ചരിത്രം എന്ന്‌ പറഞ്ഞല്ലേ ഈ സിനിമയ്‌ക്ക്‌ ടാക്‌സിളവൊക്കെ കിട്ടിയത്‌... എന്നിട്ട്‌ അവര്‍ക്ക്‌ തോന്നുംപോലെ സിനിമയെടുക്കാമോ... പഴശ്ശിയുടെ ജീവിതത്തെക്കാള്‍ വലുതാണോ മമ്മൂട്ടിയുടെ ആരാധകര്‍...'' പെണ്‍പുലിയും വിടുന്ന ലക്ഷണമില്ല..&lt;br /&gt;``ഈ അമ്മാമ്മ കുട്ടിക്കാലത്ത്‌ നിനക്ക്‌ പറഞ്ഞുതന്ന ചേകവന്‍ ചന്തു എങ്ങനെയായിരുന്നു...'' പെണ്‍പുലിയോട്‌ ഞാന്‍ ചോദിച്ചു.&lt;br /&gt;``ചതിയന്‍ ചന്തു...'' പെണ്‍പുലി ഉത്തരം നല്‍കി.&lt;br /&gt;``എന്നിട്ട്‌ നീ കണ്ട സിനിമേല്‍ ചന്തുവിനെയല്ലേ എല്ലാരും ചതിച്ചത്‌.... സിനിമ വേറെ കഥ വേറെ...''&lt;br /&gt;``അല്ല ചന്തുവെന്ന്‌ പറയുന്നത്‌ ഒരു സങ്കല്‍പം മാത്രമല്ലേ... പഴശ്ശിരാജാവെന്ന്‌ പറയുന്നത്‌ വെറും മിത്താണോ... അദ്ദേഹം ഒരു സ്വാതന്ത്ര്യസമരപോരാളിയല്ലേ.. ഇക്കണക്കിന്‌ നാളെ ഈ സിനിമാക്കാരെല്ലാം കൂടി മഹാത്മാഗാന്ധി ആശുപത്രിയില്‍ കെടന്നാണ്‌ മരിച്ചതെന്ന്‌....'' എനിക്ക്‌ പറയാന്‍ ഉത്തരമുണ്ടാവില്ലെന്ന്‌ മനസ്സിലാക്കി അവിടം കൊണ്ട്‌ അവള്‍ നിര്‍ത്തി..&lt;br /&gt;ഞാന്‍ ഒന്നും മിണ്ടീല... അമ്മമ്മയുടെ മുഖത്ത്‌ നോക്കി... ഒന്നും മനസ്സിലാകാത്ത രീതിയില്‍ അവര്‍ ഇരിക്കുന്നു... `കുടുംബകലഹം' വേണ്ടെന്ന്‌ വിചാരിച്ച്‌ പെണ്‍പുലി പറഞ്ഞതിനെ എതിര്‍ക്കാന്‍ ഞാന്‍ പോയില്ല. അല്ല അവളു പറഞ്ഞതിലും സത്യമില്ല. കഴിഞ്ഞ ദിവസം ഈ സിനിമയ്‌ക്കെതിരെ വയനാട്ടിലെ ചില ആദിവാസികള്‍ പ്രതികരിച്ചതായി ഒരു വാര്‍ത്ത പത്രത്തില്‍ കണ്ടു. പഴശ്ശിയുടെ മാത്രമല്ല... തലയ്‌ക്കല്‍ ചന്തുവെന്ന കുറിച്ച്യരുടെ `വീരപുരുഷന്റെ'യും `വീരചരമം' തെറ്റായണത്രേ സിനിമയിലാക്കിയിരിക്കുന്നത്‌. ചേകവന്‍ ചന്തുവിന്റെ ചരിത്രം മാറ്റിയെഴുതപ്പെട്ടതുപോലെ പഴശ്ശിയുടെ ചരിത്രവും കേരളം കണ്ട ഏറ്റവും മികച്ച തൂലികകളിലൊന്നിലൂടെ മാറ്റിയെഴുതപ്പെട്ടിരിക്കുന്നുവെന്ന സത്യം പുപ്പുലി അംഗീകരിച്ചേ പറ്റൂ... ആരോമല്‍ ചേകവര്‍ വില്ലനും ആര്‍ച്ച വില്ലത്തിയും ചന്തു എല്ലാം തികഞ്ഞ നായകനുമായ ഒരു കഥ കണ്ട്‌ പഠിച്ചുവളര്‍ന്ന പുപ്പുലിയുടെ പുത്രന്‌ പഴശ്ശി ബ്രിട്ടീഷ്‌കാരന്റെ വെടിയേറ്റു മരിച്ച ഒരു സ്വാതന്ത്ര്യസമര പോരാളിയായി മാറിയതില്‍ അത്ഭുതപ്പെടേണ്ടതില്ല... ബ്രിട്ടീഷുകാരന്റെ വെടിയുണ്ടയേല്‍ക്കാന്‍ കാത്തുനില്‍ക്കാതെ സ്വയം ജീവനെടുത്ത്‌ പഴശ്ശി വീരചരമമടഞ്ഞ മാനന്തവാടിയിലെ മണ്ണ്‌ പുതിയ ചരിത്രകാരന്‍മാര്‍ക്ക്‌ മാപ്പു നല്‍കട്ടെ....&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6816182372044252997-7525996615731193104?l=rajagopaltvm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rajagopaltvm.blogspot.com/feeds/7525996615731193104/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6816182372044252997&amp;postID=7525996615731193104' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/7525996615731193104'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/7525996615731193104'/><link rel='alternate' type='text/html' href='http://rajagopaltvm.blogspot.com/2009/10/blog-post.html' title='മാനന്തവാടിയുടെ മണ്ണ്‌ മാപ്പുനല്‍കട്ടെ'/><author><name>തിരോന്തരം പുപ്പുലി</name><uri>http://www.blogger.com/profile/09400571635112259007</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-6816182372044252997.post-4479764957409027774</id><published>2009-08-23T12:50:00.000+05:30</published><updated>2009-08-24T05:43:09.900+05:30</updated><title type='text'>`പരേതന്‍ നിയമക്കുരുക്കില്‍`</title><content type='html'>&lt;p&gt;മരണം രംഗബോധമില്ലാത്ത കോമാളിയെന്ന്‌ പറഞ്ഞുകേട്ടിട്ടില്ലേ.. ഈ കോമാളി എപ്പം എങ്ങന എവിടെവച്ച്‌ കടന്നുവരുമെന്ന്‌ പറയാന്‍ സാധിക്കില്ല... പുപ്പുലിക്ക്‌ പരിചയമുള്ള രണ്ടുപേര്‍ ഈ `കോമാളി'ക്കു മുന്നില്‍ ഈയിടെ കീഴടങ്ങി. (പരേതരുടെ യഥാര്‍ത്ഥ പേരും വിലാസവും പുപ്പുലി മനപൂര്‍വ്വം മറച്ചുവയ്‌ക്കുകയാണ്‌. പേര്‌ വ്യാജമാണെങ്കിലും സംഭവം ഒറിജിനലാണ്‌.)&lt;/p&gt;&lt;p&gt;സത്യനാദന്‍ എന്ന്‌ നമുക്ക്‌ ആദ്യയാളെ വിളിക്കാം. ജീവിതത്തില്‍ സത്യനാദന്‍ സത്യം മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളു. ആ പേരിനോട്‌ തികഞ്ഞ കൂറു കാണിച്ചു. പെട്ടെന്നുണ്ടായ ഒരു നെഞ്ചുവേദനകാരണമാണ്‌ സത്യനാദനെ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്കെത്തിച്ചത്‌. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഒരു അതിര്‍ത്തി പ്രദേശമാണ്‌ സത്യനാദന്റെ താമസസ്ഥലം. പക്ഷേ നിര്‍ഭാഗ്യമെന്ന്‌ പറയട്ടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തുന്നതിന്‌ മുമ്പ്‌ സത്യനാദന്‍ മരണത്തിന്‌ കീഴടങ്ങി. അതായത്‌ മെഡിക്കല്‍ കോളേജിലെത്തിച്ചത്‌ മൃതദേഹമാണ്‌. അത്യാഹിതവിഭാഗത്തിലെ ഡോക്‌ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. പരേതന്റെ `ശനിദശ' ഇതോടെ തുടങ്ങുകയായി. &lt;/p&gt;&lt;p&gt;ഭാര്യ സാവിത്രിയും മകള്‍ ഇന്ദിരയും കൂടിയാണ്‌ സത്യശീലനെ മെഡിക്കല്‍ കോളജിലെത്തിച്ചത്‌. ഇന്ദിരയല്ലാതെ രേവതി എന്നൊരു മകള്‍ കൂടി സത്യനാദനുണ്ട്‌. മരണം സ്ഥിരീകരിച്ച സ്ഥിതിക്ക്‌ ഇന്നി മൃതദേഹം മോര്‍ച്ചറിയിലേക്ക്‌ മാറ്റുമെന്നായി ഡോക്‌ടര്‍മാര്‍.സാവിത്രി നിലവിളിക്കാന്‍ തുടങ്ങി. വീട്ടില്‍ നിന്നും അച്ഛനെ കൊണ്ടുവന്ന ഓട്ടോക്കാരന്‌ കാശ്‌ കൊടുത്തു പറഞ്ഞുവിട്ടപ്പോഴാണ്‌ ഇന്ദിര അമ്മയുടെ നിലവിളി കേട്ടത്‌. `ആണുങ്ങളാരും ഇല്ലല്ലേ... പോലീസ്‌ സ്റ്റേഷനില്‍ നിന്നും റിപ്പോര്‍ട്ട്‌ കിട്ടിയാലേ ബേഡി വിട്ടുതരാന്‍ പറ്റൂ...' ഇന്ദിരയോടായി ഡോക്‌ടര്‍മാര്‍ പറഞ്ഞു. `അല്ല സാര്‍... അതിന്‌ ഞാന്‍ ഇപ്പോള്‍ എന്തു ചെയ്യാന്‍...' ഉള്ളിലെ വിഷമം കട്ടിച്ചമര്‍ത്തി ഇന്ദിര പറഞ്ഞു. `ഹോസ്‌പിറ്റലിലേക്ക്‌ കൊണ്ടുവരുന്ന വഴിയിലാണ്‌ മരണമെങ്കില്‍ പോലീസ്‌ സ്റ്റേഷനില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ കൊണ്ടുവരണം. പൊലീസുകാര്‍ക്ക്‌ മാത്രമേ ബോഡി വിട്ടുകൊടുക്കാന്‍ കഴിയു... അതാണ്‌ നിയമം.' ഇന്ദിരയ്‌ക്ക്‌ നിശ്ചലനായി കിടക്കുന്ന അച്ഛന്റെ മുന്നില്‍ നിന്ന്‌ നിലവിളിക്കാന്‍ കഴിയുന്നില്ല. എന്തുചെയ്യണമെന്നറിയാതെ അവള്‍ കുഴങ്ങുകയാണ്‌.&lt;/p&gt;&lt;p&gt;മെഡിക്കല്‍ കോളേജിലെ `കാഴ്‌ചക്കാര്‍' കൂടിയപ്പോള്‍ മൃതദേഹം ഒരൊഴിഞ്ഞ കോണിലേക്ക്‌ മാറ്റിക്കിടത്തി. ഇന്ദിര മൊബൈലില്‍ ചേച്ചി രേവതിയെ വിളിച്ചു. അവള്‍ ആശുപത്രിയിലെത്തി. ഒരു മണിക്കൂര്‍ എടുത്തു. ഇന്ദിരയും രേവതിയും രണ്ടു മൂന്നു നാട്ടുകാരും കൂടി മെഡിക്കല്‍ കോളേജ്‌ അതിര്‍ത്തിയിലെ പോലീസ്‌ സ്റ്റേഷനിലെത്തി. അവിടെ മെഡിക്കല്‍ കോളേജിലെ ഡോക്‌ടര്‍ നല്‍കിയ കത്ത്‌ നല്‍കി. അവിടെയും നിയമം പ്രശ്‌നമാണ്‌. അതായത്‌ അവിടെ നിന്നും ഒരു കത്ത്‌ തരും അതുംകൊണ്ട്‌ സത്യനാദന്‍ താമസിക്കുന്ന അതിര്‍ത്തിയിലെ പൊലീസ്‌ സ്റ്റേഷനിലെത്തണം. അങ്ങനെ ഓട്ടോ പിടിച്ച്‌ സത്യനാദന്റെ വീട്ടിനടുത്ത പൊലീസ്‌ സ്റ്റേഷനിലെത്തി. അവിടെ കത്ത്‌ നല്‍കി. തുടര്‍ന്ന്‌ മൊഴിയെടുപ്പ്‌. ഇന്ദിരയുടെയും രേവതിയുടെയും മൊഴിയെടുത്തു. പരാതികളൊന്നുമില്ലെന്നും എഴുതി വാങ്ങി. (അടുത്ത ബന്ധുക്കളുടെ മൊഴിയെടുക്കണമെന്നാണ്‌ നിയമം. പരാതിയില്ലെന്നും മരണത്തില്‍ ദുരൂഹതയില്ലെന്നും വ്യക്തമാക്കണം). തുടര്‍ന്ന്‌ അവിടെ നിന്നും ഒരു പൊലീസുകാരനെയും കൂട്ടി നേരെ മെഡിക്കല്‍ കോളേജിലെത്തി. മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിച്ചു. സഞ്ചയനം കഴിഞ്ഞിട്ടും പരേതന്റെ `ശനിദശ' തുടര്‍ന്നുകൊണ്ടേയിരുന്നു. &lt;/p&gt;&lt;p&gt;ഇനി അടുത്ത പടി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്നും ഡെത്ത്‌ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങിക്കണം. മെഡിക്കല്‍ കോളേജില്‍ നിന്നും മരണ രജിസ്റ്റര്‍ര്‍ക്ക്‌ റിപ്പോര്‍ട്ട്‌ അയയ്‌ക്കുമെന്നാണ്‌ ഇന്ദിരയുടെ അറിവ്‌. സഞ്ചയനം കഴിഞ്ഞതോടെ മരണവീട്ടിലെ `ബന്ധുക്കള്‍' തിരിച്ചുപോയ്‌ കഴിഞ്ഞിരുന്നു. ഇനിയെല്ലാം ഇന്ദിരയുടെ ഡ്യൂട്ടിയാണ്‌. ഡെത്ത്‌ സര്‍ട്ടിഫിക്കിറ്റ്‌ വാങ്ങിച്ചാലേ പറ്റു. നിരവധി ആവശ്യങ്ങളുണ്ട്‌.... കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്‌ വേണം... 21 ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ്‌ വാങ്ങണെന്നാണത്രേ നിയമം.... അല്ലെങ്കില്‍ കൂടുതല്‍ പ്രശ്‌നമാകുമത്രേ... ചേച്ചിയുടെ കല്യാണത്തിനുവേണ്ടി ഒരു ലോണ്‍ എടുത്തത്‌ ക്ലോസ്‌ ചെയ്യണം. അത്യാവശ്യമായി ഡെത്ത്‌ സര്‍ട്ടിഫിക്കറ്റ്‌ കിട്ടിയേ പറ്റു. അപേക്ഷ വാങ്ങാനായി ഇന്ദിര കോര്‍പ്പറേഷനിലേക്കെത്തി. അപേക്ഷാഫോം വാങ്ങി പൂരിപ്പിച്ചുകൊടുത്തു. മെഡിക്കല്‍ കോളേജിലേക്കുള്ള വഴിയില്‍ എന്ന്‌ മരണസ്ഥലത്തില്‍ രേഖപ്പെടുത്തി. അപേക്ഷ കൊടുത്തു. അപേക്ഷ വെരിഫൈ ചെയ്യുന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. `മെഡിക്കല്‍ കോളേജിലേക്കു പോകുന്ന വഴിയിലെ മരണമാണെങ്കില്‍ ഇവിടെ രജിസ്റ്ററില്‍ വരാന്‍ സാധ്യതയില്ല... ഞാന്‍ നോക്കട്ടെ.' അദ്ദേഹം പോയി പരിശോധിച്ചിട്ട്‌ വന്നു. `ഇയാളുടെ അച്ഛനാണല്ലേ... ഇല്ല കുട്ടി... ഇയാളൊരു കാര്യം ചെയ്യു. മെഡിക്കല്‍ കോളേജില്‍ പോയി അന്വേഷീര്‌...'. ഇന്ദിര നേരെ മെഡിക്കല്‍ കോളേജിലേക്ക്‌.. `ഇവിടെ കിടന്ന്‌ മരിക്കാത്ത രോഗിയുടെ സര്‍ട്ടിഫിക്കറ്റ്‌ ഇവിടെ നിന്നും നല്‍കാന്‍ വകുപ്പില്ല... പോലീസ്‌ ഇടപെട്ട്‌ അല്ലേ ബോഡി വിട്ടു തന്നത്‌... ഇയാള്‍ പോലീസ്‌ സ്റ്റേഷനുമായി ഒന്നു ബന്ധപ്പെട്ടു നോക്കു.. എസ്‌ ഐ ആണ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കേണ്ടത്‌...' ഇന്ദിര മെഡിക്കല്‍ കോളേജ്‌ അതിര്‍ത്തിയിലെ പോലീസ്‌ സ്റ്റേഷനിലെത്തി. `ഇവിടവുമായി ഒരു ബന്ധവുമില്ല കുട്ടീ.... ഇയാള്‍ വീട്ടിന്റെ അതിര്‍ത്തിയിലെ പോലീസ്‌ സ്റ്റേഷനുമായി ബന്ധപ്പെട്ടു.' അച്ഛന്‍മരിച്ച്‌ രണ്ടാഴ്‌ച തികയുന്നതിന്‌ മുമ്പ്‌ മരണസര്‍ട്ടിഫിക്കറ്റിനിറങ്ങിയ മകളുടെ വേദന അറിയാവുന്നതുകൊണ്ടാവാം കോര്‍പ്പറേഷനിലേയും മെഡിക്കല്‍ കോളേജിലെയും പോലീസ്‌ സ്റ്റേഷനിലെയും ഉദ്യോഗസ്ഥര്‍ ഒരു മകളോടെന്നോ സഹോദരിയോടെന്നയോ പോലെയാണ്‌ ഇന്ദിരയോട്‌ പെരുമാറയത്‌. ഇന്ദിര നേരെ വീട്ടിന്റെ അതിര്‍ത്തിയിലുള്ള സ്റ്റേഷനിലേക്ക്‌. `ഏയ്‌... ഇവിടെന്ന്‌ സര്‍ട്ടിഫിക്കറ്റ്‌ എങ്ങനെയാണ്‌ നല്‍കുന്നത്‌. കേസ്‌ ഒന്നും രജിസ്റ്റര്‍ ചെയ്‌തിട്ടില്ല.... ഇന്‍ക്വസ്റ്റും ഞങ്ങള്‍ നടത്തിയിട്ടില്ല. നിങ്ങളുടെ മൊഴിയെടുത്ത്‌ ബോഡി ഏറ്റുവാങ്ങിയെന്നുള്ളത്‌ ശരിതന്നെ. പക്ഷേ ഞങ്ങള്‍ക്ക്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാന്‍ നിയമമില്ല.' അതിര്‍ത്തിയിലെ പോലീസുകാരനും `നിയമം' വ്യക്തമാക്കി. അന്നത്തെ അന്വേഷണം അവസാനിപ്പിച്ച്‌ ഇന്ദിര നേരെ വീട്ടിലെത്തി. അടുത്ത ദിവസം വീണ്ടും കോര്‍പ്പറേഷനിലേക്ക്‌... നിയമപ്രകാരം അച്ഛന്റെ മരണ സര്‍ട്ടിഫിക്കറ്റ്‌ കിട്ടാന്‍ എന്താണ്‌ മാര്‍ഗമെന്ന്‌ തലേദിവസം കോര്‍പ്പറേഷനില്‍ കണ്ട ഓഫീസറോട്‌ അന്വേഷിച്ചു. പോലീസ്‌ സ്റ്റേഷനിലെയും മെഡിക്കല്‍ കോളേജിലെയും നിയമം അവള്‍ കോര്‍പ്പറേഷനിലെ ഓഫീസറോട്‌ പറഞ്ഞു. എന്താണിതിന്‌ പ്രതിവിധിയെന്നും അവള്‍ ചോദിച്ചു. ``കുട്ടീ... ഇപ്പോള്‍ തന്നെ 18 ദിവസമാകുന്നു. 21 ദിവസത്തിനകം രജിസ്റ്റര്‍ ചെയ്‌തില്ലെങ്കില്‍ കൂടുതല്‍ പ്രശ്‌നമാകും... ഇനി ഒരു മാര്‍ഗ്ഗമാണുള്ളത്‌... അച്ഛനെ ആശുപത്രിയില്‍ കൊണ്ടുപോയ വണ്ടി കണ്ടുപിടിക്കണം... ആ ഡ്രൈവര്‍ അപേക്ഷ നല്‍കണം... അയാളുടെ വണ്ടിയില്‍ കിടന്നാണ്‌ മരിച്ചതെന്ന്‌.. എനിട്ട്‌... അയാളുടെ ആര്‍.സി.ബുക്കിന്റെയും ലൈസന്‍സിന്റെയും കോപ്പി സഹിതം അപേക്ഷിക്കണം... എന്തായാലും രണ്ടു ദിവസത്തിനകം വേണം.... 21 ദിവസം കഴിഞ്ഞാല്‍ കൂടുതല്‍ പ്രശ്‌നമാകും രജിസ്റ്റര്‍ ചെയ്യാന്‍...''. അച്ഛന്‍ അവസാനമായി യാത്രചെയ്‌ത വാഹനത്തിന്റെ ഡ്രൈവറുടെ മുഖം അവള്‍ക്കോര്‍മ്മയുണ്ട്‌. ജില്ലയിലെ പതിനായിരക്കണക്കിന്‌ ഓട്ടോഡ്രൈവര്‍മാരില്‍ നിന്നും ആ മുഖം എങ്ങനെ കണ്ടുപിടിക്കാനാണ്‌.... അഥവാ കണ്ടുപിടിച്ചാല്‍ തന്നെ ആ മനുഷ്യന്‍ ഇങ്ങനെ എഴുതിതരുമോ... ഒരിക്കലുമില്ല... ഇതൊരു ഊരാക്കുരുക്കാകുമെന്ന്‌ അയാളും ചിന്തിക്കുമായിരിക്കും. കോര്‍പ്പറേഷനിലെ ഒരു പരിചയക്കാരനെ കണ്ട്‌ അവള്‍ പ്രശ്‌നം പറഞ്ഞു. `ഇന്ദൂ... യഥാര്‍ത്ഥ രീതിയില്‍ പോയാല്‍ ഈ സര്‍ട്ടിഫിക്കറ്റ്‌ കിട്ടില്ല... ഒന്നുകില്‍ പരിചയമുള്ള ഏതെങ്കിലും ഒരു ഡ്രൈവറെ കണ്ട്‌ അയാളുടെ വണ്ടിയില്‍ കിടന്നാണ്‌ മരിച്ചതെന്ന്‌ പറഞ്ഞ്‌ ആര്‍ സി ബുക്കും ലൈസന്‍സും ഫോട്ടോസ്റ്റാറ്റെടുത്ത്‌ വാങ്ങിച്ചുകൊണ്ടുവരിക... അല്ലെങ്കില്‍ വീട്ടില്‍ കിടന്നു മരിച്ചുവെന്ന രീതിയില്‍ അപേക്ഷ കൊടുക്കുക... വീട്ടില്‍ അപേക്ഷ പരിശോധിക്കാന്‍ വരുന്നയാള്‍ക്ക്‌ വല്ലതും കൊടുത്ത്‌ സര്‍ട്ടിഫിക്കറ്റ്‌.... അല്ലെങ്കില്‍.....'അടുത്ത `ഐഡിയ' കേള്‍ക്കാന്‍ അവള്‍ നിന്നില്ല... നടന്നു... സത്യം മാത്രം പറഞ്ഞ്‌ സത്യം മാത്രം ചെയ്‌ത്‌ ജീവിച്ച `സത്യനാഥന്റെ' മരണ സര്‍ട്ടിഫിക്കറ്റ്‌ സത്യത്തിന്‌ നിരക്കാത്ത രീതിയിലൂടെ വാങ്ങരുതെന്ന്‌ അവള്‍ക്കാഗ്രഹമുണ്ടായിരുന്നു. അവള്‍ വീട്ടിലേക്ക്‌ നടന്നു................&lt;/p&gt;&lt;p&gt;******************************&lt;/p&gt;&lt;p&gt;അടുത്തത്‌ സോനയുടെ അനുഭവമാണ്‌... സോനയെന്നാല്‍ സോനാ മാത്യു... ഇന്നവള്‍ സോനാ സതീഷാണ്‌.. 45 കാരനായ സതീഷിനോട്‌ 20 കാരിയായ സോനയ്‌ക്ക്‌ തോന്നിയ പ്രണയമാണ്‌ അവളെ സോനാ സതീശാക്കിയത്‌. വിവാഹം കഴിഞ്ഞ്‌ രണ്ടുവര്‍ഷം കഴിഞ്ഞതേയുള്ളു. അതിനിടയിലാണ്‌ സതീഷ്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ കിടന്ന്‌ മരിച്ചത്‌. മരണസമയത്ത്‌ അവളോടൊപ്പം സതീശന്റെ കൂട്ടുകാര്‍ മാത്രമേയുണ്ടായിരുന്നുള്ളു. ഒരു സുഹൃത്താണ്‌ ആശുപത്രിയില്‍ മരണ രജിസ്റ്ററിലേക്കുള്ള അപേക്ഷ പൂരിപ്പിച്ചുകൊടുത്തത്‌. സതീഷ്‌ എന്ന്‌ പേര്‌ വച്ച്‌ അപേക്ഷ കൊടുത്തു. അപേക്ഷകന്റെ സ്ഥാനത്ത്‌ കരഞ്ഞുതളര്‍ന്ന സോന ഒപ്പിട്ടുകൊടുത്തു. മുകളിലെഴുതിയിരിക്കുന്നതൊന്നും അവള്‍ വായിച്ചു നോക്കിയില്ല. കരഞ്ഞുകലങ്ങിയ കണ്ണുകള്‍ അവളെ അതിന്‌ സഹായിച്ചില്ല. പക്ഷേ ആശുപത്രിയില്‍ നിന്നും ദിവസങ്ങള്‍ക്ക്‌ ശേഷം കിട്ടിയ സര്‍ട്ടിഫിക്കറ്റ്‌ വായിച്ചപ്പോഴാണ്‌ സോനയ്‌ക്ക്‌ ഒരബന്ധം മനസ്സിലായത്‌.... സതീഷ്‌ കുമാര്‍ എന്നാണ്‌ ബാങ്ക്‌ അക്കൗണ്ടിലേയും ഐ ഡി കാര്‍ഡിലെയും തങ്ങളുടെ വിവാഹ സര്‍ട്ടിഫിക്കറ്റിലേയുമൊക്കെ പേര്‌... ഈ പേര്‌ വച്ചുള്ള ഡെത്ത്‌ സര്‍ട്ടിഫിക്കറ്റ്‌ കിട്ടിയാല്‍... ഒരുപയോഗവുമില്ലെന്ന്‌ സുഹൃത്തുക്കള്‍ പറഞ്ഞപ്പോഴാണ്‌ സോനയ്‌ക്ക്‌ പ്രശ്‌നത്തിന്റെ സീരിയസ്‌നസ്‌ മനസ്സിലായത്‌. സോന കോര്‍പ്പറേഷനിലെത്തി... വെരിഫിക്കേഷന്‍ ചെയ്യുന്ന ഓഫീസറോട്‌ കാര്യം പറഞ്ഞു. കൂടെ കൂട്ടുകാരി രഹ്‌നയുമുണ്ട്‌. `പേര്‌ മാറിപ്പോയിയല്ലേ... ഭാര്യയല്ലേ ഒരു അപേക്ഷ കൊടുക്കുക... കൂടെ നിങ്ങള്‍ ഭാര്യയാണെന്ന്‌ തെളിയിക്കുന്ന രേഖ. മെഡിക്കല്‍ കോളേജിലെ സൂപ്രണ്ട്‌ നല്‍കുന്ന കത്ത്‌. വില്ലേജ്‌ ഓഫീസര്‍ നല്‍കുന്ന റിപ്പോര്‍ട്ട്‌ അതായത്‌ മരിച്ച സതീശനും സതീഷ്‌ കുമാറും ഒന്നാണെന്ന റിപ്പോര്‍ട്ട്‌. മരിച്ചയാളിന്റെ ഐ.ഡി. കാര്‍ഡ്‌. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്‌. രണ്ടുപേരും ഒരാളാണെന്ന്‌ രണ്ട്‌ ഗസറ്റഡ്‌ ഓഫീസര്‍മാര്‍ നല്‍കുന്ന സാക്ഷ്യപത്രം. പിന്നെ പത്ത്‌ രൂപയുടെ പത്രം. മറുപടി വിലാസം ഒട്ടിച്ച മതിയായ സ്റ്റാമ്പൊട്ടിച്ച ഒരു കവര്‍.' വേണ്ട രേഖകളുടെ ലിസ്റ്റ്‌ നേരത്തെ പഠിച്ചു വച്ചിരുന്നപോലെ വെരിഫിക്കേഷന്‍ ഓഫീസര്‍ പറയുകയാണ്‌. `എല്ലാം കൊണ്ടുവന്നാല്‍ മതി.. പറഞ്ഞതെല്ലാം ഓര്‍മ്മയുണ്ടല്ലോ.. അവസാനം വന്നിട്ട്‌ അതില്ല ഇതില്ല എന്നൊന്നും പറയരുത്‌..' സോന നേരെ വീട്ടിലെത്തി. സതീശന്റെ സുഹൃത്തിനെ വിളിച്ചുപറഞ്ഞ്‌ വില്ലേജ്‌ ഓഫീസറുടെ കത്ത്‌ വാങ്ങി മെഡിക്കല്‍ കോളേജില്‍ നിന്ന്‌ സതീഷ്‌കുമാര്‍ ആണെന്ന്‌ പറഞ്ഞ്‌ രേഖ വാങ്ങാന്‍ അപേക്ഷ കൊടുക്കാന്‍ തീരുമാനിച്ചു. വില്ലേജ്‌ ഓഫീസില്‍ എസ്‌.എസ്‌.എല്‍.സി. സര്‍ട്ടിഫിക്കറ്റ്‌ കൊടുക്കണമത്രേ. അതിലെ പേരാണത്രേ യഥാര്‍ത്ഥ പേര്‌... സര്‍ട്ടിഫിക്കറ്റ്‌ സോന സതീശന്റെ പെട്ടിയില്‍ നിന്നും തപ്പിയെടുത്തു. അതിലെ പേര്‌ `സതീഷ്‌ കുമാരന്‍ എ.എസ്‌.' കാലത്തിന്റെ കുത്തൊഴുക്കില്‍ കുമാരന്‍ കുമാര്‍ ആവുകയും എ.എസ്‌. എവിടെയോ നഷ്‌ടപ്പെടുകയോ ചെയ്‌തു. പാസ്‌പോര്‍ട്ടിലും ഐ ഡി കാര്‍ഡിലും വിവാഹരേഖയിലുമെല്ലാം സതീഷ്‌കുമാര്‍ മാത്രം... ഇത്‌ കണ്ടുപിടിച്ച വില്ലേജ്‌ ഓഫീസര്‍ പറഞ്ഞു... `എസ്‌ എസ്‌ എല്‍ സി സര്‍ട്ടിഫിക്കറ്റിലെ പേരാണ്‌ യഥാര്‍ത്ഥം... സതീഷ്‌കുമാരന്‍ എ എസ്‌ എന്നപേരിലേ എനിക്ക്‌ റിപ്പോര്‍ട്ട്‌ തരാന്‍ പറ്റൂ...' `സതീശന്‍... സതീഷ്‌ കുമാര്‍... സതീഷ്‌ കുമാരന്‍ എ.എസ്‌.' ഇതിലേതാണ്‌ യഥാര്‍ത്ഥപേര്‌... `പരേതന്‍' തിരിയെവന്ന്‌ ഗസറ്റില്‍ കൊടുത്താലേ പറ്റൂ ഇതാണെന്റെ ശരിയായ പേരെന്ന്‌... പ്രിയ വായനക്കാരാ... ഒന്നു ചിന്തിക്കു... എന്താണിതിന്‌ പ്രതിവിധി... ഇന്ദിരയുടെയും സോനയുടെയും ബുദ്ധിമുട്ട്‌ നാളെ നമ്മുടേതുമാകാം... അല്ലെങ്കില്‍ നമ്മളെ തേടി സമയബോധമില്ലാതെ ആ `കോമാളി' വരുമ്പോള്‍ നമ്മുടെ മക്കള്‍ക്കോ വാമഭാഗത്തിനോ ഈ അവസ്ഥയുണ്ടാകും... ഒന്നു ചിന്തിക്കു... അഭിപ്രായം അറിയിക്കൂ.... &lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6816182372044252997-4479764957409027774?l=rajagopaltvm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rajagopaltvm.blogspot.com/feeds/4479764957409027774/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6816182372044252997&amp;postID=4479764957409027774' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/4479764957409027774'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/4479764957409027774'/><link rel='alternate' type='text/html' href='http://rajagopaltvm.blogspot.com/2009/08/blog-post_23.html' title='`പരേതന്‍ നിയമക്കുരുക്കില്‍`'/><author><name>തിരോന്തരം പുപ്പുലി</name><uri>http://www.blogger.com/profile/09400571635112259007</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-6816182372044252997.post-5165231787261773105</id><published>2009-08-07T10:21:00.000+05:30</published><updated>2009-08-07T10:24:39.838+05:30</updated><title type='text'>അഭിനയ കരുത്തിന്‌ തിരശ്ശീല വീഴുമ്പോള്‍</title><content type='html'>&lt;a href="http://1.bp.blogspot.com/_FJT7PSgkEZg/SnuzVTLGTwI/AAAAAAAAAlA/-a78KsGac4Q/s1600-h/220px-Murali_Actor.jpg"&gt;&lt;img id="BLOGGER_PHOTO_ID_5367080559447527170" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 220px; CURSOR: hand; HEIGHT: 223px" alt="" src="http://1.bp.blogspot.com/_FJT7PSgkEZg/SnuzVTLGTwI/AAAAAAAAAlA/-a78KsGac4Q/s320/220px-Murali_Actor.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;span class=""&gt;മലയാളത്തിലെ കരുത്തുള്ള&lt;/span&gt; ഒരു നടന്‍ കൂടി കാലയവനികയ്‌ക്ക്‌ പിന്നിലേക്ക്‌. ഭരത്‌ ഗോപി സംവിധാനം ചെയ്‌ത ഞാറ്റൊടി എന്ന ചിത്രം മലയാള സിനിമാവേദിക്ക്‌ സമ്മാനിച്ച മുരളിയെന്ന നടന്‍ മലയാളിക്ക്‌ എന്നും ഓര്‍മ്മിക്കാവുന്ന കുറേ നല്ല കഥാപാത്രങ്ങള്‍ ബാക്കി വച്ചിട്ടാണ്‌ ചലച്ചിത്ര വേദി വിട്ടുപോയത്‌. കഥാപാത്രങ്ങളുടെ `കരുത്തും' ഘനഗംഭീരമായ ശബ്‌ദവും തന്നെയാണ്‌ മുരളിയെ വ്യത്യസ്‌തനാക്കുന്നത്‌. അതുതന്നെയാണ്‌ അടൂരിനും ഷാജി കൈലാസിനും ജോണി ആന്റണിക്കും സിബിമലയിനുമെല്ലാം മുരളിയെ ഒരുപോലെ പ്രിയങ്കരനാക്കുന്നതും. മലയാളത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടാത്ത നടനാണ്‌ മുരളി. ഹാസ്യവും ദുഃഖവും സ്‌നേഹവും പ്രണയവും ക്രൗര്യവും ശൃങ്കാരവുമെല്ലാം തനിക്ക്‌ വഴങ്ങുമെന്ന്‌ മുരളി പല കഥാപാത്രങ്ങളിലൂടെയും തെളിച്ചു. സിനിമ ഫ്‌ളോപ്പായാലും ഹിറ്റായാലും മുരളിയുടെ കഥാപാത്രം വ്യത്യസ്‌തമായി നിന്നു. &lt;/div&gt;&lt;div&gt;മലയാളത്തിലെ ഒട്ടുമിക്ക സംവിധായകരുടെയും സിനിമകളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിഞ്ഞ അപൂര്‍വ്വ നടന്‍മാരില്‍ ഒരാളാണ്‌ മുരളി. കൊമേഴ്‌സ്യലെന്നും ആര്‍ട്ടെന്നുമുള്ള വ്യത്യാസമില്ലാതെ. അടൂര്‍ ഗോപാലകൃഷ്‌ണന്‍ (മതിലുകള്‍, നിഴല്‍കൂത്ത്‌), ലെനിന്‍ രാജേന്ദ്രന്‍ (മീനമാസത്തിലെ സൂര്യന്‍), ഹരിഹരന്‍ (പഞ്ചാഗ്നി), ഭരതന്‍ (വെങ്കലം, ചമയം, അമരം, കേളി), ഭരത്‌ ഗോപി (ഞാറ്റൊടി), പി.ടി.കുഞ്ഞുമുഹമ്മദ്‌ (ഗര്‍ഷോം, മഗ്‌രീബ്‌), പ്രിയനന്ദന്‍ (നെയ്‌ത്തുകാരന്‍, പുലിജന്മം), ലോഹിതദാസ്‌ (കാരുണ്യം), കമല്‍ (കൈക്കുടന്ന നിലാവ്‌)ജോര്‍ജ്‌ കിത്തു (ആധാരം), വേണു നാഗവള്ളി (ലാല്‍സലാം, രക്തസാക്ഷികള്‍ സിന്ദാബാദ്‌, കിഴക്കുണരും പക്ഷി), ഷാജി കൈലാസ്‌ (ദി കിംഗ്‌, ശിവം), സിബിമലയില്‍ (കാണാക്കിനാവ്‌, ദശരഥം, ആകാശദൂത്‌, ധനം, കിരീടം, മാലയോഗം, കമലദളം), ജയരാജ്‌ (താലോലം), സത്യന്‍ അന്തിക്കാട്‌ (തൂവല്‍കൊട്ടാരം, ഇരട്ടക്കുട്ടികളുടെ അച്ഛന്‍, കനല്‍കാറ്റ്‌) വരവേല്‍പ്പ്‌), അനില്‍ ബാബു (അച്ഛന്‍ കൊമ്പത്ത്‌, അമ്മ വരമ്പത്ത്‌), ജോഷി (റണ്‍വേ), തമ്പി കണ്ണന്താനം(നാടോടി), ഐ വി ശശി (ഇന്‍സ്‌പെക്‌ടര്‍ ബല്‍റാം), ജോണി ആന്റണി (കൊച്ചി രാജാവ്‌, സൈക്കിള്‍, സി.ഐ.ഡി. മൂസ അങ്ങനെ പോകുന്നു മുരളിയുടെ അഭിനയപ്രതിഭ അറിഞ്ഞ സംവിധായകര്‍... രാജസേനന്റെ പുതിയ ചിത്രമായ `ഭാര്യ ഒന്ന്‌ മക്കള്‍ മൂന്നി'ല്‍ ശിവജി ഗുരുവായൂര്‍ അവതരിപ്പിച്ച അച്ഛന്‍ വേഷവും മുരളിക്കായി മാറ്റിവച്ചിരുന്നതായിരുന്നു. ചില കാരണങ്ങളാല്‍ അദ്ദേഹം ആ കാഥാപാത്രത്തെ മാറ്റിവയ്‌ക്കുകയായിരുന്നു. &lt;/div&gt;&lt;div&gt;കിംഗിലെ എം പി ജയകൃഷ്‌ണന്‍, അച്ഛന്‍ കൊമ്പത്ത്‌ അമ്മ വരമ്പത്ത്‌, കാരുണ്യം, തുടങ്ങി നിരവധി ചിത്രങ്ങളിലെ അച്ഛന്‍ വേഷങ്ങള്‍, ആധാരത്തിലെ ഉപ്പന്‍ രാഘവന്‍, ജനത്തിലെ സഖാവ്‌, ലാല്‍സലാത്തിലെ സഖാവ്‌ ഡി.കെ., പഞ്ചാഗ്നിയിലെ ശേഖരന്‍, മാലയോഗത്തിലെ ചെത്തുകാരന്‍, ശിവത്തിലെ രാഷ്‌ട്രീയക്കാരന്‍, വെങ്കലത്തിലെ മൂശാരി, ചമയത്തിലെ നാടകആശാന്‍, അമരത്തിലെ അരയന്‍... മുരളി മികച്ചതാക്കിയ നിരവധി കഥാപാത്രങ്ങളുണ്ട്‌.&lt;/div&gt;&lt;div&gt;വാല്‍ക്കഷണം:മുരളിയെന്ന നടന്റെ ആശുപത്രിക്കുള്ളിലെ അന്ത്യോപചാകരംഗങ്ങള്‍ ടി വിയില്‍ കണ്ടു. ഇവിടെ നമ്മുടെ മാധ്യമരാജക്കന്‍മാര്‍ `തത്സമയം' ദൃശ്യങ്ങളെത്തിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ പറഞ്ഞുകൊള്ളട്ടെ. താടിരോമങ്ങള്‍ നിറഞ്ഞ കറുത്തിരുണ്ടമുഖത്തോടെ കിടന്ന മുരളിയുടെ നിശ്ചലദൃശ്യം ക്ലോസപ്പായി കാണിച്ചു നമ്മുടെ മാധ്യമങ്ങള്‍.... കൊച്ചുകുട്ടികളുള്‍പ്പെട്ടെ കോടിക്കണക്കിന്‌ മലയാളികളുടെ ഹൃദയത്തില്‍ വേദനയുണര്‍ത്തിയ രംഗം.... പിന്നീട്‌ താടിയെടുത്ത്‌ `വൃത്തി' (ആ വാക്ക്‌ ഞാന്‍ ഉപയോഗിച്ചുപോവുകയാണ്‌) യാക്കിയ മുഖവും.. ആശുപത്രിക്കുള്ളിലെ മൃതദേഹത്തിന്റെ ദൃശ്യങ്ങളെടുത്ത്‌ `ഫസ്റ്റ്‌ വിഷ്വല്‍സ്‌' എന്ന സബ്‌ ടൈറ്റിലോടെ നമ്മുടെ സ്വീകരണമുറികളിലെത്തിക്കുമ്പോള്‍ മാധ്യമങ്ങള്‍ കാണുന്ന പ്രേക്ഷകനുണ്ടാകുന്ന ഇത്തരം മാനസിക വൃഥകള്‍ ശ്രദ്ധിക്കണം. കാരണം ഒരു മൃതദേഹം `പൊതുദര്‍ശനത്തി'ന്‌ വയ്‌ക്കും മുമ്പ്‌ മൃതദേഹത്തിന്റെ വിഷ്വല്‍സ്‌ കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. `ആദരാജ്ഞലി' എന്ന്‌ സബ്‌ ടൈറ്റിലിട്ട്‌ അന്തരിച്ച ഏതെങ്കിലും പ്രമുഖ വ്യക്തിയുടെ ചിത്രവുമായി സ്‌ക്രീനിലെ സൈഡില്‍ പ്രദര്‍ശിപ്പിച്ചിട്ട്‌ ടെലിവിഷന്‍ പരിപാടിയായി അര്‍ദ്ധനഗ്നകളായ യുവതികളുടെ നൃത്തരംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ആഭാസരംഗങ്ങള്‍ കാണിക്കുന്ന മാധ്യമരാജാക്കന്‍മാര്‍ക്ക്‌ ഇതൊന്നും അത്ര വലിയ തെറ്റായി തോന്നില്ലെന്നറിയാം.. &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6816182372044252997-5165231787261773105?l=rajagopaltvm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rajagopaltvm.blogspot.com/feeds/5165231787261773105/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6816182372044252997&amp;postID=5165231787261773105' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/5165231787261773105'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/5165231787261773105'/><link rel='alternate' type='text/html' href='http://rajagopaltvm.blogspot.com/2009/08/blog-post.html' title='അഭിനയ കരുത്തിന്‌ തിരശ്ശീല വീഴുമ്പോള്‍'/><author><name>തിരോന്തരം പുപ്പുലി</name><uri>http://www.blogger.com/profile/09400571635112259007</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_FJT7PSgkEZg/SnuzVTLGTwI/AAAAAAAAAlA/-a78KsGac4Q/s72-c/220px-Murali_Actor.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-6816182372044252997.post-7413073029211970113</id><published>2009-08-01T09:50:00.000+05:30</published><updated>2009-08-01T09:59:26.992+05:30</updated><title type='text'>കാണം വിറ്റും.....</title><content type='html'>&lt;a href="http://2.bp.blogspot.com/_FJT7PSgkEZg/SnPEPDCITCI/AAAAAAAAAk4/fQErpCg3iDs/s1600-h/gold.jpg"&gt;&lt;img id="BLOGGER_PHOTO_ID_5364847343919713314" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 241px; CURSOR: hand; HEIGHT: 320px" alt="" src="http://2.bp.blogspot.com/_FJT7PSgkEZg/SnPEPDCITCI/AAAAAAAAAk4/fQErpCg3iDs/s320/gold.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;`ചേട്ടാ... മൂന്നാം തീയതി ആടിപ്പെരുക്കാണ്‌... സ്വര്‍ണ്ണം വാങ്ങിക്കാന്‍ നല്ല ദിവസമാണെന്ന്‌ പത്രത്തിലൊണ്ട്‌. ഈ പരസ്യമൊന്ന്‌ നോക്കിക്കെ...' രാവിലെ പെണ്‍പുലിയുടെ വിളികേട്ടുകൊണ്ടാണ്‌ പുപ്പുലി ഉറക്കമെണീറ്റത്‌. പത്രം മടക്കി അവള്‍ കയ്യില്‍ വച്ചിട്ടുമുണ്ട്‌. &lt;/div&gt;&lt;div&gt;ഞാന്‍ എണീറ്റു. പത്രത്തില്‍ നോക്കിയപ്പോള്‍ അവസാനപേജില്‍ കാണുന്നു ഒരു സുന്ദരിയുടെ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ചിത്രം. മൂന്നാംതീയതി തിങ്കളാഴ്‌ച സ്വര്‍ണം വാങ്ങിയാല്‍ `അനുഗ്രഹങ്ങളുടെ പുണ്യം' ഉണ്ടാകുമത്രേ. സര്‍വ്വൈശ്വര്യങ്ങളും സമൃദ്ധിയും വര്‍ഷം മുഴുവന്‍ ഉണ്ടാകുമത്രേ. തിരക്കൊഴിവാക്കാന്‍ അഡ്വാന്‍സ്‌ ബുക്കിംഗുമുണ്ട്‌. ഞാന്‍ പറഞ്ഞു. `ടീയേ... ഈ കര്‍ക്കിടകമാസം നല്ല കാര്യങ്ങള്‍ക്കൊന്നും പറ്റിയതല്ലന്നല്ലേ... നമ്മള്‍ കല്യാണങ്ങളൊന്നും നടത്താറില്ലല്ലോ കര്‍ക്കിടകത്തില്‍... അതുകൊണ്ട്‌ ഇപ്പോള്‍ സ്വര്‍ണ്ണമൊന്നും വേണ്ട.... കര്‍ക്കിടകത്തില്‍ സ്വര്‍ണ്ണംവാങ്ങിച്ചാല്‍ ദോഷമാണ്‌ മോളേ...' മോളേന്നൊള്ള വിളിയിലെങ്കിലും ഒതുങ്ങുമെന്ന്‌ കരുതി. &lt;/div&gt;&lt;div&gt;`അതൊക്കെ അന്ധവിശ്വാസമാണ്‌ ചേട്ടാ. കര്‍ക്കിടകത്തില്‍ നല്ല കാര്യങ്ങള്‍ നടത്താറില്ലേ... കര്‍ക്കിടകവാവ്‌... അന്ന്‌ നമ്മള്‍ സദ്യ ഉണ്ടാക്കാറില്ലേ... കര്‍ക്കിടക കഞ്ഞി... നിറപുത്തരി... അങ്ങനെ എന്തെല്ലാം നല്ല കാര്യങ്ങളാണുള്ളത്‌... ഈ പരസ്യം കണ്ടില്ലേ...' ഭാര്യയുടെ ലോകവിവരത്തില്‍ പുപ്പുലിയ്‌ക്ക്‌ `അഭിമാനം' തോന്നി. &lt;/div&gt;&lt;div&gt;`യെടീ... ഇന്നലത്തെ പത്രത്തിലല്ലേ വരലക്ഷ്‌മീ വൃതമെന്ന്‌ പറഞ്ഞ്‌ പരസ്യം കണ്ടത്‌....അതുകൊണ്ട്‌ ഇന്നലെ സ്വര്‍ണം വാങ്ങിച്ചാല്‍ കൊള്ളാമെന്ന്‌ നീ പറഞ്ഞു. മാസാവസാനമല്ലേ കാശില്ലെന്ന്‌ ഇന്നലെ ഞാന്‍ പറഞ്ഞില്ലേ... എന്നിട്ട്‌ ഒന്നാംതീയതി നേരം വെളുക്കുന്നതിന്‌ മുമ്പ്‌ അടുത്ത നമ്പരുമായി ഇറങ്ങീരിക്കയാണല്ലേ...' &lt;/div&gt;&lt;div&gt;`ഇതൊന്നും ഞാന്‍ പറയുന്നതല്ലല്ലോ... പത്രത്തില്‍ കാണുന്നതല്ലേ... അല്ല നിങ്ങള്‍ക്ക്‌ ഇങ്ങനെയൊക്കെയങ്ങ്‌ തട്ടീംമുട്ടിം കഴിഞ്ഞാല്‍ മതിയല്ലോ... ഐശ്വര്യവും സമൃദ്ധിയും വേണമെന്ന്‌ തോന്നല്‍ വേണ്ടേ... ഈ മനുഷ്യന്റെ കൂടെയുള്ള ജീവിതം മടുത്തു ദൈവമേ... നല്ല കാര്യങ്ങളെന്തെങ്കിലും പറഞ്ഞാല്‍ തലയില്‍ കേറില്ല...'`നിനക്കിപ്പം സ്വര്‍ണ്ണം വേണോ... വാങ്ങിച്ചുതരാം... കെറുവിക്കാതെ... പക്ഷേ കാശ്‌ എവിടുന്ന്‌...' &lt;/div&gt;&lt;div&gt;`ഇന്ന്‌ ഒന്നാം തീയതിയല്ലേ... ശമ്പളം കിട്ടില്ലേ.. അതിന്‌ വാങ്ങിക്കണം...&lt;/div&gt;&lt;div&gt;`എടീ അപ്പം ഈ മാസത്തെ ചെലവോ... സ്വര്‍ണ്ണം വാങ്ങിച്ചാല്‍ ചെലവ്‌ ഓടണ്ടേ...പാല്‍ക്കാശ്‌, പത്രക്കാശ്‌, നെറ്റ്‌ കാശ്‌, ലോണ്‍, പെട്രോള്‍... ആഹാരം... ഇങ്ങനെ എന്തെല്ലാം ചെലവാണ്‌...'&lt;/div&gt;&lt;div&gt;`നിങ്ങള്‍ക്ക്‌ എപ്പഴും ഈ ചെലവിന്റെ കണക്ക്‌ മാത്രമേ പറയാനുള്ളു... ഞാന്‍ പറയുന്നത്‌ ശ്രദ്ധിച്ച്‌ കേള്‍ക്ക്‌ മനുഷ്യനേ... ഈ 25-ാം തീയതിക്ക്‌ മുമ്പ്‌ അടുത്തമാസത്തെ ശമ്പളം കിട്ടില്ലേ... പിന്നെ ബോണസ്‌.. ഇപ്പം കുറച്ച്‌ സ്വര്‍ണ്ണം വാങ്ങിയിട്ട്‌ കുറച്ച്‌ കടം ആരോടെങ്കിലും വാങ്ങിച്ചാലും കുഴപ്പമില്ല. 25-ാം തീയതി കഴിഞ്ഞ്‌ തിരിച്ച്‌ കൊടുക്കാമല്ലോ.. ഐശ്വര്യം വരുന്ന കാര്യമായതു കൊണ്ടാണിത്‌ പറയുന്നത്‌. പിന്നെ ഇപ്പം സ്വല്‍പ്പം ഉരുപ്പടി വാങ്ങിച്ചുതന്നാല്‍.. ഓണത്തിന്‌ സാരിവേണം, ചുരിദാര്‍ വേണമെന്നു പറഞ്ഞ്‌ ഞാന്‍ ബഹളം വയ്‌ക്കില്ല... പിന്നെ മോന്‌ ഓണക്കോടിയെടുക്കുമ്പോള്‍ എനിക്കെന്തെങ്കിലും വാങ്ങിത്തന്നാല്‍ `വേണ്ട' എന്നു ഞാന്‍ പറയില്ല..'&lt;/div&gt;&lt;div&gt;&lt;span class=""&gt;സംഭാഷണം&lt;/span&gt; ഇത്രയുമായപ്പോഴാണ്‌ `കാണം വിറ്റും ഓണം ഉണ്ണണം' എന്ന വാക്യം പുപ്പുലിക്ക്‌ ഓര്‍മ്മ വന്നത്‌. ഇക്കണക്കിനാണെങ്ങില്‍ മിക്കവാറും എത്ര കാശ്‌ കിട്ടിയാലും സാധാരണക്കാരന്‌ `ഓണം കഴിഞ്ഞ്‌ ഉണ്ണാന്‍ കാണം വില്‍ക്കേണ്ടി വരും'. ഇപ്പം സ്വര്‍ണ്ണ കമ്പനികളുടെ പരസ്യം, മൊബൈല്‍ കാരും തുടങ്ങി. ഉടനെ വരും ടി വി കമ്പനിക്കാരും തുണിക്കടക്കാരും. അതും കൂടിയാകുമ്പോള്‍ പാവപ്പെട്ടവന്റെ കാശ്‌ ഇവന്റെ പാക്കറ്റിലാവും. പണം നേരത്തെയടിക്കാനുള്ള `സ്വര്‍ണ്ണക്കടക്കാരന്റെ പുത്തി'യല്ലേ ഈ വരലക്ഷ്‌മി വൃതവും ആടിപ്പെരുക്കുമെന്നൊരു ചിന്തയും പുപ്പുലിക്ക്‌ തോന്നാതിരുന്നില്ല. സെപ്‌തംബര്‍ രണ്ടാം തീയതി ഓണത്തിന്‌ മുമ്പ്‌ കൈയ്യില്‍ കിട്ടുന്ന ശമ്പളവും ബോണസും മൊത്തോം അടിച്ചുതീര്‍ക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഭൂലോക പുലികളോട്‌ പുപ്പുലിക്ക്‌ ഒന്നേ പറയാനുള്ളു. ഓണം കഴിഞ്ഞ്‌ 28 ദിവസം ബാക്കിയുണ്ട്‌ സെപ്‌തംബറില്‍... പണ്ടത്തെ ആള്‍ക്കാര്‍ പറയും കര്‍ക്കിടകമാണ്‌ പഞ്ഞകാലമെന്ന്‌. പക്ഷേ ഓണംകഴിഞ്ഞ്‌ ആ ഇംഗ്ലീഷ്‌ മാസം ബാക്കിയുള്ള ദിവസമാണ്‌ യഥാര്‍ത്ഥ `പഞ്ഞകാലം.' &lt;/div&gt;&lt;div&gt;പിന്നെ ഒരു കണക്കിന്‌ സ്വര്‍ണം വാങ്ങിക്കുന്നതാണ്‌ നല്ലത്‌. കാരണം സെപ്‌തംബര്‍ രണ്ട്‌ കഴിഞ്ഞ്‌ ബുദ്ധിമുട്ട്‌ വരുമ്പോള്‍ പണയം വയ്‌ക്കാമല്ലോ.. രണ്ടു ദിവസം പട്ടിണികിടക്കുമ്പോള്‍ ഏത്‌ പെണ്ണുമ്പിള്ളയും കൈയ്യിലും കഴുത്തിലും കാതിലും കിടക്കുന്ന `ഐശ്വര്യവും സമ്പല്‍സമൃദ്ധിയും' ഊരിത്തരും. കെ.എസ്‌.എഫ്‌.ഇ.യിലേ മുത്തൂറ്റിലോ കൊണ്ടുപോയി പണയം വച്ച്‌ പച്ചരി വാങ്ങിക്കാന്‍... &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6816182372044252997-7413073029211970113?l=rajagopaltvm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rajagopaltvm.blogspot.com/feeds/7413073029211970113/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6816182372044252997&amp;postID=7413073029211970113' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/7413073029211970113'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/7413073029211970113'/><link rel='alternate' type='text/html' href='http://rajagopaltvm.blogspot.com/2009/07/blog-post_31.html' title='കാണം വിറ്റും.....'/><author><name>തിരോന്തരം പുപ്പുലി</name><uri>http://www.blogger.com/profile/09400571635112259007</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_FJT7PSgkEZg/SnPEPDCITCI/AAAAAAAAAk4/fQErpCg3iDs/s72-c/gold.jpg' height='72' width='72'/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-6816182372044252997.post-7123262777037348542</id><published>2009-07-26T12:20:00.000+05:30</published><updated>2009-07-26T12:26:15.181+05:30</updated><title type='text'>പിള്ളരെ പിടിക്കാന്‍ വന്ന ഭൂതം</title><content type='html'>&lt;div&gt;&lt;/div&gt;&lt;span class=""&gt;&lt;a href="http://1.bp.blogspot.com/_FJT7PSgkEZg/Smv94Bjn6zI/AAAAAAAAAkw/m753wY6knJA/s1600-h/mammootty-19-03-09.jpg"&gt;&lt;img id="BLOGGER_PHOTO_ID_5362658920247061298" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 195px; CURSOR: hand; HEIGHT: 140px" alt="" src="http://1.bp.blogspot.com/_FJT7PSgkEZg/Smv94Bjn6zI/AAAAAAAAAkw/m753wY6knJA/s320/mammootty-19-03-09.jpg" border="0" /&gt;&lt;/a&gt;കൂട്ടികളെ&lt;/span&gt; പിടിച്ചാല്‍ കൂടുംബത്തോടെ തീയറ്ററിലെത്തുമെന്ന വിശ്വാസത്തില്‍ നിന്നും സൃഷ്‌ടിക്കപ്പെടുന്ന ചിത്രങ്ങളുടെ കൂട്ടത്തിലുള്ളതാണ്‌ ഇപ്പോള്‍ തീയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന പട്ടണത്തില്‍ ഭൂതവും. `&lt;strong&gt;&lt;span style="color:#000000;"&gt;ഇതിലൊരു കഥയുണ്ട്‌ ഒരു കെട്ടുകഥ'&lt;/span&gt;&lt;/strong&gt; എന്ന പരസ്യവാചകവുമായാണ്‌ ഈ പട്ടണത്തില്‍ ഭൂതം തീയേറ്ററുകളിലെത്തിയത്‌. ആ പരസ്യവാചകം ശരിവയ്‌ക്കുന്ന രീതിയില്‍ തന്നെയാണ്‌ ഈ ചിത്രത്തിന്റെ കഥയും. മൈ ഡിയല്‍ കുട്ടിച്ചാത്തന്‍, സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി, ഉണ്ണികളേ ഒരു കഥപറയാം തുടങ്ങിയ പഴയ സിനിമകളുടെ കഥാസന്ദര്‍ഭങ്ങള്‍ `കെട്ടി'യുണ്ടാക്കിയ `കഥ'യാണ്‌ ഭൂതത്തിന്റേത്‌. മമ്മൂട്ടി അവതരപ്പിക്കുന്ന ഇരട്ട വേഷങ്ങളായ ഭൂതവും ജിമ്മി എന്ന ബൈക്ക്‌ അഭ്യാസിയുമാണ്‌ ചിത്രത്തിന്റെ പ്രധാന സവിശേഷതകള്‍. കുട്ടികളെ രസിപ്പിക്കുക എന്ന സി ഐ ഡി മൂസ എന്ന ചിത്രത്തില്‍ തുടങ്ങിയ `ദൗത്യം' ഈ ചിത്രത്തിലും സംവിധായകന്‍ ജോണി ആന്റണി ആവര്‍ത്തിച്ചിട്ടുണ്ട്‌. മാസ്‌ പുള്ളര്‍ എന്ന നിലയില്‍ ഒരു പരിധി വരെ `കുടുംബങ്ങളെ തീയറ്ററിലെത്തിക്കാന്‍' ഭൂതത്തിന്‌ കഴിയുന്നുമുണ്ട്‌.പഴയ `ഭൂത-കുട്ടിച്ചാത്തന്‍' ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഭൂതത്തെ കൂടി കോമാളിവല്‍ക്കരിക്കുകയാണ്‌ ഈ ചിത്രത്തിലൂടെ ജോണി ആന്റണിയും സിബി കെ.തോമസ്‌- ഉദയകൃഷ്‌ണയും ചെയ്‌തിരിക്കുന്നത്‌. നേരത്തെയിറങ്ങിയ ഞാന്‍ ഗന്ധര്‍വന്‍, മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, ശ്രീമാന്‍ സാക്ഷാല്‍ ചാത്തുണ്ണി, ആയുഷ്‌കാലം തുടങ്ങിയ `ഭൂത-ഗന്ധര്‍വ്വ' ചിത്രങ്ങള്‍ക്കുള്ള ഒരു `ലൈഫ്‌' ഇല്ലാതെ പോകുന്നതും അതുകൊണ്ട്‌ തന്നെയാണ്‌. ഭൂതമായി എത്തുന്ന മമ്മൂട്ടിയുടെ ശബ്‌ദം കോമഡിക്കുവേണ്ടി സൃഷ്‌ടിക്കപ്പെട്ടതാണെങ്കിലും അതുണ്ടാക്കുന്ന അലോസരം വളരെ വലുതാണ്‌. സര്‍ക്കസ്‌ കമ്പനി മുതലാളിയായ ഫിലിപ്പോസിന്റെ കൊലപാതകവും ആ കൊലപാതകക്കേസില്‍ അകപ്പെട്ട്‌ ജിമ്മി എന്ന ബൈക്ക്‌ അഭ്യാസി ജയിലിലാകുന്നതും ജിമ്മിയെ രക്ഷിക്കാന്‍ വേണ്ടി സര്‍ക്കസിലെ ജിമ്മിയുടെ കൂട്ടുകാര്‍ ഭൂതത്തിന്റെ സഹായം തേടുന്നതുമാണ്‌ ചിത്രത്തിന്റെ പ്രധാന കഥ. മന്ത്രവാദിയുടെ കൈയ്യിലുള്ള കുപ്പിയില്‍ നിന്നും ഭൂതം സര്‍ക്കസ്‌ ടെന്റിലെത്തുന്നതു പോലുള്ള ധാരാളം അവിശ്വസനീയമായ `കെട്ടുകഥ'കള്‍ നിറഞ്ഞതാണ്‌ സിനിമ. കോമഡി, ഡാന്‍സ്‌ തുടങ്ങി മമ്മൂട്ടിക്ക്‌ വഴങ്ങാത്ത പല `സംഗതി'കളും ചെയ്യാന്‍ അദ്ദേഹം നടത്തുന്ന ശ്രമം പാളിപോകുന്നത്‌ എടുത്തുപറയേണ്ടതാണ്‌. മികച്ച കഥാപാത്രങ്ങള്‍ ചെയ്‌ത്‌ മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന മഹാനടന്‍ ഇത്തരം ഒരു `കുട്ടിക്കളി'ക്ക്‌ തുനിഞ്ഞതിന്റെ പൊരുള്‍ ചിത്രം കണ്ടിരിക്കുന്ന പ്രേക്ഷകന്‌ മനസ്സിലാകുന്നില്ല. സിനിമയിലെ ആക്ഷന്‍ രംഗങ്ങളില്‍ താരങ്ങള്‍ കാണിക്കുന്ന ഗിമ്മിക്കുകള്‍ പൊളിക്കാനുള്ള ഒരു ശ്രമം ചിത്രത്തില്‍ സുരാജ്‌ വെഞ്ഞാറമൂടിന്റെ `ഇന്‍ട്രഡക്ഷന്‍' രംഗത്ത്‌ തന്നെ കാണാം. സൂപ്പര്‍താരങ്ങളുടെ ഇടി കൊണ്ട്‌ വീഴുന്നതിനെക്കാള്‍ `എഫക്‌ടോ'ടെ സുരാജിന്‌ വില്ലന്‍മാരെ അടിച്ചു വീഴ്‌ത്താന്‍ കഴിയുന്നു. ഇത്‌ പിന്നീടുള്ള ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളെ ബാധിക്കുന്നുമുണ്ട്‌. അതുപോലെ എന്തിനും ഏതിലും ഗ്രാഫിക്‌സ്‌ കാണിക്കുന്നതും ഡ്യൂപ്പിട്ട്‌ ചെയ്‌തിട്ട്‌ `തല'വെട്ടിക്കയറ്റി `മോര്‍ഫിംഗ്‌' ചെയ്‌തിരിക്കുന്നതും ചിത്രം കാണുന്ന കൊച്ചുകുട്ടികള്‍ക്കുപോലും മനസ്സിലാവുന്ന രീതിയിലായിപ്പോയി. നായികയായ കാവ്യാമാധവന്‌ അതികമൊന്നും ചെയ്യാനില്ലായിരുന്നു. സുരാജ്‌ വെഞ്ഞാറമൂട്‌, സലീം കുമാര്‍, ഇന്നസെന്റ്‌, ഉണ്ടപക്രു എന്നിവര്‍ക്കും മമ്മൂട്ടിയുടെ ഭൂതത്തിനും തീയേറ്ററില്‍ ചിരി സൃഷ്‌ടിക്കാന്‍ കഴിയുന്നുണ്ട്‌. പക്ഷേ കുട്ടികള്‍ക്ക്‌ കാണാനായി നിര്‍മ്മിച്ച ചിത്രത്തില്‍ കുട്ടികള്‍ക്കുവേണ്ടി സൃഷ്‌ടിച്ച കോമഡികള്‍ ചിത്രത്തിലില്ല. ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെയും അശ്ലീല ചുവയുള്ള പദങ്ങളിലൂടെയുമുള്ള കോമഡിയാണ്‌ ചിത്രത്തില്‍ കൂടുതലും. പിന്നെ എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത അവസാനം `ഭൂതം' തിരിച്ചുപോകുന്നില്ല എന്നതാണ്‌. മറ്റൊരുലോകത്തേക്ക്‌ തിരിച്ചുപോകുന്ന ഭൂതത്തെയും കുട്ടിച്ചാത്തനെയും ഗന്ധര്‍വ്വനേയുമാണ്‌ സാധാരണ ഇത്തരം ചിത്രങ്ങളില്‍ പ്രേക്ഷകര്‍ ക്ലൈമാക്‌സില്‍ കാണുന്നത്‌. ഇവിടെ ഭൂതം തെരുവുസര്‍ക്കസിലെ സ്റ്റേജ്‌ പരിപാടിയില്‍ ജോണിയോടൊപ്പം നൃത്തം ചെയ്യുമ്പോഴാണ്‌ ചിത്രം പൂര്‍ത്തിയാകുന്നത്‌. ചിത്രത്തില്‍ പലപ്പോഴും കാണിക്കുന്ന വയലന്‍സ്‌ രംഗങ്ങളും കുട്ടികള്‍ക്ക്‌ കാണാന്‍ കഴിയുന്നവയല്ല. ഭിഷാടന മാഫിയയില്‍ അകപ്പെട്ട കുട്ടികളോടു ചെയ്യുന്ന ക്രൂരതകളും സര്‍ക്കസ്‌ മുതലാളിയുടെ കൊലയും ചതിയും വഞ്ചനയുമെല്ലാം ഇത്തരം ഒരു ചിത്രത്തില്‍ നിന്നും ഒഴിവാക്കേണ്ടതായിരുന്നു. ടോം ആന്റ്‌ ജെറിയും ഡൊണാള്‍ഡ്‌ ഡക്കും മലയാളത്തില്‍ ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുന്ന മഞ്ചാടിയും പൂപ്പിയുമൊക്കെ കണ്ട്‌ സമയം കളയുന്ന കുരുന്നുകള്‍ക്കിടയില്‍ ഇത്തരമൊരു ചിത്രം `കുട്ടികള്‍ക്കുവേണ്ടിയുള്ളത്‌' എന്ന പേരില്‍ ഇറക്കിയത്‌ അപരാധമാണ്‌. കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ കമ്മിറ്റിക്ക്‌ `ഒരു നല്ല കുട്ടികളുടെ ചിത്ര'ത്തെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ ഒരു സാഹചര്യത്തില്‍ നമ്മുടെ സൂപ്പര്‍ താരങ്ങളും സൂപ്പര്‍ സംവിധായകരും കുട്ടികളുടെ ചിത്രങ്ങളുമായി രംഗത്തുവരേണ്ടത്‌ അത്യാവശ്യമാണ്‌. സൂപ്പര്‍താരങ്ങളുടെ അഭാവത്തില്‍ കുട്ടികള്‍ക്കു വേണ്ടിയിറങ്ങുന്ന ചിത്രങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്‌ ചെയ്യുന്നത്‌. കുട്ടികള്‍ക്കായുള്ള ചിത്രങ്ങളില്‍ സഹകരിക്കാന്‍ വല്ലപ്പോഴും സൂപ്പര്‍താരങ്ങളെത്തുമെങ്കില്‍ ഇവയെടുക്കാന്‍ മികച്ച സംവിധായകര്‍ തയ്യാറാവുമെങ്കില്‍ ഒരു പക്ഷേ മലയാളത്തില്‍ വേരറ്റുകൊണ്ടിരിക്കുന്ന `കുട്ടികളുടെ സിനിമ'കള്‍ തിരിച്ചുവരും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6816182372044252997-7123262777037348542?l=rajagopaltvm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rajagopaltvm.blogspot.com/feeds/7123262777037348542/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6816182372044252997&amp;postID=7123262777037348542' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/7123262777037348542'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/7123262777037348542'/><link rel='alternate' type='text/html' href='http://rajagopaltvm.blogspot.com/2009/07/blog-post_25.html' title='പിള്ളരെ പിടിക്കാന്‍ വന്ന ഭൂതം'/><author><name>തിരോന്തരം പുപ്പുലി</name><uri>http://www.blogger.com/profile/09400571635112259007</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_FJT7PSgkEZg/Smv94Bjn6zI/AAAAAAAAAkw/m753wY6knJA/s72-c/mammootty-19-03-09.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6816182372044252997.post-121207611500355098</id><published>2009-07-18T14:42:00.000+05:30</published><updated>2009-07-18T14:49:04.396+05:30</updated><title type='text'>വിവാദങ്ങള്‍ ഉണ്ടാകുന്നത്‌</title><content type='html'>&lt;strong&gt;&lt;span style="font-size:130%;"&gt;&lt;span style="color:#990000;"&gt;&lt;span class=""&gt;സമരമുറ തെറ്റിച്ച്‌&lt;/span&gt; രോഗിക്ക്‌ പേവാര്‍ഡ്‌; ഡോക്‌ടറുടെ നടപടി വിവാദമായി&lt;/span&gt;&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;span style="color:#990000;"&gt;തിരുവനന്തപുരം: രോഗികളുടെ പേ വാര്‍ഡ്‌ പ്രവേശനം ഉള്‍പ്പെടെയുള്ളവ നിര്‍ത്തിവച്ച്‌ ശമ്പള പരിഷ്‌ക്കരണം ആവശ്യപ്പെട്ട്‌ മെഡിക്കല്‍ കോളേജ്‌ ഡോക്‌ടര്‍മാര്‍ ചട്ടപ്പടി സമരം തുടരുന്നതിനിടെ ഒരു രോഗിക്ക്‌ പേ വാര്‍ഡ്‌ അനുവദിച്ച ഡോക്‌ടറുടെ നടപടി വിവാദമായി. മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗം തീവ്രപരിചരണയൂണിറ്റില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ പേരിലാണ്‌ ഇന്നലെ പേ വാര്‍ഡ്‌ നല്‍കിയത്‌. കെ.എച്ച്‌.ആര്‍.ഡബ്ല്യു. സൊസൈറ്റി പേ വാര്‍ഡിലെ 408-ാം നമ്പര്‍ മുറിയാണ്‌ കാര്‍ഡിയോളജി വിഭാഗം അസോസിയേറ്റ്‌ പ്രഫസറുടെ അനുമതിയോടെ രോഗിക്ക്‌ അനുവദിച്ചത്‌. രോഗി തീവ്രപരിചരണ യൂണിറ്റില്‍ തുടരുകയാണെങ്കിലും ബന്ധുക്കള്‍ മുറി ഉപയോഗിച്ച്‌ തുടങ്ങിയതായി ജീവനക്കാര്‍ പറഞ്ഞു.&lt;/span&gt;&lt;br /&gt;&lt;span style="color:#990000;"&gt;കെ.ജി.എം.സി.ടിയുടെ നേതൃത്വത്തില്‍ ജൂലൈ രണ്ടിനാണ്‌ മെഡിക്കല്‍ കോളജ്‌ ഡോക്‌ടര്‍മാര്‍ ചട്ടപ്പടി സമരം ആരംഭിച്ചത്‌. സമരത്തിന്റെ ഭാഗമായി രണ്ടാഴ്‌ചയായി പേവാര്‍ഡുകള്‍ക്ക്‌ ഡോക്‌ടര്‍മാര്‍ ഒപ്പിട്ടുനല്‍കിയിരുന്നില്ല. മെഡിക്കല്‍ കോളേജ്‌, എസ്‌.എ.ടി. ആശുപത്രികളിലെ നൂറിലേറെ സൊസൈറ്റി പേ വാര്‍ഡുകള്‍ രോഗികളെ പ്രവേശിപ്പിക്കാത്തതുമൂലം ഒഴിഞ്ഞുകിടക്കുകയാണ്‌. പേ വാര്‍ഡ്‌ ലഭിക്കാത്തതിനാല്‍ നൂറോളം രോഗികള്‍ ഡിസ്‌ചാര്‍ജ്‌ വാങ്ങി പുറമെയുള്ള സ്വകാര്യ ആശുപത്രികളിലേക്കു മാറിയിരുന്നു. സമരം ശക്തമാക്കുമെന്ന്‌ ഡോക്‌ടര്‍മാര്‍ അവകാശപ്പെടുമ്പോള്‍ സമരമുറകളില്‍ നിന്നു വ്യതിചലിച്ചു വേണ്ടപ്പെട്ടവര്‍ക്ക്‌ പേ വാര്‍ഡ്‌ അനുവദിച്ച കെ.ജി.എം.സി.ടി.എ. അംഗം കൂടിയായ ഡോക്‌ടര്‍ക്കെതിരെ പ്രതിഷേധമുയര്‍ന്നു.&lt;/span&gt;&lt;br /&gt; മനോരമ ജൂലൈ 14 ന്‌ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയുടെ ആദ്യത്തെ 2 പാരഗ്രാഫുകളാണ്‌ മുകളില്‍ കൊടുത്തത്‌. ഈ വാര്‍ത്ത `വിവാദ'മായി കണ്ടത്‌ മനോരമയില്‍ മാത്രമാണ്‌. മലയാളത്തിലെ മറ്റു പത്രക്കാരൊന്നും ഇതിനെ `വിവാദ'മാക്കിയില്ല. കാര്‍ഡിയോളജി സംബന്ധമായി അസുഖം ബാധിച്ച ഒരു രോഗിക്ക്‌ പേ വാര്‍ഡ്‌ അനുവദിച്ചതിലെ `വിവാദം' ആണ്‌ മനോരമ പുറത്തുകൊണ്ടുവന്നത്‌. കാരണമെന്തായാലും ആരോഗ്യ സേവന പ്രവര്‍ത്തകര്‍ നടത്തുന്ന ഈ സമരത്തില്‍ പങ്കുകൊള്ളാതെ താന്‍ ചികിത്സിക്കുന്ന രോഗിക്ക്‌ ഒരു പേ വാര്‍ഡ്‌ അനുവദിക്കാന്‍ ആ ഡോക്‌ടര്‍ കാട്ടിയ ചങ്കൂറ്റത്തെ അഭിനന്ദിക്കുകയാണ്‌ നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍ ചെയ്യേണ്ടിയിരുന്നത്‌. പുപ്പുലിക്ക്‌ ഈ വാര്‍ത്ത കണ്ടപ്പോള്‍ `ചോര തിളയ്‌ക്കാന്‍' ഉണ്ടായ കാരണം കൂടി പറയാം... എന്നാലേ സംഭവം പൂര്‍ത്തിയാകൂ....&lt;br /&gt;എന്റെ അമ്മാവനെ ജൂലൈ ആറാം തീയതി രാത്രി മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ അഡ്‌മിറ്റ്‌ ചെയ്‌തു. വര്‍ഷങ്ങളായി ഹൃദയസംബന്ധമായ രോഗമുള്ള വ്യക്തിയാണ്‌ അദ്ദേഹം. നെഞ്ചുവേദനയും ശ്വാസംമുട്ടലുമായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള കാരണം. പകല്‍ സമയത്തും രാത്രിസമയത്തും രോഗിക്ക്‌ സഹായിയായി നിന്ന എനിക്ക്‌ മെഡിക്കല്‍ കോളേജില്‍ സമരത്തിന്റെ ഭാഗമായുണ്ടായ പല പ്രശ്‌നങ്ങള്‍ക്കും സാക്ഷിയാകേണ്ടിവന്നു. നേഴ്‌സും ജൂനിയര്‍ അല്ലെങ്കില്‍ സീനിയര്‍ ആയ ഡോക്‌ടേഴ്‌സും ഒരു ടീം ആയി നിന്നാല്‍ മാത്രമേ ഒരു ആശുപത്രിയിലെ പ്രവര്‍ത്തനം കാര്യക്ഷമമായി മുന്നോട്ടു പോകൂ. ജൂനിയര്‍ ഡോക്‌ടഴ്‌സിലും നഴ്‌സിംഗ്‌ സ്റ്റാഫിലും ഒരു നല്ല തലമുറ വളര്‍ന്നുവരുന്നുണ്ട്‌ എന്നത്‌ സത്യമാണ്‌. പക്ഷേ രോഗിക്കെന്തു സംഭവിച്ചാലും എനിക്ക്‌ മാസാമാസം ശമ്പളം കിട്ടുമല്ലോ എന്ന ചിന്താഗതിയില്‍ കഴിയുന്നവരാണ്‌ മെഡിക്കല്‍ കോളേജിലെ നല്ലൊരുശതമാനം ജീവനക്കാരും.&lt;br /&gt;ഹൃദയസംബന്ധമായ രോഗമുള്ള വ്യക്തിയായാണെന്ന നേരത്തെ ആശുപത്രിയില്‍ ചികിത്സിച്ചിട്ടുള്ള രേഖകളും മെഡിക്കല്‍ കോളജിലെ ഒരു സീനിയര്‍ കാര്‍ഡിയോളജിയില്‍ സ്‌പെഷ്യലൈസ്‌ ചെയ്യുന്ന ഡോക്‌ടറുടെ `സ്ഥിരം രോഗി'യാണെന്നുള്ള രേഖയും അഡ്‌മിഷന്‍ ചെയ്യുന്ന അവസരത്തില്‍ തന്നെ ഞങ്ങള്‍ മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ കാണിച്ചിരുന്നു. (ഡോക്‌ടര്‍മാരുടെ പേരുകളും രോഗിയുടെ പേരും മനപൂര്‍വ്വം ഒഴിവാക്കുന്നതാണ്‌.) പക്ഷേ ഒരു കാര്‍ഡിയോളി ഡോക്‌ടറുടെ ശ്രദ്ധ രോഗിയില്‍ പതിപ്പിക്കുന്നതിന്‌ പകരം പനി പോലുള്ള പകര്‍ച്ചവ്യാധികളുള്ള രോഗികളെ കിടത്തുന്ന 16-ാം വാര്‍ഡിലേക്ക്‌ രോഗിയെ അഡ്‌മിറ്റ്‌ ചെയ്യാനാണ്‌ അത്യാഹിതവിഭാഗത്തില്‍ നിന്നും നിര്‍ദ്ദേശം നല്‍കിയത്‌. ജനറല്‍ മെഡിസിനിലെ ചികിത്സയും നിര്‍ദേശിച്ചു. ആറാം തീയതി രാത്രിയോടെ 16-ാം വാര്‍ഡില്‍ അഡ്‌മിറ്റ്‌ ചെയ്‌തു. അവിടെ കാലുകുത്താന്‍ ഇടമില്ലാത്ത രീതിയില്‍ രോഗികള്‍. രണ്ടു കട്ടിലുകള്‍ക്കിടയിലെ തറയില്‍ മെഡിക്കല്‍ കോളേജിനു മുന്നിലെ കടയില്‍ നിന്ന്‌ വാങ്ങിയ പുല്‍പ്പായയില്‍ അമ്മാവനെ കിടത്തി. ഡോക്‌ടര്‍മാര്‍ നിര്‍ദ്ദേശിച്ച മരുന്നുകള്‍ കൊടുത്തു. ശ്വാസംമുട്ടലും നെഞ്ചുവേദനയും അസഹനീയമായ സമയത്തും ജൂനിയര്‍ ഡോക്‌ടര്‍മാരും നഴ്‌സുമാരും ചേര്‍ന്നുള്ള ഒരു `ടീം' രീതിയിലുള്ള ചികിത്സ ലഭിച്ചില്ല. അമ്മാവനേക്കാള്‍ കൂടുതല്‍ സീരിയസായ അടുത്തുകിടക്കുന്ന രോഗികള്‍ക്കു പോലും നല്ല ചികിത്സ ലഭിക്കുന്നില്ല. ആ സമയത്ത്‌ പരിചയമുള്ള ഒരു നേഴ്‌സിനോട്‌ ഈ പ്രവര്‍ത്തിയെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ വാചകം ഇതാണ്‌... `ഞങ്ങളുടെ സംഘടനക്കാര്‍ പറഞ്ഞിരിക്കുന്നത്‌ ഒരു ജോലിയും ചെയ്യരുതെന്നാണ്‌.... ഇത്രയും ചെയ്യുന്നത്‌ തന്നെ ഞങ്ങളുടെ കാരുണ്യം കൊണ്ടാണ്‌...'&lt;br /&gt;നൂറോളം രോഗികള്‍ കട്ടിലിലും താഴെ പായിലുമായി കിടക്കുന്ന 16-ാം വാര്‍ഡില്‍ മൂന്നോ നാലോ ജൂനിയര്‍ ഡോക്‌ടര്‍മാരും രണ്ടോ മൂന്നോ നഴ്‌സുമാരും മാത്രം.... അവരുടെ പരിമിതികള്‍ മനസിലായി... തല്‍ക്കാലം നഗരത്തിലെ കഴുത്തറുപ്പന്‍ സ്വകാര്യ ആശുപത്രികളിലേക്ക്‌ മാറ്റാന്‍ നിവൃത്തിയില്ലാത്തതിനാല്‍ അമ്മാവനെ അവിടെ തന്നെ കിടത്തി. രക്തപരിശോധനയ്‌ക്ക്‌ രക്തമെടുത്തു നല്‍കാന്‍ ജൂനിയര്‍ ഡോക്‌ടര്‍മാരുടെയും നഴ്‌സുമാരുടെയും മുന്നില്‍ കെഞ്ചേണ്ടി വന്നു പലതവണ... പരസ്‌പരം പഴിചാരുന്നതല്ലാതെ മറ്റൊരു രീതിയിലുള്ള പ്രതികരണം അവരില്‍ നിന്നുമുണ്ടായില്ല. വേദന കടിച്ചമര്‍ത്തിയും ചിലപ്പോള്‍ വേദനകൊണ്ട്‌ പുളഞ്ഞും ബുധനാഴ്‌ച രാവിലെ വരെ അമ്മാവന്‍ വാര്‍ഡില്‍ കിടന്നു. രാവിലെ നാല്‌ മണിക്ക്‌ ഞങ്ങള്‍ ബന്ധുക്കള്‍ക്ക്‌ ഒരു വലിയ വേദന നല്‍കിക്കൊണ്ട്‌ ആ മനുഷ്യന്റെ വേദന നിലച്ചു..... അതുവരെ ഒരു കാര്‍ഡിയോളി ഡോക്‌ടറുടെ ശ്രദ്ധ അമ്മാവനില്‍ പതിഞ്ഞില്ല. ഒരു പക്ഷേ നേരത്തെ ഒരു കാര്‍ഡിയോളജി ഡോക്‌ടറുടെ ശ്രദ്ധ പതിഞ്ഞിരുന്നെങ്കില്‍, മനോരമ വിവാദമാക്കിയതുപോലെ ഒരു കാര്‍ഡിയോളജിസ്റ്റ്‌ അമ്മാവനെ പേ വാര്‍ഡിലേക്കോ പേ വാര്‍ഡിനോട്‌ ചേര്‍ന്നുള്ള കാത്ത്‌ വാര്‍ഡിലേക്കോ മാറ്റിയിരുന്നെങ്കില്‍ ഞങ്ങള്‍ക്ക്‌ അമ്മാവനെ `ദയാവധ'ത്തിന്‌ വിട്ടുകൊടുക്കേണ്ടിവരില്ലായിരുന്നു.&lt;br /&gt; ഞാന്‍ നേരത്തെ പറഞ്ഞതുപോലെ ജൂനിയര്‍ ഡോക്‌ടര്‍മാരെയോ നഴ്‌സുമാരെയോ കുറ്റം പറയാന്‍ സാധിക്കില്ല. അവരുടെ പരിധിക്കപ്പുറമുള്ള രോഗികളെയാണ്‌ നിത്യവും കാണുന്നത്‌. വൈകിട്ട്‌ നാലുമണിതികയുമ്പോള്‍ വീട്ടിലെ മേശയിലെ ഡ്രോയര്‍ വലിച്ചുതുറന്ന്‌ പൊതിക്കെട്ടുകളായി കിട്ടുന്ന നോട്ടുകെട്ടുകള്‍കാത്ത്‌ ഇരിക്കുന്ന സീനിയര്‍ ഡോക്‌ടര്‍മാര്‍ക്കും ഈ സാധാരണക്കാരന്റെ വേദന അറിയേണ്ട ആവശ്യമില്ല... ഒരു രോഗി വിട്ടുപോയാല്‍ ആയിരം രോഗികള്‍ വരും... വിട്ടുപോകുന്ന ഓരോ രോഗിയും ഒരു കുടുംബത്തിന്റെ അത്താണിയാണെന്ന ചിന്തയുണ്ടാകുന്ന ഒരു തലമുറ വളര്‍ന്നുവരുന്നതുവരെ നാമെല്ലാം പറയുന്നതുപോലെ.... ഇവിടൊരിക്കലും നന്നാകില്ല......&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6816182372044252997-121207611500355098?l=rajagopaltvm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rajagopaltvm.blogspot.com/feeds/121207611500355098/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6816182372044252997&amp;postID=121207611500355098' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/121207611500355098'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/121207611500355098'/><link rel='alternate' type='text/html' href='http://rajagopaltvm.blogspot.com/2009/07/blog-post.html' title='വിവാദങ്ങള്‍ ഉണ്ടാകുന്നത്‌'/><author><name>തിരോന്തരം പുപ്പുലി</name><uri>http://www.blogger.com/profile/09400571635112259007</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-6816182372044252997.post-3503208882062156898</id><published>2009-06-27T13:16:00.000+05:30</published><updated>2009-06-27T13:28:06.763+05:30</updated><title type='text'>ചോദ്യം ചെയ്യേണ്ട ഉത്തരങ്ങള്‍</title><content type='html'>26 വെള്ളിയാഴ്ച. രാവിലെ എണീറ്റ് പതിവുപോലെ പുപ്പുലി പത്ര വായന തുടങ്ങി. മാതൃഭൂമി ദിനപത്രമാണ്. അടുത്ത വീട്ടില്‍ മാതൃഭൂമിയും എന്റെ വീട്ടില്‍ കേരള കൌമുദിയുമാണ് വരുത്തുന്നത്. അയല്‍പക്കത്തുക്കാരന്‍ ഉണരുന്നതിന് മുമ്പ് ഉണര്‍ന്നെണീറ്റ് മാതൃഭൂമികൂടി കൈക്കലാക്കി വായിക്കും. ആദ്യ പേജിലെ പകുതിക്കുശേഷം ഒരു ബോക്സില്‍ കുറച്ചു വാര്‍ത്തകള്‍ കണ്ടു. വായ്പ നിക്ഷേപം അനുപാതം എട്ട് ശതമാനം കുറഞ്ഞു, പാക് താലിബാന്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ഭീഷണി - ആന്റണി, വിഴിഞ്ഞം: സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നു, സൊമാലിയയില്‍ എം പിമാര്‍ നാടുവിട്ടു. എന്നിങ്ങനെ ചില തലക്കെട്ടുകള്‍. അതിനിടയില്‍ കൊമ്പലുകള്‍ (പെണ്‍പിള്ളേര്‍) കൈയ്യില്‍ മൈലാഞ്ചിയിടാന്‍ ഉപയോഗിക്കുന്ന ഡിസൈന്‍ ബുക്കില്‍ കാണുന്നതുപോലെ കുറേ ഡിസൈനുകള്‍... അതികത്ത് ഇങ്ങനെ ചില വാചകങ്ങള്‍.... ഭൂതകാലത്തെ കൂട്ടുപിടിക്കുന്നതെന്തിന്?, പത്തുപേര്‍ കൂടുന്നിടത്ത് പതിനൊന്നാമന്‍ ആകണോ?, അരച്ചമാവ് വീണ്ട് അരയ്ക്കണോ? എന്നിങ്ങനെ... ഒന്നും മനസ്സിലായില്ല. എഡിറ്റര്‍ സാറിന് വട്ടായോ... എന്ന് വിചാരിച്ച് പേജുകള്‍ മറിച്ചു.&lt;br /&gt;പേജുകള്‍ മറിച്ച് അവസാനപേജില്‍ എത്തിയപ്പോള്‍ ഒരു ഫുള്‍പേജ് പരസ്യം. മുകളില്‍ നേരത്തെ പറഞ്ഞതുപോലെ കുറേ ഡിസൈനുകള്‍ താഴെ ഇങ്ങനെ പരസ്യവാചകം..."ഇന്നു മുതല്‍, ഓരോ ഉത്തരത്തെയും ചോദ്യം ചെയ്യൂ.ഇന്നു മുതല്‍ ഓരോ തവണയും നിങ്ങള്‍ക്ക് വല്ലതും ചെയ്യുവാന്‍ തോന്നുമ്പോള്‍, സ്വയം ചോദിക്കൂ. എന്തിന്? എന്തിനാണ് ഞാനിത് ചെയ്യുന്നത്? ഈ രീതിയില്‍ എന്തിന്? കാരണം പഴയതിനെ ചോദ്യം ചെയ്യാതെ പുതിയതൊന്നും സംഭവിക്കില്ല. നിങ്ങള്‍ മാറ്റങ്ങള്‍ വരുത്താതെ മെച്ചമായതൊന്നും ഉണ്ടാവില്ല.ടാറ്റാ ഡോകോമോയുടെ ലോകത്തേക്ക് സ്വാഗതം. നവീനതയുടെ പുതുമയുടെ കെട്ടുപാടുകളില്ലാത്ത ഒരു ലോകത്തേക്ക്.ടാറ്റയുടെ പ്രബലതയും ലോകമെമ്പാടും മൂന്ന് ജി യുടെ ഉപജ്ഞാതാക്കളായ ജപ്പാനീസ് ടെലികോം അതികാരയന്‍ എന്‍.ടി.ടി. ഡോകോമോയുടെ അത്യാധുനിക സാങ്കേതികതയും ഒത്തൊരുമിക്കുന്ന ഒരു ലോകത്തേക്ക്. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന രീതിയില്‍ ജീവിക്കുവാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്യ്രം നല്‍കുന്ന നാളെയുടെ നെറ്റ് വര്‍ക്ക് അവരുടെ ഒരുമ നിങ്ങള്‍ക്ക് നല്‍കുന്നു. അതിനാല്‍ പഴയതിനോട് വിട പറയൂ. പുതിയതിന് സ്വാഗതമേകൂ...ഡു ദ ന്യൂ....ജി.എസ്. എം.മൊബൈല്‍ സര്‍വ്വീസ് ഇപ്പോള്‍ കേരളത്തില്‍... ''&lt;br /&gt;സംഭവം ഒന്നും പിടികിട്ടിയില്ല. ടാറ്റായുടെ മൊബൈല്‍ സംബന്ധിച്ച എന്തോ പരസ്യമാണെന്ന് മനസിലായി. പുപ്പുലി കഴിഞ്ഞ മൂന്നുവര്‍ഷമായി മൊബൈല്‍ ഉപയോഗിക്കുന്നെങ്കില്‍ ഈ പരസ്യത്തില്‍ പറയുന്ന കാര്യങ്ങള്‍ ഒന്നും മനസിലായില്ല.... പുപ്പുലി പത്രം വീണ്ടും വിശദമായി വായിച്ചു. ബിസിനസ് പേജില്‍ ഒരു വാര്‍ത്ത കണ്ടു. സെക്കന്റിന് ഒരു പൈസ നിരക്കില്‍ ടാറ്റാ ഡെക്കോമ എന്ന എന്തോ ഒരു 'സംഭവം' കേരളത്തില്‍ വരുന്നത്രേ. വാര്‍ത്തയ്ക്കിടയില്‍ പരസ്യം കൊടുത്തതിനെകുറിച്ച് പുപ്പുലി ഒന്നും പറയുന്നില്ല. നാളെ പത്രത്തിന്റെ ടൈറ്റിലിനിടയില്‍ പരസ്യം തന്നാല്‍ അവിടെയും തിരുകിക്കേറ്റി കാശുണ്ടാക്കാനേ നമ്മുടെ മുതലാളിമാര്‍ ശ്രമിക്കൂ.... പത്രധര്‍മ്മത്തേക്കാള്‍ വലുതാണല്ലോ പരസ്യധര്‍മ്മം.&lt;br /&gt;ഒരു സെക്കന്റിന് ഒരു പൈസ മാത്രമേ വിളിക്കാന്‍ ആവുകയുള്ളൂവത്രേ... അതായത് ഒരു മിന്നിട്ടിന് 60 പൈസ... (60 സെക്കന്റ്)... പുപ്പുലി നോക്കി. ബി.എസ്.എന്‍.എല്‍ കണക്ഷനാണ് പുപ്പുലി ഉപയോഗിക്കുന്നത്. ഒരു മാസം 66 രൂപയ്ക്ക് മാജിക്ക് വൌച്ചര്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്താല്‍ ബി.എന്‍.എല്‍ മൊബൈലിലേക്ക് മിനിട്ടിന് 29 പൈസയ്ക്കും(.48 പൈസ/സെക്കന്റ്), ബി.എസ്.എല്‍. ലാന്റ് ഫോണിലേക്ക് മിന്നിട്ടിന് 39 പൈസയ്ക്കും(.65 പൈസ/സെക്കന്റ്) മറ്റു മൊബൈല്‍ ഫോണിലേക്ക് 59 പൈസയ്ക്കും (.99 പൈസ/സെക്കന്റ്) വിളിക്കാം. സെക്കന്റ് കണക്കിന് ബില്ലുവരുന്നു എന്നതിനപ്പുറം വലിയ ഗുണമൊന്നും ഈ ഡൊക്കോമയ്ക്കില്ല. പക്ഷേ മാസം 66 രൂപ വീതം അടയ്ക്കണ്ടേയെന്ന് ഡെക്കോമക്കാര്‍ ചോദിക്കുമായിരിക്കും. പക്ഷേ അവര്‍ അകത്തെ വാര്‍ത്തയില്‍ പറയുന്നു. പ്രാരംഭ ഓഫറെന്ന നിലയില്‍ വാടകയുണ്ടാവില്ല... അതായത് ഭാവിയില്‍ അതുണ്ടാകാം.... എന്ന്.&lt;br /&gt;കേന്ദ്രമന്ത്രി ശശി തരൂര്‍ സാറിനെ ഫോണില്‍ വിളിച്ചാണ് കൊച്ചിയില്‍ നിന്നും ഈ പരിപാടി ഉദ്ഘാടനം ചെയ്തത്. കൊച്ചിക്ക് സ്വന്തമായി ഒരു കേന്ദ്രമന്ത്രിയുണ്ടായിട്ട് എന്തിനാണ് തിരോന്തരത്തുള്ള ഒരു കേന്ദ്രമന്ത്രിയെ 'ടാറ്റാ പ്രോഡക്ട്' ഉദ്ഘാടനം ചെയ്യാന്‍ വിളിച്ചതെന്നൊന്നും കമ്മ്യൂണിസ്റുകാര്‍ ചോദിച്ചുകളയരുത്. അതക്ക വല്യ വല്യ കാര്യങ്ങളാണ് നിങ്ങള്‍ തലയിടരുത്. വിശ്വ പൌരനായതുകൊണ്ടാവാം വിളിച്ചത്. പാസ്പോര്‍ട്ട് മൂന്നുദിവസത്തിനകം നല്‍കുന്നതിനേക്കുറിച്ച് മുമ്പ് തിരുവനന്തപുരം ബ്ളോഗേഴ്സ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയില്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സിക്കാണിതിന്റെ ചുമതലയെന്നും പാസ്പോര്‍ട്ട് നല്‍കുന്നത് സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമാണിതെന്നും രാജേഷ് പറഞ്ഞത് തിരുവനന്തപുരം ബ്ളോഗേഴ്സിന്റെ ഡിസ്കക്ഷന്‍ ഫോറത്തില്‍ കിടക്കുന്നതും നിങ്ങള്‍ നോക്കരുത്. അതൊക്കെ വലിയ വലിയ കാര്യങ്ങളാണ്.&lt;br /&gt;അപ്പം പുപ്പുലി കാര്യം പറയാം. എന്താണ് ഈ ഡൊക്കോമ... ഒന്നു വിശദീകരിക്കാമോ...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6816182372044252997-3503208882062156898?l=rajagopaltvm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rajagopaltvm.blogspot.com/feeds/3503208882062156898/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6816182372044252997&amp;postID=3503208882062156898' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/3503208882062156898'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/3503208882062156898'/><link rel='alternate' type='text/html' href='http://rajagopaltvm.blogspot.com/2009/06/blog-post.html' title='ചോദ്യം ചെയ്യേണ്ട ഉത്തരങ്ങള്‍'/><author><name>തിരോന്തരം പുപ്പുലി</name><uri>http://www.blogger.com/profile/09400571635112259007</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-6816182372044252997.post-8481715546603496344</id><published>2009-06-01T08:22:00.000+05:30</published><updated>2009-06-01T08:38:49.895+05:30</updated><title type='text'>തകര്‍ന്ന ഭഗവാനും പ്രതീക്ഷനല്‍കുന്ന യാത്രക്കാരും</title><content type='html'>&lt;p&gt;രണ്ട്‌ പുതുമുഖ സംവിധായകര്‍...&lt;br /&gt;രണ്ടുപേര്‍ക്കും കിട്ടിയത്‌ രണ്ട്‌ സൂപ്പര്‍താരങ്ങളുടെ ദിനങ്ങള്‍...&lt;br /&gt;ഒരാള്‍ സൂപ്പര്‍സ്റ്റാറിനുവേണ്ടി കഥയുണ്ടാക്കി...&lt;br /&gt;മറ്റേയാള്‍ നല്ല സിനിമയ്ക്കുവേണ്ടിയും....&lt;br /&gt;അതാണ്‌ ഭഗവാനും പാസഞ്ചറും നല്‍കുന്ന പാഠം.&lt;br /&gt;അടുത്തടുത്ത ദിവസങ്ങളില്‍ തീയറ്ററുകളിലെത്തിയ ചിത്രങ്ങളാണ്‌ പ്രശാന്ത്‌ മാമ്പുള്ളി സംവിധാനം ചെയ്ത ഭഗവാനും രഞ്ജിത്ത്‌ ശങ്കറിന്റെ പാസഞ്ചറും. രണ്ടും 'ആക്ഷന്‍-സസ്പെന്‍സ്‌' ചിത്രങ്ങള്‍ എന്ന്‌ വിശേഷിപ്പിക്കാവുന്നവ. പക്ഷേ അവതരണത്തിലെ വ്യത്യസ്തത ബോക്സോഫീസില്‍ ഫ്ലോപ്പെന്നും ഹിറ്റെന്നുമുള്ള പേരുകള്‍ ഈ ചിത്രങ്ങള്‍ക്ക്‌ നല്‍കിക്കഴിഞ്ഞു.&lt;br /&gt;ട്രെയിന്‍ യാത്രയ്ക്കിടയില്‍ ഉണ്ടായ ഒരു സൗഹൃദവും ആ സുഹൃത്തിനുവേണ്ടി ഒരു അസാധരണദിവസം മാറ്റിവയ്ക്കേണ്ടിയും വരുന്ന സാധാരണക്കാരനായ സത്യനാഥന്റെ കഥപറയുന്ന ചിത്രാണ്‌ പാസഞ്ചര്‍. ശ്രീനിവാസനാണ്‌ സത്യനാഥനാകുന്നത്‌. സുഹൃത്തായ അഡ്വ. നന്ദന്‍മേനോനെ ദിലീപ്‌ അവതരിപ്പിക്കുന്നു. നന്ദന്‍ മേനോന്റെ ഭാര്യയും ടിവി ജേര്‍ണലിസ്റ്റുമായ അനുവായി മമ്മ്ത അഭിനയിക്കുന്നു.&lt;br /&gt;സ്ഥിരമായി തീവണ്ടിയാത്രചെയ്യുന്ന സാധാരണക്കാരുടെ സൗഹൃദത്തിന്റെ കഥപറഞ്ഞുകൊണ്ടാണ്‌ പാസഞ്ചര്‍ യാത്ര തുടങ്ങുന്നത്‌. സമകാലിക സാമൂഹ്യരാഷ്ട്രീയ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്തുകൊണ്ടാണ്‌ യാത്ര. യാത്രയ്ക്കിടയില്‍ ഒരിക്കല്‍ ഉറങ്ങിപ്പോയ സത്യനാഥന്‍ ട്രെയിന്‍ വീട്ടിനടുത്തുള്ള സ്റ്റേഷന്‍ പിന്നിട്ടശേഷമാണ്‌ ഉണരുന്നത്‌. അടുത്തിരുന്ന അഡ്വ. നന്ദന്‍മേനോനുമായുള്ള സൗഹൃദം പിന്നീടയാള്‍ക്കുണ്ടാക്കുന്ന പ്രശ്നങ്ങളിലേക്കാണ്‌ പാസഞ്ചറിന്റെ യാത്ര തുടരുന്നത്‌. അഡ്വ. നന്ദന്‍മേനോനും ഭാര്യ അനുവും സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ ഇടപെട്ട്‌ ജീവിക്കുന്ന അഡ്വക്കേറ്റും മാധ്യമപ്രവര്‍ത്തകയുമാണ്‌. അനുവിന്റെ മാധ്യമപ്രവര്‍ത്തനത്തിനിടയില്‍ കിട്ടുന്ന ഒരു 'എക്സ്ക്ലൊാസെവ്‌' വാര്‍ത്തയും അത്‌ ടെലിക്കാസ്റ്റ്‌ ചെയ്യാന്‍ നടത്തുന്ന ശ്രമങ്ങളും അതിനെതിരെ ആഭ്യന്തരമന്ത്രി തോമസ്‌ ചാക്കോ (ജഗതി ശ്രീകുമാര്‍) നടത്തുന്ന ശ്രമങ്ങളുമാണ്‌ പാസഞ്ചറിന്റൈ യാത്ര രസകരമാക്കുന്നത്‌.&lt;br /&gt;ദിലീപിന്റെ അഭിനയജീവിതത്തിലെ വ്യത്യസ്ഥമായ ഒരു കഥാപാത്രമാണ്‌ അഡ്വ. നന്ദന്‍മേനോന്‍. ദിലീപ്‌ അവതരിപ്പിച്ച സമൂഹത്തില്‍ 'സ്റ്റാറ്റസ്‌' ഉള്ള കഥാപാത്രങ്ങളില്‍ മികച്ചതാണ്‌ നന്ദന്‍മേനോന്‍. നന്ദന്‍മേനോന്റെ ബോഡിലാംഗ്വേജില്‍ പോലും ആ വ്യത്യസ്ഥത നമുക്ക്‌ കാണാം. ഗുണ്ടകളുടെ അടികൊണ്ട്‌ ബന്ദിയാക്കപ്പെട്ടു കിടക്കുന്ന അവസ്ഥയിലാണ്‌ നന്ദന്‍മേനോന്‍ കൂടുതല്‍ സമയവും. ഈ സമയത്തൊന്നും സാധാരണ താരങ്ങളില്‍ നിന്നുണ്ടാകുന്ന 'അതിമാനുഷികത' ദിലീപില്‍ നിന്നുണ്ടാകുന്നില്ല. ഇത്തരം ഒരു വേഷം ഒരു പുതുമുഖ സംവിധായകനുവേണ്ടി സ്വീകരിച്ച ദിലീപ്‌ തികച്ചും അഭിനന്ദനാര്‍ഹനാണ്‌. ഗ്ലാമര്‍ പ്രദര്‍ശനമില്ലാതെ മമ്മ്ത അനുരാധയെ അവതരിപ്പിച്ചത്‌. സാധാരണക്കാരനായ ഒരു ഉദ്യോഗസ്ഥന്റെ/ഗ്രഹനാഥന്റെ വേഷം ശ്രീനിവാസന്‍ മനോഹരമാക്കി. ശ്രീനിവാസന്‍-ദിലീപ്‌ കോമ്പിനേഷന്‍ സീനുകള്‍ കുറച്ചേ ചിത്രത്തിലുള്ളു. പക്ഷേ പഴയ മോഹന്‍ലാല്‍-ശ്രീനിവാസന്‍ കോമ്പിനേഷന്‍ രംഗങ്ങള്‍ കാണുമ്പോഴുണ്ടാകുന്ന ഒരു 'സുഖം' പ്രേക്ഷകര്‍ക്ക്‌ നല്‍കാന്‍ അവര്‍ക്കു രണ്ടുപേര്‍ക്കും കഴിഞ്ഞു.&lt;br /&gt;നെടുമുടിവേണു അവതരിപ്പിച്ച ഡ്രൈവര്‍ വേഷത്തോട്‌ അദ്ദേഹം പൂര്‍ണമായും നീതി പുലര്‍ത്തി. ജഗതിയുടെ ആഭ്യന്തരമന്ത്രി തോമസ്‌ ചാക്കോയും മോശമായില്ല.. അണലി ഷാജി എന്ന വില്ലന്‍വേഷത്തിലെത്തിയ പുതുമുഖമായ ആനന്ദ്‌ സാമിയുടെ പ്രകടനം വ്യത്യസ്തമായിരുന്നു. വളിപ്പു തമാശകളില്ലാതെ ഹരിശ്രീ അശോകന്‍, കൊച്ചുപ്രേമന്‍, അനൂപ്‌ ചന്ദ്രന്‍ എന്നിവരും മറ്റു യാത്രക്കാരായി. തങ്കമ്മ എന്ന കഥാപാത്രത്തെ സോനാനായര്‍ എന്ന നടി വളരെ മനോഹരമായി അവതരിപ്പിച്ചു.&lt;br /&gt;ദിലീപിന്റെ കോമഡി നമ്പരുകള്‍, ശ്രീനിവാസന്റെ കുടുംബചിത്രങ്ങള്‍, മംതയുടെ ഗ്ലാമര്‍ എന്നിവയൊന്നും ഈ സിനിമയുടെ രചനാ വേളയില്‍ സംവിധായകനായ രജ്ഞിത്തിനെ സ്വാധീനിച്ചില്ല എന്നുള്ളതാണ്‌ പാസഞ്ചറിന്റെ ഏറ്റവും വലിയ വിജയം. തന്റെ കഥയ്ക്കനുയോജ്യരായ കഥാപാത്രങ്ങളിലേക്ക്‌ ദിലീപിനെയും മംതയെയും ശ്രീനിവാസനെയും കൊണ്ടുവരികയാണ്‌ രജ്ഞിത്ത്‌ ചെയ്തിട്ടുള്ളതെന്ന്‌ ഈ ചിത്രം കാണുമ്പോള്‍ മനസിലാകും. ചൂഴ്‌ന്നു നോക്കിയാല്‍ പോരായ്മകള്‍ ഈ ചിത്രത്തില്‍ കാണാം. പക്ഷേ നല്ല സദ്യയ്ക്കിടയില്‍ വിളമ്പുന്ന കറിയില്‍ നിന്നും കറിവേപ്പില മാറ്റിവച്ച്‌ സദ്യ കഴിക്കുന്നതുപോലെ മാറ്റിവയ്ക്കാവുന്ന പോരായ്മകള്‍ മാത്രമേ ഈ ചിത്രത്തിനുള്ളു.&lt;br /&gt;ഒരു ആശുപത്രിയില്‍ നടക്കുന്ന സംഭവവികാസങ്ങളാണ്‌ 12 മണിക്കൂര്‍ കൊണ്ട്‌ ഷൂട്ട്‌ ചെയ്ത്‌ രണ്ട്‌ മണിക്കൂറിനകത്തുള്ള ഭഗവാന്‍ എന്ന 'കൊമേഴ്സ്യല്‍' ചിത്രമായി തീയറ്ററുകളിലെത്തിയിരിക്കുന്നത്‌. (നേരത്തെ അത്ഭുതം എന്നൊരു സുരേഷ്‌ ഗോപി ചിത്രം രണ്ട്‌ മണിക്കൂര്‍ 14 മിനിറ്റുകൊണ്ട്‌ ജയരാജ്‌ പൂര്‍ത്തിയാക്കിയിരുന്നു. പക്ഷേ അത്‌ 'കൊമേഴ്സ്യല്‍' അല്ലാത്തതിനാലാവും ഈ ചിത്രം 'കൊമേഴ്സ്യല്‍ ചിത്ര'മെന്ന പേരില്‍ പൂര്‍ത്തിയാക്കപ്പെട്ടിരിക്കുന്നത്‌.) ഭാര്യയെയും ആദ്യമായി ജനിച്ച കുഞ്ഞിനെയും കാണാന്‍ ആശുപത്രിയിലെത്തുന്ന ആഭ്യന്തരവകുപ്പ്‌ മന്ത്രിയെ ബന്ദിയാക്കുകയും ആശുപത്രി ബോംബ്‌ വച്ച്‌ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന തീവ്രവാദികളെ കീഴ്പ്പെടുത്താന്‍ അല്‍പനേരത്തേക്ക്‌ 'ഭഗവാന്‍' ആയിമാറുന്ന ഗൈനക്കോളജിസ്റ്റായ ഡോക്ടര്‍ ബാലഗോപാല്‍ ശ്രമിക്കുന്നതാണ്‌ സിനിമയുടെ കഥാതന്തു. എല്ലാ മനുഷ്യരിലും ഒരു 'ഭഗവാന്‍' ഉണ്ടെന്നും ചില സമയങ്ങളില്‍ പലരും ഭഗവാന്റെ രൂപമെടുക്കുമെന്നും ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ മോഹന്‍ലാലിന്റെ നായകകഥാപാത്രം പറയുന്നുണ്ട്‌.&lt;br /&gt;വ്യക്തമായ തിരക്കഥയുടെ അഭാവം, നല്ല ഗാനങ്ങള്‍ സൃഷ്ടിച്ചെങ്കിലും എവിടെ എങ്ങനെ അത്‌ ചേര്‍ക്കണമെന്ന അറിവില്ലായ്മ, സാമാന്യയുക്തിക്ക്‌ നിരക്കാത്ത രംഗങ്ങള്‍, ഒരേ സീനുകളുടെ വികൃതമായ ആവര്‍ത്തനം എന്നിവയാണ്‌ ഭഗവാന്റെ പ്രധാന പോരായ്മകള്‍. ലക്ഷ്മി ഗോപാലസ്വാമി, ശിവജി ഗുരുവായൂര്‍, ശ്രീലത, അനു ആനന്ദ്‌, ലെന, ശ്രീനാഥ്‌ തുടങ്ങി വന്‍ താരനിരതന്നെ ചിത്രത്തിലുണ്ട്‌.&lt;br /&gt;ദേശസ്നേഹിയായ കഥാപാത്രമോ, രാജാവിനും തമ്പുരാനും മുകളില്‍ നില്‍ക്കുന്ന 'ഭഗവാന്‍' എന്ന ടൈറ്റിലോ, ഒരു റെക്കോഡ്‌ ചിത്രത്തിന്റെ ഭാഗമാവാനുള്ള താല്‍പര്യമോ ആയിരിക്കാം മോഹന്‍ലാല്‍ എന്ന മഹാനടനെ 'ഭഗവാന്റെ' രൂപത്തില്‍ അവതരിക്കാന്‍ പ്രേരിപ്പിച്ചതെന്നു തോന്നുന്നു. പക്ഷേ മോഹന്‍ലാലിലെ അഭിനയപ്രതിഭയെ ഒരു തരിമ്പുപോലും ഉപയോഗിക്കാന്‍ സംവിധായകനായ പ്രശാന്ത്‌ മാമ്പുള്ളിക്ക്‌ കഴിഞ്ഞിട്ടില്ല. അനില്‍ പനച്ചൂരാന്‍, ഗിരീഷ്‌ പുത്തഞ്ചേരി തുടങ്ങിയ ഗാനരചയിതാക്കള്‍, പ്രതിഭാധരായ ഗായകര്‍, നല്ല ഗാനങ്ങള്‍, മികച്ച ക്യാമറാമാനായ ലോകനാഥന്‍ തുടങ്ങിയവയൊക്കെ ഈ ചിത്രത്തിനു പിന്നിലുണ്ട്‌.&lt;br /&gt;ഒരു സംവിധായകന്റെയും അസിസ്റ്റന്റായിജോലിനോക്കാതെയാണ്‌ സ്വതന്ത്രസംവിധായകനായി ഇത്തരമൊരു സാഹസത്തിന്‌ സംവിധായകനായ പ്രശാന്ത്‌ മുതിര്‍ന്നിരിക്കുന്നത്‌. പാസഞ്ചറിലൂടെ രജ്ഞിത്ത്‌ ശങ്കര്‍ ഒരുക്കിയതുപോലെ നല്ലൊരു തിരക്കഥയുടെ പിന്‍ബലം കൂടിയുണ്ടായിരുന്നെങ്കില്‍ ഭഗവാനും മികച്ചൊരു സൃഷ്ടിയായേനെ.&lt;/p&gt;&lt;br /&gt;&lt;p&gt;&lt;br /&gt;&lt;strong&gt;&lt;span style="color:#990000;"&gt;വാല്‍ക്കഷണം:&lt;/span&gt;&lt;/strong&gt; ഭഗവാന്‍ - പാസഞ്ചര്‍ രണ്ടു ചിത്രങ്ങളും ആദ്യദിനത്തില്‍ തന്നെ പുപ്പുലി കണ്ടു. ഭഗവാന്‍ ആദ്യദിനം കണ്ടപ്പോള്‍ ഉണ്ടായ അനുഭവമാണ്‌ ഈ വാല്‍കഷണത്തിന്റെ സൃഷ്ടിക്ക്‌ പിന്നില്‍. പ്രീഡിഗ്രിക്ക്‌ പഠിക്കുന്ന കാലം മുതല്‍ തുടങ്ങിയതാണ്‌ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ ആദ്യദിനത്തില്‍ തന്നെ കാണണമെന്ന വാശി. ആദ്യമായി സ്കൂള്‍ കട്ടു ചെയ്ത്‌ പോയത്‌ 'യോദ്ധ' എന്ന ചിത്രത്തിനാണ്‌. എന്റെ കൂടെ പഠിച്ച കൃഷ്ണകുമാര്‍ എന്ന സുഹൃത്തിനോടൊപ്പം അനുജനെയും കൂട്ടി ആ സിനിമയ്ക്ക്‌ പോയത്‌ എനിക്ക്‌ ഇന്നും ഓര്‍മ്മയുണ്ട്‌. സ്കൂള്‍ യൂണിഫോമല്ലാതെ ഒരുടുപ്പും കൂടി ചോറ്റുപാത്രത്തിനുള്ളില്‍ കരുതിയിരുന്നു. അജന്ത തീയറ്ററിലാണ്‌ ചിത്രം റിലീസ്‌ ചെയ്തത്‌. മാഞ്ഞാലിക്കുളം ഗ്രൗണ്ടിനുള്ളില്‍ കയറി ഷര്‍ട്ട്‌ മാറ്റി ഒളിച്ചുംപാത്തുമാണ്‌ അന്ന്‌ സിനിമയ്ക്ക്‌ പോയിരുന്നത്‌. കോളേജിലെത്തിയപ്പോള്‍ വീണ്ടും മാറ്റം വന്നു. (കോളേജ്‌ എന്നു പറയുമ്പോള്‍ ആര്‍ട്സ്‌ കോളേജെന്നോ യൂണിവേഴ്സിറ്റി കോളേജെന്നോ എം ജി കോളേജെന്നോ തെറ്റിദ്ധരിക്കരുത്‌. നഗരത്തിലെ അക്കാലത്തെ ഒരു പ്രമുഖ പാരലല്‍ കോളേജ്‌.. മോഡേണ്‍ ആര്‍ട്സ്‌ കോളേജ്‌... പ്രീഡിഗ്രിക്ക്‌ മൂന്നുവര്‍ഷും ഡിഗ്രിക്ക്‌ അഞ്ച്‌ വര്‍ഷവും അവിടെ പഠിക്കേണ്ടിവന്നു. അക്കാലത്ത്‌ കണ്ടുകൂട്ടിയ സിനിമകള്‍ ധാരാളം). ഇന്നത്തെപ്പോലെ അന്നും മോഹന്‍ലാലിന്റെ കൂടുതല്‍ ചിത്രങ്ങള്‍ റിലീസ്‌ ചെയ്യുന്നത്‌ ശ്രീകുമാര്‍ തീയറ്ററിലായിരുന്നു. റിലീസ്‌ ദിവസം രാവിലെ എട്ട്‌ മണിക്കുതന്നെ ശ്രീകുമാര്‍ തീയറ്ററിനുമുന്നില്‍ എത്തുമായിരുന്നു. പോലീസിന്റെ ലാത്തിയടികൊണ്ടും തള്ളും ചവിട്ടും കൊണ്ടും ആദ്യദിനം തന്നെ മോഹന്‍ലാല്‍ ചിത്രം കാണും. നാലുരൂപയുടെ ടിക്കേറ്റ്ടുത്ത്‌ മുന്‍പിലിരുന്നാണ്‌ സിനിമകണ്ടിരുന്നത്‌. 50 പൈസ (സ്റ്റുഡന്റ്സ്‌ ഒണ്‍ലി ടിക്കറ്റ്‌) എടുക്കാന്‍ തരുന്ന കാശ്‌ പാക്കറ്റിലിട്ട്‌ ഒരാഴ്ച നടന്നു പഠിക്കാന്‍ വന്നാല്‍ ആഴ്ചയില്‍ ഒരു സിനിമ കുശാലായി കാണാമെന്ന അവസ്ഥ. നാലുരൂപയുടെ സ്ഥാനത്ത്‌ ഇന്ന്‌ നാല്‍പ്പത്‌ രൂപയായി മാറിയിരിക്കുന്നു ടിക്കറ്റ്‌ ചാര്‍ജ്‌. പണ്ട്‌ ഉയര്‍ത്തിക്കെട്ടിയ ബാനറുകളുടെ സ്ഥാനത്ത്‌ ഇന്ന്‌ ഫാന്‍സ്‌ അസോസിയേഷന്‍കാര്‍ വമ്പന്‍ ഫ്ലക്സ്‌ ബോര്‍ഡുകള്‍ ഉയര്‍ത്തുന്നു. ഇന്ന്‌ ആദ്യദിനം സിനിമകാണാന്‍ വലിയ ബുദ്ധിമുട്ടാണ്‌. ഫാന്‍സ്‌ അസോസിയേഷന്‍കാര്‍ക്ക്‌ നല്‍കിയതിന്റെ ബാക്കിടിക്കറ്റാണ്‌ ഇന്ന്‌ ആദ്യദിനം വിതരണം ചെയ്യുന്നത്‌. കൗണ്ടറിനു മുന്നിലെ ക്യൂവില്‍കയറി നിന്നാലും ടിക്കറ്റ്‌ കിട്ടിയാല്‍ കിട്ടി എന്ന അവസ്ഥ. അതുകൊണ്ട്‌ ഇപ്പോഴും പഴയ നല്ലകാലത്തിന്റെ ഓര്‍മ്മ പുതുക്കാന്‍ വേണ്ടി മാത്രം മോഹന്‍ലാല്‍ ചിത്രങ്ങള്‍ റിലീസ്‌ ചെയ്യുന്ന ആദ്യദിനം തീയറ്ററിനുമുന്നില്‍ രാവിലെ പോയി നില്‍ക്കും. വല്ലപ്പോഴും. പക്ഷേ ഇപ്പോള്‍ അതിനും വലിയ താല്‍പര്യമില്ല. കാരണം ലാല്‍ ചിത്രങ്ങളുടെ തകര്‍ച്ച തന്നെ.&lt;br /&gt;ഭഗവാന്‍ റിലീസ്‌ ചെയ്ത ദിവസം ഉച്ചയ്ക്ക്‌ ശേഷം എന്തോ ആവശ്യത്തിനായി തമ്പാനൂര്‍ പോയി വന്നപ്പോള്‍ ഒഴിഞ്ഞുകിടക്കുന്ന ശ്രീകുമാര്‍ തീയറ്ററിനു മുന്‍വശം കണ്ടു. ആദ്യദിവസം തന്നെ തീയറ്ററിനുമുന്നില്‍ ജനക്കൂട്ടം കാണാത്തതിനാല്‍ തീയറ്ററിനുള്ളിലേക്ക്‌ നടന്നു. കൗണ്ടറില്‍ ചോദിച്ചു. 'അണ്ണാ... പടം ഇന്നല്ലേ റിലീസ്‌ ചെയ്തത്‌..' 'ഓ...' 'കാണാന്‍ ആരും ഇല്ലാത്തതെന്ത്‌?' അണ്ണന്‌ ഉത്തരമില്ല. പാക്കറ്റില്‍ നിന്നും കാശെടുത്ത്‌ നല്‍കി ടിക്കേറ്റ്ടുത്തു. തീയറ്ററിലേക്ക്‌ നടന്നു. സിനിമ തുടങ്ങി. കണ്ടു പുറത്തിറങ്ങി. 'കാണാന്‍ ആരും ഇല്ലാത്തതെന്ത്‌?' എന്ന ചോദ്യത്തിനുത്തരം ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍ മനസിലായി.&lt;br /&gt;പക്ഷേ 'ഭഗവാനെ' ഫാന്‍സുകാരും തഴഞ്ഞിരുന്നു എന്ന സത്യം പിന്നീട്‌ മനസിലായി. കാരണം കൂറ്റന്‍ ഫ്ലക്സ്‌ ബോര്‍ഡുകളോ പാലഭിഷേകമോ ആനപ്പുറത്തെ ഫിലിംപെട്ടി പ്രദര്‍ശനമോ 'ഭഗവാനു' വേണ്ടി അവര്‍ ഒരുക്കിയിരുന്നില്ല. ആറാംതമ്പുരാനും നാട്ടുരാജാവിനും മുകളില്‍ നില്‍ക്കുന്ന 'ഭഗവാന്‍' എന്ന ടൈറ്റിലുണ്ടായിട്ടും.&lt;br /&gt;പുപ്പുലി ഇതുകൊണ്ടൊന്നും നിര്‍ത്തില്ല. ഭ്രമരം കാണാനുംപോകും... അടുത്ത കമലാഹാസനുമായൊന്നിച്ചുള്ള ലാലേട്ടന്റെ ചിത്രം കാണാനും പോകും. മൂന്നുവയസുതികയാത്ത കുട്ടിപ്പുലിയും ഇപ്പോള്‍ പറഞ്ഞുതുടങ്ങി 'മോഹനന്‍ചേട്ടന്റെ ചിനിമ കാണണം അച്ചാ...' എന്ന്‌... &lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6816182372044252997-8481715546603496344?l=rajagopaltvm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rajagopaltvm.blogspot.com/feeds/8481715546603496344/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6816182372044252997&amp;postID=8481715546603496344' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/8481715546603496344'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/8481715546603496344'/><link rel='alternate' type='text/html' href='http://rajagopaltvm.blogspot.com/2009/05/blog-post_31.html' title='തകര്‍ന്ന ഭഗവാനും പ്രതീക്ഷനല്‍കുന്ന യാത്രക്കാരും'/><author><name>തിരോന്തരം പുപ്പുലി</name><uri>http://www.blogger.com/profile/09400571635112259007</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-6816182372044252997.post-8742288558528575507</id><published>2009-05-24T00:23:00.000+05:30</published><updated>2009-05-24T07:55:00.304+05:30</updated><title type='text'>ബൂലോഗത്തെ മുത്തശ്ശിക്ക് പുപ്പുലിയുടെ ആദരാജ്ഞലികള്‍</title><content type='html'>&lt;a href="http://www.theage.com.au/ffximage/2007/11/05/TO_CYBER_GRAN_narrowweb__300x387,0.jpg"&gt;&lt;img style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 300px; CURSOR: hand; HEIGHT: 387px" alt="" src="http://www.theage.com.au/ffximage/2007/11/05/TO_CYBER_GRAN_narrowweb__300x387,0.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;മറിയ അമീലിയ ലോപ്പസ് എന്ന 'ബൂലോഗത്തിലെ' ഏറ്റവും പ്രായം കൂടിയ വനിത അന്തരിച്ചു. സ്പാനിഷുകാരിയായ അവര്‍ക്ക് 97 വയസായിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെറുമക്കള്‍ വാങ്ങിക്കൊടുത്ത കമ്പ്യൂട്ടറിന്റെ സഹായത്തോടെയാണ് ബൂലോകത്തേയ്ക്ക് അവരെത്തിയത്. രാഷ്ട്രീയ -ആരോഗ്യരംഗത്തെ നിരവധി വിഷയങ്ങള്‍ അവര്‍ ബ്ളോഗില്‍ പോസ്റുകളായി അവതരിപ്പിച്ചു. &lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;ഇവിടെ ക്ളിക്ക് ചെയ്താല്‍ മുത്തശ്ശിയുടെ ബ്ളോഗില്‍ കയറാം. &lt;/div&gt;&lt;br /&gt;&lt;div&gt;&lt;a href="http://amis95.blogspot.com/"&gt;http://amis95.blogspot.com/&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;മൊത്തവും സ്പാനിഷ് ഭാഷയിലായതിനാല്‍ പുപ്പുലിക്ക് കാര്യമായി ഒന്നും പിടികിട്ടിയില്ല.&lt;/div&gt;&lt;br /&gt;&lt;div&gt;ബ്ളോഗിനെക്കുറിച്ച് അവര്‍ എഴുതിയത് ഇങ്ങനെയാണ് "2006 ഡിസംബര്‍ 23 ന് എന്റെ ചെറുമകന്‍ എനിക്കു നല്‍കിയ സമ്മാനമാണ് ഈ ബ്ളോഗ്... ഇന്നെനിക്ക് 95 വയസായി. എന്റെ ജീവിതമാകെ മാറിയിരിക്കുന്നു. എനിക്കിപ്പോള്‍ എന്റെ ലോകവുമായി ബന്ധപ്പെടാം...'' 1.5 മില്യണ്‍ ആളുകളാണ് മുത്തശ്ശിയുടെ ബ്ളോഗില്‍ നോക്കിയത്. (പുപ്പുലി ഒരു വര്‍ഷമാകാന്‍ പോകുന്നു ബ്ളോഗ് തുടങ്ങിയിട്ട്. വലിയ പുള്ളിയായിട്ടും 400 വിസിറ്റര്‍മാരായില്ല ഇതുവരെ... അമ്മച്ചിയെ നമിക്കണം!!!!!)... &lt;/div&gt;&lt;br /&gt;&lt;div&gt;''ഇന്റര്‍നെറ്റിലെത്തിയതോടെ ഞാന്‍ എന്റെ രോഗങ്ങള്‍ മറന്നു. മറ്റുള്ളവരോട് എന്റെ ആദര്‍ശങ്ങള്‍ പങ്കിടാന്‍ എനിക്കു സാധിക്കുന്നു. നമ്മുടെ തലച്ചോറിനെ ഇത് ഉണര്‍ത്തുന്നു. അത് ഒരു വലിയ മാനസികശക്തിയാണ് നമുക്ക് നല്‍കുന്നത്.'' ഫെബ്രുവരിയില്‍ ബ്ളോഗില്‍ തന്റെ അവസാന പോസ്റുകളില്‍ ഒന്നില്‍ അവര്‍ കുറിച്ചിട്ടു.&lt;/div&gt;&lt;br /&gt;&lt;div&gt;ഒലിവര്‍ റിലേ എന്ന 108 വയസുള്ള ആസ്ട്രേലിയക്കാരന്റെ 2008 ജൂണിലെ മരണത്തോടെയാണ് മറിയ ഏറ്റവും പ്രായംകൂടിയ ബ്ളോഗറായി മാറിയത്. 92 വയസായ കിര്‍ക്ക് ഡോഗ്ളസ് ആണ് അടുത്ത മുതിര്‍ന്ന ബ്ളോഗര്‍. &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6816182372044252997-8742288558528575507?l=rajagopaltvm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rajagopaltvm.blogspot.com/feeds/8742288558528575507/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6816182372044252997&amp;postID=8742288558528575507' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/8742288558528575507'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/8742288558528575507'/><link rel='alternate' type='text/html' href='http://rajagopaltvm.blogspot.com/2009/05/blog-post_23.html' title='ബൂലോഗത്തെ മുത്തശ്ശിക്ക് പുപ്പുലിയുടെ ആദരാജ്ഞലികള്‍'/><author><name>തിരോന്തരം പുപ്പുലി</name><uri>http://www.blogger.com/profile/09400571635112259007</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6816182372044252997.post-8640111527307126200</id><published>2009-05-12T18:38:00.000+05:30</published><updated>2009-05-12T18:44:27.811+05:30</updated><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><title type='text'>പെണ്‍ചിന്തകളുമായി ഭൂമി മലയാളം</title><content type='html'>&lt;a href="http://www.hindu.com/fr/2009/01/09/images/2009010960030101.jpg"&gt;&lt;img style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 350px; CURSOR: hand; HEIGHT: 170px" alt="" src="http://www.hindu.com/fr/2009/01/09/images/2009010960030101.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;സ്വാന്തന്ത്യ്രാനന്തരകേരളത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെ ഏഴു പെണ്ണുങ്ങളുടെ അനുഭവങ്ങളിലൂടെ വരച്ചുകാട്ടുകയാണ് ടി വി ചന്ദ്രന്‍ തന്റെ ചിത്രമായ ഭൂമി മലയാളത്തില്‍. ടി വി ചന്ദ്രന്റെ സംവിധാന സപര്യയുടെ ആദ്യകാലത്ത് തന്നെ തുടങ്ങിയ പെണ്‍ചിന്തകളുടെ ചലച്ചിത്രാവിഷ്ക്കാരത്തിന്റെ തുടര്‍ച്ചയായി തന്നെ ഈ ചിത്രത്തെ കാണാം. ആദ്യകാല ചിത്രമായ ഹേമാവിന്‍ കാതലര്‍കള്‍ എന്ന തമിഴ്ചിത്രത്തിലെ ഹേമ മുതല്‍ ഭൂമിമലയാളത്തിന് മുമ്പ് സംവിധാനം ചെയ്ത 'വിലാപങ്ങള്‍ക്കപ്പുറ'ത്തെ സാഹിറ വരെയുള്ള കഥാപാത്രങ്ങള്‍ക്ക് പറയാനുള്ളതും ഈ പെണ്‍സ്വപ്നങ്ങളും ദുരന്തങ്ങളും തന്നെയാണ്. ആലീസിന്റെ അന്വേഷണത്തിലെ ആലീസും മങ്കമ്മയും സൂസന്നയും പാഠം ഒന്ന് ഒരു വിലാപത്തിലെ ഷാഹിനയുമെല്ലാം സമാന്തര കേരളത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വേദനകളാണ് വരച്ചുകാട്ടിയത്. &lt;/div&gt;&lt;div&gt;പോലീസിനെകണ്ട് പുഴയില്‍ ചാടി മരിച്ച സഹോദരനെ കുറിച്ചോര്‍ത്തുള്ള ഓര്‍മ്മയില്‍ കഴിയുന്ന തിരുവനന്തപുരത്തെ പെണ്‍കുട്ടിയായ സതി (കൃപ)യില്‍ തുടങ്ങി കോട്ടയത്തും കണ്ണൂരും പാലായിലും കൊച്ചിയിലും ആലപ്പുഴയിലുമുള്ള പല പെണ്‍കുട്ടികളുടെ കഥകളിലൂടെയാണ് ഭൂമിമലയാളത്തിലെ പെണ്‍കഥകള്‍ വികസിക്കുന്നത്. തലശേരിയില്‍ സഹോദരന്റെ കൊലപാതകത്തിന്റെ ദുരന്തഫലമനുഭവിക്കുന്ന നിര്‍മ്മലയും (സംവൃത സുനില്‍) അമ്മയായ ടീച്ചറും (റോസ്ലിന്‍) മാധ്യമപ്രവര്‍ത്തനമെന്ന തൊഴില്‍ തന്റെ ദാമ്പത്യജീവിതത്തിന് വിലങ്ങുതടിയാകുമെന്ന് മനസിലാക്കി ജീവിക്കുന്ന ഫൌസിയയും (പത്മപ്രിയ) കര്‍ഷകനായ സഹോദരന്റെ ജീവിതസുരക്ഷയ്ക്ക് വേണ്ടി സ്വന്തം ജീവിതം ഹോമിക്കേണ്ടിവന്ന അത്ലറ്റായ ആനിയും (പ്രിയങ്ക) തില്ലങ്കരി വെടിവയ്പ്പില്‍ മരിച്ച അനന്തന്‍മാഷിന്റെ ഭാര്യയായ മീനാക്ഷിയും (ലക്ഷ്മി ശര്‍മ്മ) ജന്മിക്ക് വഴങ്ങിക്കൊടുത്തില്ല എന്ന പേരില്‍ ജീവനോടെ കുഴിച്ചുമൂടപ്പെട്ട ചേര്‍ത്തലയിലെ പെണ്‍കുട്ടിയും (ജെസ്മി) ചേര്‍ത്തലയിലെ പെണ്‍കുട്ടിയുടെ കഥ വായിച്ചു ഭയന്ന് ജീവിക്കുന്ന പുതുതലമുറയിലെ പെണ്‍കുട്ടിയും (നന്ദ) തുടര്‍ന്നു കഥാപാത്രങ്ങളായി വരുന്നു. &lt;/div&gt;&lt;div&gt;നിര്‍മ്മലയില്‍ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. കശുവണ്ടി ഫാക്ടറിയിലെ ജോലിക്കാരിയായ നിര്‍മ്മല തൊഴില്‍ചെയ്ത് സ്വന്തം കാലില്‍ ജീവിക്കാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയാണ്. രാഷ്ട്രീയ കൊലപാതകത്തില്‍ മരിച്ച സഹോദരന്റെ ഓര്‍മ്മയും രോഗിയായ അമ്മയെക്കുറിച്ചുള്ള ചിന്തയുമാണ് അവളെ അലട്ടുന്നത്. അവളുടെയും അവളെ ഇന്റര്‍വ്യൂ ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകയായ ഫൌസിയയുടെയും കൂട്ടുകാരിയായ ആനിയുടെയും കഥകളിലൂടെയാണ് ചിത്രം പൂര്‍ത്തിയാകുന്നത്. &lt;/div&gt;&lt;div&gt;ആധുനിക കേരളത്തില്‍ സ്ത്രീ അനുഭവിക്കുന്ന 'ഭയം' എന്ന വികാരമാണ് ഇതിലെ കഥാപാത്രങ്ങളെയും അലട്ടുന്നത്. സതിയും നിര്‍മ്മലയും ഫൌസിയയും ആനിയുമെല്ലാം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ജീവിതത്തെ ഭയപ്പെടുന്നവരാണ്. സതിയെയും നിര്‍മ്മലയെയും സഹോദരന്‍മാരുടെ മരണമാണ് ഭയപ്പെടുത്തുന്നതെങ്കില്‍ ഫൌസിയ ഭയപ്പെടുന്നത് ഏത് സമയത്തും ഭര്‍ത്താവില്‍ നിന്ന് എത്തുന്ന ഡൈവേഴ്സ് നോട്ടീസിനെയാണ്. ചേര്‍ത്തലയിലെ പെണ്‍കുട്ടിയെ കുറിച്ച് വായിച്ച കഥയാണ് മറ്റൊരു കഥാപാത്രമായ മുതലാളിയുടെ മകളെ ഭയപ്പെടുത്തുന്നത്. &lt;/div&gt;&lt;div&gt;പെണ്‍താരങ്ങളില്‍ ആനിയായി അഭിനയിച്ച പ്രിയങ്ക മുന്നില്‍ നില്‍ക്കുന്നു. ഒരു സ്പോര്‍ട്സ് താരത്തിന്റെ പരാജയ ജീവിതം പ്രിയങ്ക മനോഹരമായിതന്നെ അവതരിപ്പിച്ചു. സംവൃതയും പത്മപ്രിയയും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. ലക്ഷ്മി ശര്‍മ്മയും റോസ്ലിനും ജെസ്മിയും നന്ദയുമെല്ലാം മോശമല്ലാത്ത രീതിയില്‍ വേഷങ്ങള്‍ അവതരിപ്പിച്ചു.&lt;/div&gt;&lt;div&gt;സുരേഷ് ഗോപിയാണ് ആണ്‍ കഥാപാത്രങ്ങളില്‍ പ്രമുഖന്‍. രണ്ടു വേഷങ്ങളില്‍ അദ്ദേഹം എത്തുന്നുമുണ്ട്. തില്ലങ്കേരി വെടിവയ്പ്പില്‍ മരിച്ച അനന്തനായും അനന്തന്റെ ചെറുമകനായ തയ്യല്‍ക്കാരന്‍ നാരായണന്‍കുട്ടിയായും. രണ്ടു കഥാപാത്രങ്ങളോടും നീതിപുലര്‍ത്താന്‍ കഴിഞ്ഞു. നെടുമുടി വേണുവിന്റെ ഗോപിയാശാനും ചെറിയ കഥാപാത്രമെങ്കിലും അദ്ദേഹത്തിന്റെ കയ്യില്‍ ഭദ്രമായിരുന്നു. ഇന്ദ്രന്‍സ്, അനൂപ് ചന്ദ്രന്‍, നന്ദു, കലാഭവന്‍ നവാസ്, ഗോവിന്ദ് പത്മസൂര്യ, ദിനേശ് പണിക്കര്‍ തുടങ്ങിയവരുടെ കഥാപാത്രങ്ങള്‍ അനുയോജ്യമായ രീതിയില്‍ അവര്‍ അവതരിപ്പിച്ചു. ആര്‍ട്ട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സിനിമകളിലെ സ്ഥിരം മുഖങ്ങളായ ശ്രീരാമനും ഇര്‍ഷാദുമൊക്കെ ചിത്രത്തിലുണ്ട്. കശുവണ്ടി ഫാക്ടറിയിലെ മുതലാളിയായെത്തിയ നടനും തന്റെ വേഷം മനോഹരമാക്കി. &lt;/div&gt;&lt;div&gt;കേരളത്തിലെ പല സ്ഥലങ്ങളിലെ പല തലമുറയിലെ പെണ്ണുങ്ങള്‍ അനുഭവിക്കുന്ന ദുരന്തങ്ങള്‍ രണ്ടുമണിക്കൂറിനുള്ളില്‍ വെള്ളിത്തിരയില്‍ വരച്ചുകാട്ടുന്നതിന് ടി വി ചന്ദ്രന് കഴിഞ്ഞു. അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. സിനിമ നിര്‍മ്മിച്ചിരിക്കന്നത് ടി വി ചന്ദ്രന്റെ ഭാര്യയും സുഹൃത്തും ചേര്‍ന്നാണ്. വിതരണം ടി വി ചന്ദ്രന്‍ നേരിട്ടും. അതുകൊണ്ടുതന്നെ സിനിമയുടെ ദൈര്‍ഘ്യം കുറയ്ക്കാനും ചിലവ് കുറയ്ക്കാനും ടി വി ചന്ദ്രന്‍ നന്നേ പാടുപെട്ടിട്ടുണ്ട്. അത് സിനിമയെ ബാധിച്ചിട്ടുമുണ്ട്. സിനിമയ്ക്കുള്ളിലെ പല കഥാപാത്രങ്ങളുടെ കഥകളിലും ഈ അവ്യക്തത നിലനില്‍ക്കുന്നുണ്ട്.സ്ത്രീപക്ഷ സിനിമകളെ കുറിച്ച് ചിന്തിക്കാന്‍ സംവിധായകര്‍ മടിക്കുന്ന ഈ കാലത്ത് ടി വി ചന്ദ്രന്‍ നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ തികച്ചും സ്വാഗതാര്‍ഹമാണ്. &lt;/div&gt;&lt;div&gt;&lt;em&gt;&lt;span style="color:#ff6600;"&gt;വാല്‍കഷണം:&lt;/span&gt;&lt;/em&gt; നന്ദു, ഇന്ദ്രന്‍സ്, അനൂപ് ചന്ദ്രന്‍ തുടങ്ങിയ കൊമേഴ്സ്യല്‍ സിനിമാതാരങ്ങള്‍ ഉണ്ട്. ഇന്ദ്രന്‍സ് ആര്‍ട്ട് എന്ന് വിശേഷിപ്പിക്കാവുന്ന ഇത്തരം ചിത്രങ്ങളിലേക്കെത്തിയത് അടൂരിന്റെ നിഴല്‍ക്കുത്തിലൂടെയാണ്. അന്ന് ഇന്ദ്രന്‍സിനെ വിളിച്ച് അടൂര്‍ ഒരു ചാന്‍സ് കൊടുക്കുകയായിരുന്നു. നന്ദുവിന് ചാന്‍സ് കിട്ടിയ കഥ നന്ദു ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. അത് ഇപ്രകാരം... തിരോന്തരത്തെ രാജവീഥിയിലൂടെ നന്ദു വാഹനമോടിച്ച് വരികയായിരുന്നു. അപ്പോഴാണ് റോഡരികില്‍ ഒരാള്‍ക്കൂട്ടം കണ്ടത്. ഒരു കാര്‍ ആരെയോ ഇടിച്ചു. കാര്‍ ഡ്രൈവറും കാര്‍ ഇടിച്ച ആളുമായി റോഡില്‍ തര്‍ക്കം നടക്കുന്നു. കാറില്‍ സഞ്ചരിച്ചിരുന്ന വ്യക്തി. അരികില്‍ നിര്‍വികാരനായി നില്‍പ്പുണ്ട്. അത് മറ്റാരുമല്ല.. സാക്ഷാല്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ലോകം കണ്ട മികച്ച സംവിധായകനിലൊരാള്‍ ആ റോഡില്‍ ഒറ്റയ്ക്ക് നിന്നിട്ടും ഒരൊറ്റ തിരോന്തരംകാരനും അദ്ദേഹത്തോട് എന്താണ് പ്രശ്നം എന്ന് ചോദിച്ചില്ല.. നന്ദു അടൂരിന്റെയടുത്തെത്തി. എന്താണ് സാര്‍ പ്രശ്നം എന്ന് ചോദിച്ചു. മലയാള സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്യുന്ന നന്ദുവിനെ അടൂരിന് അറിയില്ല... നന്ദു സ്വയം പരിചയപ്പെടുത്തി. നടനാണ്. എന്നൊക്കെ പറഞ്ഞു. ആ പ്രശ്നം സോള്‍വ് ചെയ്യുന്നത് വരെ നന്ദു അദ്ദേഹത്തോടൊപ്പം നിന്നു. അടൂരിനെ വാഹനം കയറ്റിവിട്ടിട്ടാണ് നന്ദു യാത്രയായത്. മാസങ്ങള്‍ കഴിഞ്ഞു. അടൂര്‍ നാലു പെണ്ണുങ്ങള്‍ എന്ന തന്റെ ചിത്രത്തിലെ കഥാപാത്രങ്ങളെ കുറിച്ച് ആലോചിക്കവെ തന്റെ സഹപ്രവര്‍ത്തകരോട് നന്ദുവിനെ കുറിച്ച് ചോദിച്ചു. നന്ദുവിനെ തന്റെ നാലുകഥകളില്‍ ഒന്നിന്റെ നായകനാക്കി. ഒരു അപകടസ്ഥലത്തിറങ്ങിയപ്പോള്‍ ഉണ്ടായ ഭാഗ്യം കണ്ടില്ലേ. നന്ദുവിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് നാലു പെണ്ണുങ്ങളിലെ വേഷം. മറ്റേതൊരു മലയാള നടനും കൊതിക്കുന്ന അടൂര്‍ ചിത്രത്തിലെ ഒരു പ്രധാന വേഷം. ഈ കഥ നന്ദു പലരോടും പറഞ്ഞു. അതില്‍ പിന്നെ തിരോരന്തരത്തുകൂടെ പോകുന്ന പല താരങ്ങളും റോഡില്‍ നോക്കും. ഏതെങ്കിലും കാര്‍ അപകടത്തില്‍പെട്ടിട്ടുണ്ടോ... അടൂര്‍ സാറിന്റെ കാര്‍ വല്ലതുമാണോ... എന്ന് ചിന്തിച്ച്...എന്തായാലും കൂടുതല്‍ താരങ്ങള്‍ നല്ല വേഷങ്ങള്‍ക്കായി ടി വി ചന്ദ്രന്റെയും അടൂരിന്റെയും പണിപ്പുരയിലേക്കെത്തട്ടെ.... &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6816182372044252997-8640111527307126200?l=rajagopaltvm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rajagopaltvm.blogspot.com/feeds/8640111527307126200/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6816182372044252997&amp;postID=8640111527307126200' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/8640111527307126200'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/8640111527307126200'/><link rel='alternate' type='text/html' href='http://rajagopaltvm.blogspot.com/2009/05/blog-post_12.html' title='പെണ്‍ചിന്തകളുമായി ഭൂമി മലയാളം'/><author><name>തിരോന്തരം പുപ്പുലി</name><uri>http://www.blogger.com/profile/09400571635112259007</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-6816182372044252997.post-5171422653518201414</id><published>2009-05-04T08:20:00.000+05:30</published><updated>2009-05-04T08:27:30.182+05:30</updated><title type='text'>ടിപ്പ്... ടിപ്പ്... ടിപ്പ്...</title><content type='html'>&lt;a href="http://azeemazeez.com/photo/83.jpg"&gt;&lt;img style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 700px; CURSOR: hand; HEIGHT: 400px" alt="" src="http://azeemazeez.com/photo/83.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;കൈക്കൂലി നല്‍കുന്നത് പുപ്പുലിക്ക് ഇഷ്ടമില്ലാത്ത കാര്യമാണ്. സര്‍ക്കാര്‍ ഓഫീസില്‍ നല്‍കുന്ന കൈക്കൂലി മാത്രമല്ല. അമ്പലങ്ങളിലും ഹോട്ടലുകളിലും നല്‍കുന്ന കൈക്കൂലിയുടെ വകഭേദങ്ങളും പുപ്പുലിക്ക് അരോചകമാണ്. &lt;/div&gt;&lt;div&gt;അമ്പലങ്ങളില്‍ പോറ്റിമാര്‍ക്ക് നല്‍കുന്ന ദക്ഷിണ പുപ്പുലിയുടെ കണ്ണില്‍ കൈക്കൂലിയാണ്. വഴിപാടിന് കാശ് നല്‍കി രസീത് വാങ്ങുന്നുണ്ടല്ലോ.. എന്നിട്ടുമെന്തിനാണ് പോറ്റിക്ക് ദക്ഷിണ നല്‍കുന്നത്. നമ്മള്‍ നല്‍കുന്ന വഴിപാടുകാശിന്റെ ഒരു ഭാഗം പോറ്റിക്ക് ശമ്പളമായി ദേവസ്വംബോര്‍ഡോ മറ്റ് ട്രസ്റുകളോ നല്‍കുന്നുണ്ട്. പിന്നെയുമെന്തിനാണ് ഈ ദക്ഷിണ. പല അമ്പലങ്ങളിലും ദക്ഷിണ കൂടുതല്‍ കിട്ടുന്നുവെന്ന് തോന്നുന്ന ഭക്തന്‍മാര്‍ക്ക് വേണ്ടി കൂടുതല്‍ നേരം ശ്രീകോവിലിനുള്ളില്‍ ആരാധന നടത്തുന്ന പോറ്റിമാര്‍ ധാരാളമുള്ള നാടാണ് തിരോന്തരം. ശംഖുമുഖത്ത് കര്‍ക്കിടകവാവുദിവസം ബലിയിടാന്‍ വരുന്ന ഭക്തരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയാണ് വ്യാജപരികര്‍മ്മികള്‍ ദക്ഷിണയായി വാങ്ങുന്നത്. തിരോന്തരത്തെ പല അമ്പലങ്ങളിലും ഇത്തരം അവതാരങ്ങളെ കാണാം. &lt;/div&gt;&lt;div&gt;ഇതുപോലുള്ള മറ്റൊരു കൂട്ടരാണ് ഹോട്ടലുകളില്‍ സപ്ളയര്‍മാരുടെ രൂപത്തിലെത്തുന്നത്. ടിപ്പ് കൊടുക്കുന്നതും ഒരു തരത്തില്‍ കൈക്കൂലി തന്നെയാണ്. ചെയ്യുന്ന ജോലിക്കുള്ള അര്‍ഹിക്കുന്ന ശമ്പളം ഒട്ടുമിക്ക ഹോട്ടലുകാരും നല്‍കുന്നുണ്ട്. ടിപ്പ് താല്‍പര്യമുള്ളവര്‍ നല്‍കട്ടെ... പുപ്പുലിക്ക് അതില്‍ എതിര്‍പ്പില്ല...&lt;/div&gt;&lt;div&gt;അട്ടക്കുളങ്ങര ബുഹാരിയിലെയും ബാലരാമപുരം ബിസ്മിയിലേയും മട്ടന്‍കറിയും തമ്പാനൂര്‍ ഇന്ത്യന്‍ കോഫി ഹൌസിലെ മസാലദോശയും സ്റാച്യുവിലെ ഹോട്ടലിലെ നാരായണ ഹോട്ടലിലെ ചിക്കന്‍പിരട്ടും ഇഷ്ടപ്പെടുന്ന പുപ്പുലി ചിലപ്പോഴോക്കെ തിരുവനന്തപുരത്തെ മേല്‍ത്തരം ഹോട്ടലുകളില്‍ ആര്‍ത്തിമൂത്ത വയറുമായി കടന്നുചെല്ലാറുണ്ട്. മിക്കവാറും വാമഭാഗമായ പെണ്‍പുലിയും കൂടെക്കാണും. &lt;/div&gt;&lt;div&gt;ആദ്യം ഒരു ഗ്ളാസ് വെള്ളവും മെനുകാര്‍ഡുമായാണ് സപ്ളയര്‍ സമീപിക്കുക... നമ്മള്‍ ഓര്‍ഡര്‍ നല്‍കിയാല്‍ ആദ്യം എവിടെയോ വച്ച് ചൂടാക്കിയ ഒരു പാത്രം കൊണ്ടുവന്ന് മുന്നില്‍ വയ്ക്കും. പിന്നെ കരണ്ടിയും കത്തിയുമോ, കരണ്ടിയും മുള്‍ക്കരണ്ടിയുമോ കൊണ്ട് അലങ്കരിച്ച രീതിയില്‍ വിഭവം എത്തും. പുപ്പുലിക്ക് കത്തിയും മുള്‍ക്കരണ്ടിയും ഉപയോഗിക്കാന്‍ അറിയാത്തതുകൊണ്ട് തന്നെ പലപ്പോഴും അവ മാറ്റിവച്ചില്‍ വെറുംകയ്യാല്‍ വാരിത്തിന്നുകയാണ് പതിവ്. ടേബിള്‍ മാനേഴ്സ് അറിയാത്ത പുപ്പുലിയെ നോക്കി അടുത്തിരിക്കുന്നവന്‍ അമര്‍ത്തിച്ചിരിക്കുന്നത് പുപ്പുലി കാര്യമാക്കാറില്ല. &lt;/div&gt;&lt;div&gt;അവസാനഘട്ടത്തിലാണ് ബില്‍ എത്തുക. നല്ലരീതിയില്‍ ഹോട്ടലിന്റെ പേരുകൊത്തിയ മടക്കിവയ്ക്കാവുന്ന പേഴ്സ് പോലുള്ള ഒരു കിടുപിടിയിലായിരിക്കും അകത്ത് ബില്ലുമായി സപ്ളയര്‍ എത്തുക. പലപ്പോഴും ഭക്ഷണവും കഴിഞ്ഞ് കയ്യുംകഴുകി കസേരയില്‍ വന്നിരുന്ന് ഈ കിടുപിടിയില്‍ നിന്നും ബില്ലെടുത്ത് നേരെ കൌണ്ടറില്‍ പോയി നേരിട്ട് കാശ് അടയ്ക്കുകയാണ് പുപ്പുലി ചെയ്യുന്നത്. പുപ്പുലിയുടെ ഈ പരിപാടി പലപ്പോഴും കൂടെ വരുന്ന വാമഭാഗത്തിന്റെ മുഖത്തുവരെ കരിനിഴല്‍ വീഴ്ത്താറുണ്ട്. അപ്പോള്‍ പിന്നെ ബില്ല് നല്‍കിയിട്ട് അതിനകത്ത് വീഴുന്ന കാശിനെ നോക്കിനില്‍ക്കുന്ന സപ്ളയറുടെ കാര്യം പറയേണ്ടതില്ലല്ലോ. "ആ പാവത്തിന് വല്ലോം കൊടുത്തൂടേ'' എന്ന വാമഭാഗത്തിന്റെ ചോദ്യത്തിന് പുപ്പുലി പലപ്പോഴും "ജോലി ചെയ്യുന്നതിന് അവന് ശമ്പളം കിട്ടുന്നുണ്ട്'' എന്ന ഉത്തരം നല്‍കാറുണ്ട്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ വാമഭാഗം കൈക്കൂലി വാങ്ങിക്കാറില്ല... ഇത് ഒരു തരത്തില്‍ കൈക്കൂലി നല്‍കുന്നതിനെ പ്രോത്സാഹിപ്പിക്കലല്ലോ... ഞാന്‍ അവളോട് ചോദിക്കും. കറുത്ത മുഖവുമായി വീണ്ടും ഞങ്ങള്‍ യാത്ര തുടരും...&lt;/div&gt;&lt;div&gt;പക്ഷേ പുപ്പുലിക്കും ഈയിടെ പണി കിട്ടി. വെള്ളയമ്പലം - ശാസ്തമംഗലം റോഡിലെ ഒരു ഹോട്ടലാണ് രംഗം. വാമഭാഗം വീട്ടിലില്ലാത്തതിനാല്‍ ഉച്ചയ്ക്ക് ഒരു ചിക്കന്‍ ഫ്രൈഡ്റൈസ് കഴിക്കാനാണ് പുപ്പുലി അവിടെയെത്തിയത്. പതിവുപോലെ മെനു വന്നു, ചൂടാക്കിയ പാത്രം വന്നു, കരണ്ടിയും മുള്‍ക്കരണ്ടിയും ഫ്രൈഡ് റൈസും വന്നു.. സോസ് വന്നു... അവസാനം ബില്ലും... (ഈയിടെ ഡോക്ടറെക്കണ്ടപ്പോള്‍ കൊളസ്ട്രോളും ബി പിയുമൊക്കെ പുപ്പുലിക്കുണ്ടെന്ന് പറഞ്ഞു... ചായ കുടി കുറയ്ക്കാന്‍ പറഞ്ഞു... അപ്പോള്‍ പുപ്പുലി ഷാര്‍ജ കുടിച്ചു തുടങ്ങി... വട, വാഴയ്ക്കപ്പം, എന്നിവ നിര്‍ത്താനാണ് ഡോക്ടറുടെ കല്‍പ്പന... വട നിര്‍ത്തി... പകരം ഓരോ മസാല ദോശയാക്കി.... പുപ്പുലിയുടെ വലിയവയറിന്റെ വേദന ഡോക്ടര്‍ക്കറിയില്ലല്ലോ...) കൈകഴുകി വന്ന പുപ്പുലി ബില്ലു നോക്കി... 62 രൂപ.... &lt;/div&gt;&lt;div&gt;പതിവുപോലെ ബില്ലുവച്ചിരിക്കുന്ന കിടുപിടിയില്‍ നിന്നും ബില്ലു പുറത്തേക്ക് വലിച്ചെടുക്കാന്‍ നോക്കി. രക്ഷയില്ല. ഒരു കവറിനുള്ളില്‍ മറ്റാര്‍ക്കും പുറത്തെടുക്കാന്‍ പറ്റാത്ത രീതിയില്‍ ശക്തമായി പാക്ക് ചെയ്തു വച്ചിരിക്കുകയാണ് ബില്ല്... പുപ്പുലി പഠിച്ചപണി പതിനെട്ടും നോക്കി... പഴയ കാലത്തെ ഗോലിസോഡയുടെ കുപ്പിയില്‍ നിന്നും ഗോലി പുറത്തെടുക്കാന്‍ പണ്ടൊരിക്കല്‍ പുപ്പുലി ശ്രമിച്ചിരുന്നു. ആ അവസ്ഥയായി... മിന്നിട്ടുകളോളം ആ ശ്രമം തുടര്‍ന്നു... ഒരു രക്ഷയുമില്ല... സപ്ളയറുടെ മുഖത്ത് പുപ്പുലിക്ക് പണിതന്നതിന്റെ സംതൃപ്തി നിറഞ്ഞ ചിരി... പാക്കറ്റില്‍ തപ്പിനോക്കി... 2 രൂപ തുട്ട് ഇല്ല... ഉണ്ടെങ്കില്‍ ലവന് പണികൊടുക്കാമായിരുന്നു. 50 രൂപയുടെ ഒരു നോട്ടും 10 രൂപയുടെ രണ്ട് നോട്ടും ആ ബുക്കിനകത്ത് വച്ചിട്ട് പുപ്പുലി പതുക്കെ റോഡിലേക്കിറങ്ങി നടന്നു... &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6816182372044252997-5171422653518201414?l=rajagopaltvm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rajagopaltvm.blogspot.com/feeds/5171422653518201414/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6816182372044252997&amp;postID=5171422653518201414' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/5171422653518201414'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/5171422653518201414'/><link rel='alternate' type='text/html' href='http://rajagopaltvm.blogspot.com/2009/05/blog-post.html' title='ടിപ്പ്... ടിപ്പ്... ടിപ്പ്...'/><author><name>തിരോന്തരം പുപ്പുലി</name><uri>http://www.blogger.com/profile/09400571635112259007</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-6816182372044252997.post-7415668531029933006</id><published>2009-04-26T20:57:00.000+05:30</published><updated>2009-04-26T21:50:52.478+05:30</updated><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><title type='text'>കൂട്ടനാടു നിന്നൊരു അന്തിക്കാടന്‍ ഭാഗ്യദേവത</title><content type='html'>&lt;a href="http://4.bp.blogspot.com/_FJT7PSgkEZg/SfSJqeSQARI/AAAAAAAAAkg/mz1l8Ue3QQA/s1600-h/2.jpg"&gt;&lt;img id="BLOGGER_PHOTO_ID_5329035621863260434" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 214px; CURSOR: hand; HEIGHT: 320px" alt="" src="http://4.bp.blogspot.com/_FJT7PSgkEZg/SfSJqeSQARI/AAAAAAAAAkg/mz1l8Ue3QQA/s320/2.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;p&gt;സത്യന്‍ അന്തിക്കാടില്‍ നിന്ന് മലയാള സിനിമയ്ക്കൊരു ഭാഗ്യദേവത കൂടി... നിരവധി കുടുംബങ്ങളുടെ കഥ പറഞ്ഞിട്ടുള്ള സത്യന്‍ അന്തിക്കാട് ഇത്തവണയും നല്ലൊരു കുടുംബകഥയുമായി തന്നെയാണ് എത്തിയിരിക്കുന്നത്. കായലോരത്ത് ജീവിക്കുന്ന കുട്ടനാടന്‍ കഥാപാത്രങ്ങളിലൂടെയാണ് സംവിധായകന്‍ ഭാഗ്യദേവതയുടെ കഥ പറയുന്നത്.&lt;/p&gt;&lt;br /&gt;&lt;p&gt;കേബിള്‍ ടി വിയുടെ ഫ്രാഞ്ചൈസി നടത്തി ജീവിക്കുന്ന ബെന്നി(ജയറാം)യാണ് നായകന്‍. ചില്ലറ സാമ്പത്തിക പ്രശ്നങ്ങളും കെട്ടുപ്രായമെത്തി നില്‍ക്കുന്ന പെങ്ങളുമാണ് ബെന്നിയെ എങ്ങനെയെങ്കിലും അല്‍പം പണമുണ്ടാക്കണമെന്ന് ചിന്തിപ്പിക്കുന്നത്. സുഹൃത്തായ സദാനന്ദന്‍ പിള്ള(നെടുമുടി വേണു) യുടെ ഉപദേശപ്രകാരമാണ് അഞ്ചു ലക്ഷം രൂപ സ്ത്രീധനം വാങ്ങി ഡെയ്സി (കനിഹ)യെ മിന്നുകെട്ടാന്‍ തീരുമാനിച്ചത്. അഞ്ചുലക്ഷം രൂപ സ്വപ്നം കണ്ടുകൊണ്ടായിരുന്നു ബെന്നിയുടെ പിന്നീടുള്ള ജീവിതം. പക്ഷേ മനസ്സമ്മതത്തിനും മിന്നുകെട്ടിനും കാശു നല്‍കാന്‍ ഡെയ്സിയുടെ അപ്പച്ചന് (വേണു നാഗവള്ളി) കഴിഞ്ഞില്ല. കാശ് കിട്ടിയിട്ട് മതി ജീവിതമെന്നു പറഞ്ഞ് ബെന്നി ഡെയ്സിയെ അവളുടെ വീട്ടിലേക്ക് കൊണ്ടാക്കുന്നു. തുടര്‍ന്ന് രണ്ടു കോടി രൂപയുടെ ലോട്ടറി സമ്മാനം ഡെയ്സിക്ക് ലഭിക്കുന്നു. അതോടെ ബെന്നിയിലുണ്ടാകുന്ന മാറ്റങ്ങളാണ് ഭാഗ്യദേവതയെ രസകരമാക്കുന്നത്. &lt;/p&gt;&lt;br /&gt;&lt;p&gt;ജീവിക്കാന്‍ പണം വേണം.... കാശിന് കാശ് തന്നെ വേണം.... എന്നു ചിന്തിക്കുന്ന സാധാരണ മലയാളിയെയാണ് ബെന്നിയിലൂടെ പ്രേക്ഷകന്‍ കാണുന്നത്. തികച്ചും പ്രേക്ഷകരില്‍ ഒരാളായ കഥാപാത്രം. അതുതന്നെയാണ് ബെന്നിയെ ഇരു കയ്യും നീട്ടി സാധാരണ പ്രേക്ഷകന്‍ സ്വീകരിക്കുന്നത്. തന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ഭാര്യവീട്ടില്‍ നിന്നും കിട്ടുന്ന 'സ്ത്രീധനം' സ്വപ്നം കണ്ട് കഴിയുന്ന നിരവധി യുവാക്കളുടെ പ്രതീകമാണ് ബെന്നി. നിരവധി നന്മകളുണ്ടെങ്കിലും ജീവിക്കാന്‍ പണം ആവശ്യമാണെന്ന ചിന്താഗതിക്കാരനാണ് ബെന്നി. മറ്റുള്ളവരുടെ വാക്കുകളില്‍ വിശ്വസിച്ച് സ്ത്രീധനം സ്വപ്നംകണ്ട് 'പെണ്ണുകെട്ടുന്ന' സാധാരണ മലയാളിയുടെ പ്രതീകം. പണം കിട്ടാനായി അല്‍പ്പം തരികിടകളും വിരട്ടുമൊക്കെ അയാള്‍ നടത്തുന്നുമുണ്ട്. &lt;/p&gt;&lt;br /&gt;&lt;p&gt;നന്മയുടെ നിറകുടമല്ലാത്ത ഈ 'നെഗറ്റീവ്' നായകവേഷം അവതരിപ്പിക്കാനായത് തന്നെ ജയറാമിന്റെ അഭിനയജീവിതത്തിലെ ഒരു വെല്ലുവിളിയാണ്. മലയാള സിനിമയില്‍ ഒരു പക്ഷേ വ്യത്യസ്ഥമായ 'കല്യാണ കഥകള്‍' ജയറാമിനു വേണ്ടി ധാരാളം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ജയറാം അഭിനയിച്ച 80 ശതമാനത്തിലധികം ചിത്രങ്ങളും വിവാഹവും അതിനോടനുബന്ധിച്ചുള്ള പ്രശ്നങ്ങളുമൊക്കെതന്നെയാണ്. അവയില്‍ നിന്നെല്ലാം ഭാഗ്യദേവത വേറിട്ടതാകുന്നത് കഥയുടെ പുതുമയും കഥാപാത്രത്തിന്റെ വ്യത്യസ്ഥതയുമാണ്. 'കനിഹ' എന്ന നടിയുടെ കയ്യില്‍ ഡെയ്സി എന്ന നായികാ കഥാപാത്രം ഭദ്രമായിരുന്നു. കുട്ടനാടന്‍ ക്രിസ്ത്യാനി കുടുംബിനിയുടെ വേഷം മനോഹരമായി തന്നെ കനിഹ അവതരിപ്പിച്ചു. &lt;/p&gt;&lt;br /&gt;&lt;p&gt;സത്യന്‍ അന്തിക്കാടിന്റെ സ്ഥിരം ടീമംഗങ്ങള്‍ തന്നെയാണ് ചിത്രത്തിലെ താരങ്ങള്‍. കെ പി എ സി ലളിത, നെടുമുടി വേണു, ഇന്നസെന്റ്, മാമുക്കോയ, രശ്മി ബോബന്‍, ശാന്തകുമാരി, വെട്ടുകിളി പ്രകാശ് തുടങ്ങിയ സത്യന്‍ ചിത്രത്തിലെ സ്ഥിരം വേഷക്കാര്‍ തങ്ങളുടെ സ്വന്തം വേഷങ്ങള്‍ പതിവുപോലെ തന്നെ മനോഹരമാക്കിയിരിക്കുന്നു. കെ പി എ സി ലളിതയുടെ അമ്മ വേഷം വ്യത്യസ്ഥമാണ്. 'മാടമ്പി'ക്ക് ശേഷം കിട്ടിയ ശക്തമായ അമ്മ വേഷമാണ് അന്നമ്മ എന്ന ബെന്നിയുടെ അമ്മ. സ്ത്രീധനം കിട്ടാത്തത്തിന് ഭാര്യയെ അവളുടെ വീട്ടില്‍ കൊണ്ടുചെന്നാക്കിയിട്ട് വരുന്ന ബെന്നിയെ തല്ലുന്ന രംഗം തീയറ്ററില്‍ പ്രേക്ഷകരുടെ കയ്യടി വാങ്ങുന്നുണ്ട്. ഇത് ആ കഥാപാത്രത്തിന്റെയും സംവിധായകന്റെയും വിജയമാണ്.നെടുമുടിയുടെ സദാനന്ദന്‍ പിള്ളയും, ഇന്നസെന്റിന്റെ മാത്തച്ചനും, മാമുക്കോയയുടെ പരീതുമൊക്കെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സിനിമയില്‍ മുഴുനീളമുണ്ട്. രശ്മി ബോബനും ശാന്തകുമാരിയും വെട്ടുക്കിളി പ്രകാശുമൊക്കെ കഥാപാത്രങ്ങള്‍ മനോഹരമാക്കി. സത്യന്‍ ചിത്രങ്ങളിലെ സ്ഥിരം അംഗങ്ങളല്ലാത്ത നരേന്‍, വേണു നാഗവള്ളി, വിനീത എന്നിവര്‍ക്കും നല്ല വേഷങ്ങളായിരുന്നു. നായികയുടെ നിസ്സഹായനായ പിതാവായാ ആന്റോയെ വേണുനാഗവള്ളി മനോഹരമാക്കി. നരേനും തന്റെ വേഷം ഭംഗിയാക്കി. നായകനായ ബെന്നിയുടെ സഹോദരിമാരായ സോഫിയയെയും സാലിയെയും അവതരിപ്പിച്ച ലക്ഷ്മിപ്രിയയും നിഖിലയും മുത്തശ്ശിയെ അവതരിപ്പിച്ച രുഗ്മിണിയും ആ വേഷങ്ങളോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തി. &lt;/p&gt;&lt;br /&gt;&lt;p&gt;ക്യാമറാമാന്‍ വേണു ആദ്യമായാണ് സത്യന്‍ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. കുട്ടനാടന്‍ സൌന്ദര്യം ഒപ്പിയെടുക്കുന്നതില്‍ വേണു വിജയിച്ചു. വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ ഗാനങ്ങള്‍ക്ക് ഇളയരാജ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നു. കുട്ടനാടന്‍ ഭംഗി നിറഞ്ഞു നിന്ന ഗാനങ്ങള്‍ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നുമുണ്ട്.പാളിപ്പോകാവുന്ന ഒരു കഥ വളരെ സൂക്ഷ്മതയോടെ അവതരിപ്പിച്ചുവെന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. വിഷുകഴിഞ്ഞെത്തിയ ഈ 'ഭാഗ്യദേവത' ബോക്സോഫീസില്‍ 'വിജയദേവത'യും നിര്‍മ്മാതാവിന് 'ധനദേവത'യുമാകുമെന്നുറപ്പാണ്. &lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6816182372044252997-7415668531029933006?l=rajagopaltvm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rajagopaltvm.blogspot.com/feeds/7415668531029933006/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6816182372044252997&amp;postID=7415668531029933006' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/7415668531029933006'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/7415668531029933006'/><link rel='alternate' type='text/html' href='http://rajagopaltvm.blogspot.com/2009/04/blog-post_2256.html' title='കൂട്ടനാടു നിന്നൊരു അന്തിക്കാടന്‍ ഭാഗ്യദേവത'/><author><name>തിരോന്തരം പുപ്പുലി</name><uri>http://www.blogger.com/profile/09400571635112259007</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_FJT7PSgkEZg/SfSJqeSQARI/AAAAAAAAAkg/mz1l8Ue3QQA/s72-c/2.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6816182372044252997.post-4702573175610079782</id><published>2009-04-26T16:56:00.000+05:30</published><updated>2009-04-26T17:23:29.378+05:30</updated><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><title type='text'>ചിരിച്ചും ചിരിപ്പിച്ചും വീണ്ടും ഹരിഹര്‍ നഗര്‍</title><content type='html'>&lt;a href="http://3.bp.blogspot.com/_FJT7PSgkEZg/SfRKb5WZqyI/AAAAAAAAAkY/34-05tnrV0k/s1600-h/14800530_hariharnagar1.jpg"&gt;&lt;img id="BLOGGER_PHOTO_ID_5328966102197840674" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 400px; CURSOR: hand; HEIGHT: 267px" alt="" src="http://3.bp.blogspot.com/_FJT7PSgkEZg/SfRKb5WZqyI/AAAAAAAAAkY/34-05tnrV0k/s400/14800530_hariharnagar1.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;p&gt;മലയാള സിനിമാചരിത്രത്തില്‍ രണ്ടാം ഭാഗവും മൂന്നാംഭാഗവുമൊക്കെ ഉണ്ടാവുന്നത് അപൂര്‍വ്വമല്ല. പക്ഷേ ഒന്നാം ഭാഗം നേടിയ വിജയം ആവര്‍ത്തിക്കാന്‍ വളരെകുറച്ച് ചിത്രങ്ങള്‍ക്കേ സാധിച്ചിട്ടുള്ളു. റിലീസ് ചെയ്ത് കുറച്ചു ദിവസങ്ങള്‍ കൊണ്ടുതന്നെ ആദ്യഭാഗം നേടിയ വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് ടു ഹരിഹര്‍നഗര്‍ തെളിയിക്കുന്നു. പഴയ പൂവാലന്‍മാരായ മഹാദേവനും ഗോവിന്ദന്‍കുട്ടിയും അപ്പുക്കുട്ടനും തോമസുകുട്ടിയും പതിനെട്ടുവര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടുമെത്തുന്നത്.&lt;/p&gt;&lt;br /&gt;&lt;p&gt;ഗോവിന്ദന്‍കുട്ടിയുടെയും മഹാദേവന്റെയും അപ്പുക്കുട്ടന്റെയും ത്രിമൂര്‍ത്തി കൂട്ടുകെട്ടുകെട്ടിലേക്ക് തോമസ് കുട്ടിയെന്ന തോമസ് ചാക്കോ എത്തുന്നുവെന്ന കഥ പറയുന്ന ഫ്ളാഷ് ബാക്ക് രംഗത്തോടെയാണ് സിനിമ തുടങ്ങുന്നത്. യേശു ക്രിസ്തുവിന്റെ പ്രതിമയ്ക്കുമുന്നില്‍ പരസ്പരം കൈകോര്‍ത്ത് തുടങ്ങുന്ന അവരുടെ സൌഹൃദം പിന്നീട് നഷ്ടമാകുന്നതും ആ പ്രതിമയ്ക്ക് മുന്നില്‍ വച്ചുതന്നെയാണ്. വിവാഹിതരായ മഹാദേവനും ഗോവിന്ദന്‍കുട്ടിയും അപ്പുക്കുട്ടനും സുഹൃത്തായ തോമസുകുട്ടിയുടെ മനസമ്മതത്തിനാണ് വീണ്ടുമെത്തുന്നത്. പ്രായം കൂടിയെങ്കിലും പഴയ സ്വഭാവത്തില്‍ അവര്‍ക്ക് ഒരു മാറ്റവുമുണ്ടായില്ല.&lt;/p&gt;&lt;br /&gt;&lt;p&gt;പഴയ അടവുകളും തരികിടകളുമായാണ് വീണ്ടുമെത്തിയത്. വീണ്ടുമൊരു 'മായ' അവരുടെ ജീവിതത്തില്‍ കടന്നുവരുന്നു. 'മായ'യുടെ മനസില്‍ കുടിയേറാന്‍ നാല്‍വര്‍ സംഘം നടത്തുന്ന ശ്രമങ്ങളിലൂടെയാണ് കഥ വികസിക്കുന്നു. മായ പിന്നെ 'സ്റെല്ല ഹോനായി'യായും നര്‍ത്തകിയായും മറ്റും രൂപം മാറുന്നതോടെയാണ് ഹരിഹര്‍നഗര്‍ പൂര്‍ണ്ണമാകുന്നത്. മായയെ സ്വന്തമാക്കാന്‍ മറ്റു മൂന്നുപേരെക്കാള്‍ കൂടുതല്‍ അപ്പുക്കുട്ടന്‍ നടത്തുന്ന ശ്രമങ്ങളാണ് തീയറ്ററുകളില്‍ ചിരിയുണര്‍ത്തുന്നത്. നേരത്തേ മണ്ടനായിരുന്ന അപ്പുക്കുട്ടന്‍ പ്രായം കൂടിയതോടുകൂടി കൂടുതല്‍ മണ്ടനായി മാറിയിരിക്കുന്നു. അപ്പുക്കുട്ടന്റെ തമാശ രംഗങ്ങള്‍ തന്നെയാണ് ടു ഹരിഹര്‍നഗറിന്റെ ഹൈലൈറ്റും. അപ്പുക്കുട്ടന്റെ സൃഷ്ടിയില്‍ ലാലും അവതരണത്തില്‍ ജഗദീഷും നടത്തിയ മികവ് ഈ ചിത്രത്തിലുടനീളം കാണാം. ജഗദീഷ് കുറേക്കാലമായി അവതരിപ്പിക്കുന്ന സ്ഥിരം കോമഡിരൂപങ്ങളില്‍ നിന്നും അപ്പുക്കുട്ടനെ വ്യത്യസ്തനാക്കുന്നതും ഇക്കാരണം കൊണ്ടുതന്നെയാണ്. മായയായി എത്തുന്ന ലക്ഷ്മി റായിയും മോശമായില്ല. രൂപവും ഭാവവും പെട്ടെന്ന് മാറുന്ന നിഗൂഡതകള്‍ നിറഞ്ഞ ആ കഥാപാത്രം ലക്ഷ്മി റായിയുടെ കൈയില്‍ ഭദ്രമായിരുന്നു. സുധീപ് തോ എന്ന മുംബൈ നാടകനടനാണ് പഴയ ജോണ്‍ ഹോനായുടെ മകനെന്ന വ്യാജേന ക്രിസ്റി ഹോനായിയായി രംഗത്തെത്തുന്നത്. ശബ്ദത്തിലും രൂപത്തിലും വ്യത്യസ്തത പുലര്‍ത്തുന്നു ക്രിസ്റി ഹോനായി. നടന്‍ അനൂപ് ചന്ദ്രനാണ് ഈ കഥാപാത്രത്തിന് ശബ്ദം നല്‍കിയത്. ആദ്യത്തെ കൂട്ടയടിയും ക്ളൈമാക്സും കഴിഞ്ഞ് വീണ്ടുമൊരു ക്ളൈമാക്സിന് കളമൊരുക്കുകയാണ് ലാല്‍ ചെയ്യുന്നത്. &lt;/p&gt;&lt;br /&gt;&lt;p&gt;പണം ഏതൊരു മനുഷ്യനെയും ചതിയനും വഞ്ചകനുമാക്കും. സൌഹൃദങ്ങള്‍ തകര്‍ക്കുകയും ചെയ്യും. ആ തിരിച്ചറിവില്‍ നിന്നാണ് രണ്ടാമത്തെ ക്ളൈമാക്സ് ഉണ്ടാകുന്നത്. നാലു കൂട്ടുകാരിലൊരുവനായ തോമസ് കുട്ടി വില്ലനായി മാറുന്നിടത്താണ് കഥയിലെ രണ്ടാമത്തെ ക്ളൈമാക്സ്. ഒറ്റപ്പെട്ട ജീവിതം തോമസ് കുട്ടിയെ പണത്തിനു വേണ്ടി എന്തും ചെയ്യാന്‍ താല്‍പര്യമുള്ളവനാക്കി മാറ്റി. പഴയ സുഹൃത്തുക്കളെ വഞ്ചിക്കാനും പണ്ട് മായ തങ്ങള്‍ക്ക് തന്ന 'പെട്ടി' സ്വന്തമാക്കാനുമാണ് ക്രിസ്റി ഹോനായിയിലൂടെയും സ്റെല്ലാ ഹോനായിയിലൂടെയും തോമസ് കുട്ടി ശ്രമിക്കുന്നത്. സൌഹൃദത്തിന് പണത്തിനേക്കാള്‍ വിലയുണ്ടെന്ന് തോമസ് കുട്ടി തിരിച്ചറിയുന്നിടത്താണ് ഹരിഹര്‍ നഗര്‍ പൂര്‍ണമാകുന്നത്. ആദര്‍ശധീരന്‍മാരായ മലയാള സിനിമയിലെ നായകന്‍മാര്‍ക്കിടയില്‍ മനുഷ്യസഹജമായ ദൌര്‍ബല്യങ്ങളുള്ള വ്യത്യസ്തനായ ഒരു നായകനായി തോമസ് കുട്ടി മാറുന്നു. ഇന്‍ഹരിഹര്‍ നഗറില്‍ നാല്‍വര്‍സംഘത്തിന്റെ ശത്രുവായിരുന്ന ആന്റണി (അപ്പഹാജ) ഈ ചിത്രത്തിലും ഉണ്ട്. എസ്.ഐ. ആയി മാറിയ ആന്റണി പഴയ ശത്രുക്കളെ കൊണ്ട് ജീപ്പിന്റെ ടയറിന്റെ കാറ്റൂതിച്ചുകൊണ്ട് പണ്ട് തന്നോട് ചെയ്തതിന് പകരം വീട്ടുന്നുണ്ട്. അറ്റ്ലസ് രാമചന്ദ്രന്‍ അറ്റ്ലസ് രാമചന്ദ്രനായി തന്നെ ഈ ചിത്രത്തിലെത്തുന്നു. തുടക്കത്തിലും അവസാന രംഗത്തിലും അദ്ദേഹം ചിരിയുണര്‍ത്തുന്നുണ്ട്. സലീം കുമാറിനും തന്റെ വേഷം മോശമല്ലാതെ അവതരിപ്പിക്കാന്‍ കഴിഞ്ഞു. രോഹിണി, ലെന, റീനാ ബഷീര്‍, രാഖി തുടങ്ങിയവരാണ് മറ്റു നായികമാര്‍. എത്തിയ ആദ്യഭാഗത്തിലെ കഥാപാത്രങ്ങളായ ഗീതാവിജയന്‍, രേഖ, കവിയൂര്‍ പൊന്നമ്മ, തൃശൂര്‍ എല്‍സി എന്നിവര്‍ അവസാനത്തെ ഗാനരംഗത്തെത്തിയത് പുതുമ നല്‍കി. ഒന്നാം ഭാഗത്തിലെ മിക്കവാറുമെല്ലാ കഥാപാത്രങ്ങളും രണ്ടാംഭാഗത്തിലും ആവര്‍ത്തിക്കുന്നത് മലയാള സിനിമയില്‍ അപൂര്‍വ്വമാണ്. &lt;/p&gt;&lt;br /&gt;&lt;p&gt;യേശുക്രിസ്തുവിന്റെ രൂപത്തിന് താഴെ വച്ച് നാല്‍വര്‍സംഘം കണ്ടുമുട്ടുന്ന ആദ്യ രംഗത്തിലൂടെ തന്നെ ക്യാമറാമാന്‍ 'വേണു'വിന്റെ കൊമേഴ്സ്യല്‍ സിനിമയിലേക്കുള്ള തിരിച്ചുവരവ് പ്രേക്ഷകര്‍ക്ക് മനസിലാകും. പഴയ ഗാനങ്ങളുടെ റീമിക്സുകളാണ് മറ്റൊരു പ്രത്യേകത. 'ഉന്നം മറന്നു തെന്നിപ്പറന്ന', 'ഏകാന്ത ചന്ദ്രികേ' എന്നീ ഗാനങ്ങള്‍ പുതിയ രൂപത്തില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ബിച്ചു തിരുമലയെഴുതി എസ് ബാലകൃഷ്ണന്‍  സംഗീത സംവിധാനം നല്‍കിയ ഈ ഗാനങ്ങള്‍ അലക്സ്പോളാണ് റീമിക്സ് ചെയ്തിരിക്കുന്നത്. കഥാസന്ദര്‍ഭത്തിന് അനുയോജ്യമായ രീതിയിലാണ് പാട്ടുകള്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഉണ്ണിമേനോനും എം ജി ശ്രീകുമാറും ചേര്‍ന്ന് അന്ന് പാടിയ ഗാനങ്ങള്‍ വിനീത് ശ്രീനിവാസന്റെയും ജാസിഗിഫ്റ്റിന്റെയും ശബ്ദത്തില്‍ കേള്‍ക്കാം.ഒരു സിനിമ സൂപ്പര്‍ ഹിറ്റാവാന്‍ സൂപ്പര്‍ താരങ്ങള്‍ വേണ്ട എന്ന് സംവിധായകനും നിര്‍മ്മാതാവുമായ ലാല്‍ തെളിയിച്ചിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവയൊരുക്കിയതും ലാല്‍ തന്നെ. ഇടവേളവരെ ഹാസ്യമുഹൂര്‍ത്തങ്ങളിലൂടെ ഒരുക്കിയ ലാലിന് ഇടവേളയ്ക്കു ശേഷം അതുപോലെ മനോഹരമാക്കാന്‍ കഴിഞ്ഞില്ല. പോരായ്മകള്‍ ഏറെയുണ്ടെങ്കിലും ഒരു നല്ല ചിത്രമെന്ന നിലയില്‍ ഈ പോരായ്മകള്‍ സാധാരണ പ്രേക്ഷകന്‍ കാര്യമാക്കുന്നില്ല. ഒരു പക്ഷേ വീണ്ടുമൊരു ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഹരിഹര്‍നഗറിലേക്ക് വീണ്ടുമെത്തുകയാണെങ്കില്‍ അന്നത്തെ തലമുറയെയും ഇതുപോലെ ചിരിപ്പിക്കാന്‍ മഹാദേവനും ഗോവിന്ദന്‍കുട്ടിക്കും അപ്പുക്കുട്ടനും തോമസ്കുട്ടിക്കും കഴിയുമായിരിക്കും. കാരണം സൌഹൃദങ്ങള്‍ക്ക് വാര്‍ദ്ധക്യമില്ല... യൌവനം മാത്രമേയുള്ളു.... &lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6816182372044252997-4702573175610079782?l=rajagopaltvm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rajagopaltvm.blogspot.com/feeds/4702573175610079782/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6816182372044252997&amp;postID=4702573175610079782' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/4702573175610079782'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/4702573175610079782'/><link rel='alternate' type='text/html' href='http://rajagopaltvm.blogspot.com/2009/04/blog-post_6694.html' title='ചിരിച്ചും ചിരിപ്പിച്ചും വീണ്ടും ഹരിഹര്‍ നഗര്‍'/><author><name>തിരോന്തരം പുപ്പുലി</name><uri>http://www.blogger.com/profile/09400571635112259007</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_FJT7PSgkEZg/SfRKb5WZqyI/AAAAAAAAAkY/34-05tnrV0k/s72-c/14800530_hariharnagar1.jpg' height='72' width='72'/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-6816182372044252997.post-7458503629869232935</id><published>2009-04-26T16:06:00.000+05:30</published><updated>2009-04-26T16:55:11.034+05:30</updated><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><title type='text'>സാഗര്‍ അഥവാ ജാക്കി റീലോഡ് ചെയ്യപ്പെടുമ്പോള്‍</title><content type='html'>&lt;a href="http://3.bp.blogspot.com/_FJT7PSgkEZg/SfQ_IFCol9I/AAAAAAAAAkQ/fNgLtGnXT_g/s1600-h/00Sagar+alias+Jacky+(6).jpg"&gt;&lt;img id="BLOGGER_PHOTO_ID_5328953667110868946" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 400px; CURSOR: hand; HEIGHT: 266px" alt="" src="http://3.bp.blogspot.com/_FJT7PSgkEZg/SfQ_IFCol9I/AAAAAAAAAkQ/fNgLtGnXT_g/s400/00Sagar+alias+Jacky+(6).jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;a href="http://3.bp.blogspot.com/_FJT7PSgkEZg/SfQ9Gk5azlI/AAAAAAAAAkI/bmgWYXIfdME/s1600-h/170_IrupathamNootaandu06.bmp"&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;div&gt;ഇരുപത്തിഒന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പിറങ്ങിയ ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയുടെ രണ്ടാം ഭാഗമായെത്തിയ 'സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ്' എന്ന ചിത്രം വളരേ പ്രതീക്ഷകളോടെയാണ് സിനിമാലോകം കാത്തിരുന്നത്. ഇരുപതാം നൂറ്റാണ്ട് തീയറ്ററുകളില്‍ നിറഞ്ഞോടിയിരുന്ന കാലത്ത് 'വള്ളി നിക്കറുമിട്ടു നടന്നിരുന്ന' അമല്‍ നീരദ് സംവിധായകന്‍, എസ്.എന്‍.സ്വാമി സാഗര്‍ ഏലിയാസ് ജാക്കിയെ കുറിച്ച് ചിന്തിച്ചപ്പോള്‍ ജനിച്ചിട്ടുപോലുമില്ലാത്ത ഭാവന നായിക, മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പണം ചിലവഴിച്ച് നിര്‍മ്മിക്കുന്ന സ്റൈലിഷ് ചിത്രം അങ്ങനെ നിരവധി പുതുമകളുണ്ടായിരുന്നു ഈ ചിത്രത്തിന്.... &lt;/div&gt;&lt;br /&gt;&lt;div&gt;മോഹന്‍ലാലിന്റെ താരാധിപത്യത്തിന് തുടക്കം കുറിച്ച കഥാപാത്രങ്ങളിലൊന്നാണ് സാഗര്‍ ഏലിയാസ് ജാക്കി എന്ന അധോലോക നായകന്‍... അമിതാവേശമില്ലാതെ ശക്തിയേക്കാള്‍ കൂടുതല്‍ ബുദ്ധി ഉപയോഗിച്ചുള്ള ചടുലമായ പ്രവര്‍ത്തനങ്ങളിലൂടെ അധോലോകനായകനായി മാറിയ സാഗര്‍ ഏലിയാസ് ജാക്കി എന്ന ഇരുപതാം നൂറ്റാണ്ടിലെ നായകനെ കണ്ട പ്രേക്ഷകനെ ആവേശപ്പെടുത്താന്‍ സാഗര്‍ ഏലിയാസ് ജാക്കിയെ 'റീലോഡ്' ചെയ്ത അമല്‍നീരദിനായില്ല. എസ്.എസ്.സ്വാമിയാകട്ടെ പഴയ കഥയെതന്നെ 'റീലോഡ്' ചെയ്യാനാണ് ശ്രമിച്ചത്. &lt;/div&gt;&lt;br /&gt;&lt;div&gt;അശ്വതി വര്‍മ്മയ്ക്ക് പകരം ഒരു ആരതി മേനോനെയും ശേഖരന്‍കുട്ടിക്ക് പകരം ഒരു മനുവിനെയും പുനഃസൃഷ്ടിച്ചുവെന്നു മാത്രം.ഒരു ക്യാമറാമാന്‍ എന്ന നിലയില്‍ അമല്‍ നീരദിന് 'അഹങ്കരിക്കാ'നുള്ള വക തന്നെ അദ്ദേഹം ഈ ചിത്രത്തില്‍ ഒരുക്കിയിട്ടുണ്ട്. വളരെ മനോഹരമായ ലൊക്കേഷനുകളില്‍ സ്റൈലായി ചിത്രീകരിച്ചിരിക്കുന്നു. മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത കാഴ്ചകളിലേക്കാണ് അമലിന്റെ ക്യാമറ പ്രേക്ഷകനെ കൊണ്ടുപോകുന്നത്. വ്യത്യസ്തമായ ഷോട്ടുകളും ഫ്രെയിമുകളും ഇതിന് തെളിവാണ്. ഒരു ഹോളിവുഡ് ചിത്രത്തിന് യോജിച്ച തരത്തിലുള്ള ലൊക്കേഷനുകളും അമലിനെ ഇതിന് സഹായിച്ചിട്ടുണ്ട്. ഗാനരംഗങ്ങള്‍ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ടെങ്കിലും വരികള്‍ മനസ്സില്‍ തങ്ങിനില്‍ക്കില്ല. ഇരുപതാം നൂറ്റാണ്ടില്‍ മോഹന്‍ലാലിലെ നടനെയും താരത്തെയും പുറത്തുകൊണ്ടുവരാന്‍ കെ. മധുവിന് കഴിഞ്ഞിരുന്നു. ജ്യോതിയുടെ കാമുകനെയും മീനാക്ഷിയമ്മയുടെ മകനെയും ശേഖരന്‍കുട്ടിയുടെ സുഹൃത്തിനെയും അധോലോകനായകനെയും മോഹന്‍ലാലിന് ഒരു പോലെ മികച്ചതാക്കാനായത് അതുകൊണ്ടാണ്. പക്ഷേ മോഹന്‍ലാലിലെ താരത്തിനെ മാത്രം ലക്ഷ്യം വച്ചാണ് അമല്‍ നീരദ് ജാക്കിയെ തിരിച്ചുകൊണ്ടുവന്നിരിക്കുന്നത്. &lt;/div&gt;&lt;br /&gt;&lt;div&gt;സാഗര്‍ ഏലിയാസ് ജാക്കി വെള്ളിത്തിരയിലെത്തുമ്പോള്‍ തന്നെ ഇരുപതാം നൂറ്റാണ്ടിന്റെ വികലമായ അനുകരണമാണ് 'റീലോഡ്' ചെയ്യപ്പെടുന്നതെന്ന് പ്രേക്ഷകന് മനസിലാകും. സ്വര്‍ണ്ണബിസ്കറ്റ് കടത്തുന്നതിനായി കാര്‍ചെയ്സില്‍ പങ്കെടുത്ത് വഴിയില്‍ കാര്‍ ഒതുക്കിയിട്ട് കാറിലെ സ്റിക്കറുകളും വസ്ത്രവും മാറ്റിയാണ് സാഗര്‍ അന്ന് രക്ഷപ്പെട്ടത്. ഈ സിനിമയില്‍ ദുബായില്‍ രത്നം കടത്തുന്നത് പോലീസ് വേഷത്തിലെത്തിയാണ്. പഴയതുപോലെ തന്നെ സ്റിക്കറും വസ്ത്രവും മാറിയാണ് സാഗര്‍ രക്ഷപ്പെടുന്നത്. ചിത്രം മുന്നോട്ട് പോകുമ്പോള്‍ പ്രേക്ഷകന് ഇത് കൂടുതല്‍ ബോധ്യമാകും. ആരതി മേനോന്‍ എന്ന കഥാപാത്രം സാഗറിനെ പരിചയപ്പെടുമ്പോഴും ഇരുപതാം നൂറ്റാണ്ടില്‍ ശ്രീനാഥ് അവതരിപ്പിച്ച 'ജീവനെ' പോലുള്ള ഒരു പോലീസ് കഥാപാത്രം രംഗപ്രവേശം ചെയ്യുമ്പോഴും പത്രപ്രവര്‍ത്തകയായ ആരതിയെ തട്ടിക്കൊണ്ടുപോകുമ്പോഴുമെല്ലാം... മുഖ്യമന്ത്രിയും കുടുംബവും സാഗറിന്റെ കഥയില്‍ അത്യാവശ്യമാണെന്നും എസ് എന്‍ സ്വാമിക്ക് ധാരണയുണ്ട്. &lt;/div&gt;&lt;a href="http://1.bp.blogspot.com/_FJT7PSgkEZg/SfQ9Gu0YRrI/AAAAAAAAAkA/C-YKgiCFdVQ/s1600-h/170_IrupathamNootaandu06.bmp"&gt;&lt;img id="BLOGGER_PHOTO_ID_5328951444942374578" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 400px; CURSOR: hand; HEIGHT: 300px" alt="" src="http://1.bp.blogspot.com/_FJT7PSgkEZg/SfQ9Gu0YRrI/AAAAAAAAAkA/C-YKgiCFdVQ/s400/170_IrupathamNootaandu06.bmp" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt; "വഞ്ചനയും ചതിയും ഞാന്‍ വച്ചു പൊറുപ്പിക്കില്ല.. അത് നീയായാലും ശരി ഞാനായാലും ശരി'' ഇരുപതാം നൂറ്റാണ്ടിലെ കൊലപാതകങ്ങള്‍ക്ക് സാഗര്‍ പറയുന്ന ന്യായം ഇതാണ്. പക്ഷേ ഒരു ന്യായവുമില്ലാതെ രണ്ടു കൈയിലും തോക്കുമായി ജാക്കി അവസാന ഘട്ടത്തില്‍ വില്ലന്‍മാരുടെ കേന്ദ്രത്തിലെത്തി നടത്തുന്ന 'വെടിവച്ചു നിരത്തല്‍' കടുത്ത ലാല്‍ ആരാധകരെപ്പോലും ആവേശം കൊള്ളിക്കില്ല.&lt;/div&gt;&lt;br /&gt;&lt;div&gt;തമിഴ് നടന്‍ സുമന്‍ അവതരിപ്പിക്കുന്ന നൈന, സമ്പത്ത് അവതരിപ്പിക്കുന്ന ഗോവന്‍ അധോലോക നായകന്‍ റൊസാരിയോ എന്നിവരാണ് സാഗര്‍ ഏലിയാസ് ജാക്കിയിലെ പ്രധാന വില്ലന്‍മാര്‍. മുഖ്യമന്ത്രിയുടെ മകനായ ഹരി (ഗണേഷ്കുമാര്‍) കൂടി ഇവരോടൊപ്പം ചേരുന്നതോടെയാണ് സാഗര്‍ ഏലിയാസ് ജാക്കിയിലെ ജാക്കി പുറത്തുവരുന്നത്. സാഗര്‍ എന്ന സുഹൃത്തിനെക്കാള്‍ ജാക്കി എന്ന ശത്രുവിനാണ് സിനിമയില്‍ കൂടുതല്‍ സ്ഥാനം. &lt;/div&gt;&lt;br /&gt;&lt;div&gt;ശോഭനയും ഭാവനയുമാണ് നായികമാര്‍. മനോജ് കെ ജയന്‍ അവതരിപ്പിച്ച മനു എന്ന കഥാപാത്രത്തിന്റെ ഭാര്യയായി രംഗത്തെത്തിയ ശോഭനയ്ക്ക് അധികമൊന്നും ചെയ്യാനില്ലായിരുന്നു. ഒരു കുഞ്ഞിനേയും കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും കുറേ നടക്കുന്നു. ഇടയ്ക്ക് ഒന്നോ രണ്ടോ ഫോണ്‍ കോള്‍ അത്ര മാത്രം. ഇരുപതാം നൂറ്റാണ്ടിലെ 'അശ്വതി വര്‍മ്മ'യുടെ വികലമായ അനുകരണമായിരുന്നു ഭാവനയുടെ കഥാപാത്രം. ഒരു ഗാനരംഗവും ചെറിയ ഒരു ആക്ഷന്‍ രംഗവുമല്ലാതെ ഭാവനയ്ക്കും അധികമൊന്നും ചെയ്യാനുണ്ടായില്ല.&lt;/div&gt;&lt;br /&gt;&lt;div&gt;മോഹന്‍ലാല്‍ ആരാധകര്‍ക്ക് വേണ്ടി നിര്‍മ്മിക്കപ്പെട്ടു എന്ന നിലയില്‍ ഫാന്‍സിന് കയ്യടിക്കാനുള്ള നിരവധി മുഹൂര്‍ത്തങ്ങള്‍ ഇതിലുണ്ട്. കടുത്ത മോഹന്‍ലാല്‍ ആരാധകനായ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന് തീര്‍ച്ചയായും അറിയാമായിരിക്കും ഏതെല്ലാം രംഗങ്ങളില്‍ ഏതെല്ലാം രീതിയില്‍ ലാല്‍ എത്തിയാല്‍ തീയറ്റര്‍ ഇളകിമറിയുമെന്ന്. ഇരുപതാം നൂറ്റാണ്ട് കണ്ടിട്ടില്ലാത്ത പുതുതലമുറയിലെ ലാല്‍ ആരാധകര്‍ക്ക് കയ്യടിക്കാനും ആര്‍പ്പുവിളിക്കാനുമുള്ള നിരവധി അവസരങ്ങള്‍ ഈ ചിത്രത്തിലുണ്ട്. ജ്യോതിര്‍മയിയുടെയും മറ്റ് ബീച്ച് സുന്ദരികളുടെയും അല്‍പ്പവസ്ത്രനൃത്തവും ഈ പുതിയ തലമുറയെ ഉദ്ദേശിച്ചായിരിക്കും ചേര്‍ത്തിരിക്കുന്നത്. ജഗതിയുടെ തെലുങ്കും മലയാളവും ചേര്‍ന്ന തമാശരംഗങ്ങള്‍ ചിരി ഉണര്‍ത്തുന്നില്ല. നായകന്റെ രൂപത്തിലെ മാറ്റവും ചിത്രത്തെ അലോസരപ്പെടുത്തുന്നുണ്ട്.&lt;br /&gt;&lt;/div&gt;&lt;div&gt;ഇരുപതാം നൂറ്റാണ്ടില്‍ അയല്‍പക്കത്തെ ഒരു യുവാവിന്റെ പെരുമാറ്റമാണ് സാഗറിന്... സാധാരണക്കാരനായ ഗുമസ്തന്റെ മകനില്‍ നിന്ന് ലോകമൊട്ടുക്ക് വളര്‍ന്ന ഒരു അധോലോക നായകനിലേക്ക് പുതിയ ചിത്രത്തില്‍ സാഗര്‍ മാറിയിരിക്കുന്നു. മോഹല്‍ലാല്‍ എന്ന താരത്തിനൊപ്പം ലാലിലെ നടനും അല്‍പ്പം ചിലത് ചെയ്യാനുണ്ടായിരുന്നെങ്കില്‍ ഈ ചിത്രം വ്യത്യസ്തമായേനേ... ഒരു പക്ഷേ ഇതേ പാറ്റേണില്‍ ഇപ്പോള്‍ തീയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന റെഡ് ചില്ലീസും സിനിമ കാണുന്ന പ്രേക്ഷകനെ സ്വാധീനിക്കുന്നുണ്ടാവാം. പുട്ടിന് മാവിനിടയ്ക്ക് തേങ്ങാപീരയിടുന്നതുപോലെ ഒരു ആക്ഷന്‍ ചിത്രം, പിന്നെ കോമഡി ചിത്രം, പിന്നെ ഒരു കുടുംബ ചിത്രം ഈ രീതിയില്‍ ചിത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ ലാല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മാടമ്പിയും, രസതന്ത്രവും, നരസിംഹവും വിജയിപ്പിച്ച പ്രേക്ഷകര്‍ക്ക് ആവര്‍ത്തനവിരസതയില്ലാത്ത ലാല്‍ ചിത്രങ്ങള്‍ നല്‍കാന്‍ സിനിമാപ്രവര്‍ത്തകരും. &lt;/div&gt;&lt;div&gt; &lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6816182372044252997-7458503629869232935?l=rajagopaltvm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rajagopaltvm.blogspot.com/feeds/7458503629869232935/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6816182372044252997&amp;postID=7458503629869232935' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/7458503629869232935'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/7458503629869232935'/><link rel='alternate' type='text/html' href='http://rajagopaltvm.blogspot.com/2009/04/blog-post_26.html' title='സാഗര്‍ അഥവാ ജാക്കി റീലോഡ് ചെയ്യപ്പെടുമ്പോള്‍'/><author><name>തിരോന്തരം പുപ്പുലി</name><uri>http://www.blogger.com/profile/09400571635112259007</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_FJT7PSgkEZg/SfQ_IFCol9I/AAAAAAAAAkQ/fNgLtGnXT_g/s72-c/00Sagar+alias+Jacky+(6).jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-6816182372044252997.post-4885949965272510443</id><published>2009-04-19T19:59:00.000+05:30</published><updated>2009-04-19T20:40:48.128+05:30</updated><title type='text'>രൂപങ്ങള്‍ മാറുമ്പോള്‍</title><content type='html'>&lt;a href="http://1.bp.blogspot.com/_FJT7PSgkEZg/Ses7qVK-dhI/AAAAAAAAAj4/QwqZE4mfg88/s1600-h/sashi+new.jpg"&gt;&lt;img id="BLOGGER_PHOTO_ID_5326416582719469074" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 400px; CURSOR: hand; HEIGHT: 225px" alt="" src="http://1.bp.blogspot.com/_FJT7PSgkEZg/Ses7qVK-dhI/AAAAAAAAAj4/QwqZE4mfg88/s400/sashi+new.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;ഇത് തിരോന്തരത്ത് മത്സരിച്ച അണ്ണന്റെ രണ്ട് ചിത്രങ്ങള്‍... അണ്ണന്റെ രൂപമാറ്റം ശ്രദ്ധിക്കുക.  ഇലക്ഷനായി അണ്ണന്‍ രൂപീകരിച്ച വെബ്സൈറ്റിലേതാണ് ആദ്യ ചിത്രം. ഖദര്‍ഷര്‍ട്ട് ധരിച്ച രാഷ്ട്രീയക്കാരന്‍... ജനങ്ങളെ സേവിക്കാന്‍ വെമ്പി നില്‍ക്കുന്ന രൂപം. ദേശീയ ഗാനത്തെ അനാദരിച്ചതിന്റെ പേരില്‍ കോടതിയില്‍ നിന്നും ജാമ്യം നേടി കോടതിയില്‍ നിന്നും പുറത്തിറങ്ങുന്നതാണ് അടുത്ത ചിത്രം. 19 ന് കേരള കൌമുദി പ്രസിദ്ധീകരിച്ചത്. 16-19 മൂന്ന് ദിവസം കൊണ്ടുണ്ടായ രൂപമാറ്റം കണ്ടോ... ഖദര്‍ഷര്‍ട്ട് മാറി ജുബ്ബ.... തോളില്‍ മാടമ്പി തോര്‍ത്തും... ഇത്തരം അവതാരങ്ങള്‍ക്ക് വോട്ട് ചെയ്ത തിരോന്തരത്തെ വോട്ടര്‍മാരെ നിങ്ങള്‍ക്ക് ലജ്ജയില്ലേ... &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6816182372044252997-4885949965272510443?l=rajagopaltvm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rajagopaltvm.blogspot.com/feeds/4885949965272510443/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6816182372044252997&amp;postID=4885949965272510443' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/4885949965272510443'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/4885949965272510443'/><link rel='alternate' type='text/html' href='http://rajagopaltvm.blogspot.com/2009/04/blog-post.html' title='രൂപങ്ങള്‍ മാറുമ്പോള്‍'/><author><name>തിരോന്തരം പുപ്പുലി</name><uri>http://www.blogger.com/profile/09400571635112259007</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_FJT7PSgkEZg/Ses7qVK-dhI/AAAAAAAAAj4/QwqZE4mfg88/s72-c/sashi+new.jpg' height='72' width='72'/><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-6816182372044252997.post-3883571746825463177</id><published>2009-04-01T09:32:00.000+05:30</published><updated>2009-04-01T09:42:04.128+05:30</updated><title type='text'>സോഫി പറഞ്ഞ കഥ 'യു ആര്‍ ബുക്ക്ഡ്'</title><content type='html'>ഇത് സോഫി പറഞ്ഞ ഒരു കഥയാണ്. പുപ്പുലിയോട് സോഫി പറഞ്ഞത് കഥയല്ല തിരോന്തരത്ത് വച്ച് നടന്ന ഒരു അനുഭവമാണ്.... കെട്ടിയോന്‍ ഗോമസച്ചായന്‍ അമേരിക്കയിലായോണ്ട് വീട്ടിലെ കാര്യങ്ങളും ഉള്ള രണ്ട് പൈതങ്ങളുടെ കാര്യങ്ങളും സോഫി ഒറ്റയ്ക്കാണ് നോക്കുന്നത്. സ്വന്തം കൈനറ്റിക്ക് ഹോണ്ടാ സ്കൂട്ടറില്‍ മക്കള സ്കൂളിലാക്കി പാളയം മാര്‍ക്കറ്റില്‍ പോയി മീനും മലക്കറീം വാങ്ങി അമ്മച്ചിക്കും അപ്പച്ചനും ഉച്ചയ്ക്ക് ഭക്ഷണവും ഒരുക്കി വച്ച് വൈകിട്ട് മക്കള സ്കൂളില്‍ നിന്നും വിളിച്ചോണ്ട് വന്ന് സീരിയലും ടിവിയും ആയി കഴിയുന്ന ഒരു സാധാ വീട്ടമ്മയാണ് സോഫി.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;കറണ്ടിന്റെയും വെള്ളത്തിന്റെയും കാശ് അടയ്ക്കാന്‍ പോകുന്നതും വീട്ടുകരം അടയ്ക്കാന്‍ പോകുന്നതും സോഫി തന്നെയാണ്. സാഫല്യം കോംപ്ളക്സിലെ ഫ്രണ്ട്സില്‍ കഴിഞ്ഞമാസം സോഫി കറണ്ടിന്റെയും വെള്ളത്തിന്റെയും കാശടയ്ക്കാന്‍ പോയി. സാധാരണ ചെയ്യുന്നതുപോലെ  കൈനറ്റിക് ഹോണ്ട സാഫല്യം ഷോപ്പിംഗ് കോംപ്ളക്സിനു മുന്നില്‍ പാര്‍ക്ക് ചെയ്ത് അകത്തേക്ക് പോയി. ഫ്രണ്ട്സില്‍  ക്യൂ നിന്ന് കാശടച്ചു.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;തിരിയെ വന്നപ്പോള്‍ തന്റെ കൈനറ്റിക് ഹോണ്ടോയില്‍ ഒരു മഞ്ഞക്കള്ളര്‍ സ്റിക്കര്‍ ഒട്ടിച്ചിരിക്കുന്നു. കാര്‍ ലോണിന്റെയും ബൈക്ക് ലോണിന്റെയും വീട്ടില്‍ കൊണ്ടുവന്ന് ലോണ്‍ തരുന്ന പുതിയ ബാങ്കുകളുടെയും പരസ്യങ്ങളാണ് ഇത്തരത്തില്‍ സോഫി കണ്ടിട്ടുള്ളത്. ആ സ്റിക്കര്‍ ഇളക്കി നോക്കി. സ്റിക്കര്‍ തുടങ്ങുന്നത് ഇങ്ങനെയാണ് 'യു ആര്‍ ബുക്ക്ഡ്'. സോഫിക്ക് കാര്യം മനസ്സിലായി. നോ പാര്‍ക്കിംഗ് ഏരിയയില്‍ വണ്ടി പാര്‍ക്ക് ചെയ്തതാണ് കുറ്റം. 14 ദിവസത്തിനകം ട്രാഫിക്ക് പോലീസിന്റെ ഓഫീസില്‍ കൊണ്ടുപോയി കാശടച്ചില്ലെങ്കില്‍ കോടതി കയറേണ്ടി വരും എന്നു സാരം.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;സോഫി ചുറ്റും നോക്കി. തന്നെ പോലെ പലരും  നോ പാര്‍ക്കിംഗ് ഏരിയയില്‍ വണ്ടി പാര്‍ക്ക് ചെയ്തിട്ടുണ്ട്. എല്ലാര്‍ക്കും 'മഞ്ഞ കാര്‍ഡ്' കിട്ടിയിട്ടും ഉണ്ട്. പാക്കറ്റില്‍ മഞ്ഞ കാര്‍ഡ് ചേര്‍ത്തുവച്ച ഒരു ബുക്കുമായി ട്രാഫിക് പോലീസുകാരന്‍ അവിടെ നില്‍പ്പുമുണ്ട്. അപ്പോഴാണ് സോഫി നോ പാര്‍ക്കിംഗ് എന്നെഴുതിയ ബോര്‍ഡ് ശ്രദ്ധിക്കുന്നത്. സാധാരണ നോ പാര്‍ക്കിംഗ് സിംഗ്നല്‍ കാണിച്ചുകൊണ്ടുള്ള ബോര്‍ഡാണ് നോ പാര്‍ക്കിംഗ് ഏരിയയില്‍ വയ്ക്കുന്നത്. ഏതോ കടയുടെ ബോര്‍ഡാണെന്ന് തോന്നുന്ന രീതിയില്‍ നോ പാര്‍ക്കിംഗ് എന്നെഴുതി വച്ചിരിക്കുന്ന ബോര്‍ഡുകളാണ് സാഫല്യം ഷോപ്പിംഗ് കോംപ്ളക്സിനുമുന്നില്‍ വച്ചിരിക്കുന്നതെന്ന് സോഫിക്ക് മനസിലായി. എന്തായാലും കാശു കൊണ്ടടയ്ക്കാന്‍ തന്നെ തീരുമാനിച്ചു.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;രണ്ട് ദിവസം കഴിഞ്ഞ് സോഫി പട്ടത്തുള്ള ട്രാഫിക്ക് പോലീസിന്റെ ഓഫീസിലേക്ക് പോയി. കാശടയ്ക്കുകയാണ് ലക്ഷ്യം. ഓഫീസിന് എതിര്‍വശത്തെ റോഡില്‍ നടന്നുപോകാന്‍ പോലും നിവൃത്തിയില്ലാത്ത രീതിയില്‍ അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ കൂട്ടിയിട്ടുണ്ട്. രാവിലെ മക്കളെ സ്കൂളില്‍ കൊണ്ടുപോകാന്‍ നേരം ഇതുവഴിയുള്ള യാത്രയുടെ ബുദ്ധിമുട്ട് സോഫിക്ക് നല്ല രീതിയില്‍ അറിയാം. മെഡിക്കല്‍ കോളേജിലേക്ക് രോഗികളേയും കൊണ്ടുപോകുന്ന വാഹനങ്ങളെയും നഗരത്തിലെ ഗതാഗതനിയന്ത്രണക്കാര്‍ കൂട്ടിയിട്ടിരിക്കുന്ന ഇത്തരം വാഹനങ്ങള്‍ തടസ്സപ്പെടുത്തുന്നതായി സോഫിക്കറിയാം. ഒരിക്കല്‍ അമ്മച്ചിയുമായി ആട്ടോയില്‍ പോകുമ്പോള്‍ റോഡില്‍ അപകടം സംഭവിച്ച് കൂട്ടിയിട്ടിരുന്ന വാഹനങ്ങള്‍ കണ്ട് "ഈ റോഡില്‍ എന്നും അപകടങ്ങള്‍ തന്നല്ലേ മോളേ... എത്ര വണ്ടികളാണ് ഇടിച്ച് കിടക്കുന്നത്'' എന്ന് പരിതപിച്ച അമ്മച്ചിയുടെ നിഷ്കളങ്കത  ഓര്‍ത്തുകൊണ്ട് സോഫി ട്രാഫിക് പോലീസ് സ്റേഷന്റെ പടിവാതില്‍ക്കലെത്തിയത്.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;ട്രാഫിക് പൊലീസ് സ്റേഷന്റെ അകത്തേക്ക് കയറുമ്പോള്‍ വശത്തായി റിസപ്ഷന്‍ പോലെ തോന്നിക്കുന്ന ഒരു മുറിയുണ്ട്. സോഫി അവിടേക്ക് കയറി.  രണ്ട് ഏമാന്‍മാര്‍ അവിടെയുണ്ട്. ഒറ്റയ്ക്ക് പൊലീസ് സ്റേഷനിലേക്ക് പോണ്ടാ എന്ന് വീട്ടില്‍ അപ്പച്ചന്‍ പറഞ്ഞതാണ്. ഇന്ന് എല്ലാ പൊലീസ് സ്റേഷനിലും വനിതാ പൊലീസുകാര്‍ കാണുമെന്നും റിസപ്ഷനില്‍ തന്നെ കാര്യം നടക്കുമെന്നും പറഞ്ഞാണ് സോഫി ഇവിടെയെത്തിയത്. അവിടെങ്ങും ഒരു മഹിളാമണികളെയും കണ്ടില്ല. അവിടെയിരിക്കുന്ന ഒരു ഏമാനെ സോഫി മഞ്ഞ കാര്‍ഡ് കാണിച്ചു. അകത്ത് രണ്ടാമത്തെ മുറിയിലാണ് കാശ് അടയ്ക്കേണ്ടത്. ഇത് പറയാന്‍ എന്തിനാണ് റിസപ്ഷന്‍ തുറന്ന് വച്ചിരിക്കുന്നതെന്ന് ചിന്തിച്ച് സോഫി രണ്ടാമത്തെ മുറിയിലേക്ക് പോയി. അവിടെ രണ്ട് ഏമാന്‍മാര്‍ ഇരിക്കുന്നത്. ഒരു മുഴുവന്‍ കാക്കിയും ഒരു അര്‍ദ്ധ കാക്കിയും. മുഴുവന്‍ കാക്കിയിട്ട സാര്‍ ഷര്‍ട്ടിന്റെ മുകളിലെ മൂന്നു ബട്ടണ്‍സുകളും ഇളക്കിയിട്ട് തമിഴ്സിനിമകളില്‍ കണ്ടിട്ടുള്ള പോലെ ജോളിയായിട്ടിരുന്നാണ് റസീറ്റ് എഴുതുന്നത്. ട്രാഫിക് പോലീസ് യൂണിഫോം മാറുന്ന മുറിയാണ് അതെന്ന് സോഫിക്ക് അപ്പോള്‍ മനസ്സിലായി. ഹാംഗറുകളില്‍  തൂക്കിയിട്ടിരിക്കുന്ന ഷര്‍ട്ടും പാന്റ്സും സോഫിയെ അത് ഓര്‍മ്മപ്പെടുത്തി.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;അവിടെ മറച്ചുവച്ചിരിക്കുന്ന പലകമറയ്ക്കുള്ളില്‍ നിന്ന് ഒരു പോലീസുകാരന്‍ വസ്ത്രം മാറുന്നുമുണ്ടായിരുന്നു. സോഫി കാശും മഞ്ഞ കാര്‍ഡും കൊടുത്തു. പേരും വിലാസവും എഴുതി വാങ്ങിയ ശേഷം റസീറ്റ് കൊടുത്ത ആ ആഭാസകരമായി എന്നുതന്നെ പറയാവുന്ന രീതിയില്‍ വസ്ത്രം ധരിച്ച ട്രാഫിക് ഉദ്യോഗസ്ഥന്‍. ഇതിനിടയില്‍ വസ്ത്രം മാറിക്കൊണ്ടിരുന്ന പോലീസുകാരന്‍ ഷര്‍ട്ട് ഇന്‍ഷര്‍ട്ട് ചെയ്ത് പാന്റസിന്റെ സിബും വലിച്ചുകേറ്റിക്കൊണ്ട് ഒരു 'മഞ്ഞ'ചിരിയോടെ സോഫിയെ കടന്നുപോയിരുന്നു.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;അവള്‍ക്ക് ഒന്നും തോന്നിയില്ല. സ്വയം അമര്‍ഷം മാത്രം..... ഒരു സഹോദരനോ തന്റെ ഭര്‍ത്താവ് നാട്ടിലോ ഉണ്ടായിരുന്നെങ്കില്‍ ഈ അവസ്ഥ തനിക്കുണ്ടാകുമായിരുന്നില്ല. സഹോദരനെ പോലെ തന്നെ കാക്കേണ്ട മന്ത്രി ഈയിടെ പറഞ്ഞ വാചകം പത്രത്തില്‍ വായിച്ചത് അവള്‍ ഓര്‍ത്തു. വാഹനങ്ങള്‍ക്കുള്ള പിഴ ബാങ്കില്‍ അടച്ചാല്‍ മതിയെന്ന്. ബാങ്കില്‍ അടയ്ക്കാനുള്ള സൌകര്യം ഉണ്ടായിരുന്നെങ്കില്‍. അല്ലെങ്കില്‍ ട്രാഫിക് പൊലീസിന്റോ ഓഫീസിലെ റിസപ്ഷനില്‍ തന്നെ ഒരു വനിതാ പൊലീസുകാരിയെ ഈ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നെങ്കില്‍...  &lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;ഏതെങ്കിലും പൂര്‍ണ്ണ കാക്കിയോ അര്‍ദ്ധകാക്കിയോ വായിക്കുകയാണെങ്കില്‍ ട്രാഫിക് പോലീസ് സ്റേഷനിലെ രജിസ്ററെടുത്ത് സോഫിയുടെ വിലാസം കണ്ടുപിടിക്കാന്‍ ശ്രമിക്കരുത്... കാരണം സോഫി ഒരു പ്രതീകം മാത്രമാണ്... കേരളത്തിലെ ലക്ഷക്കണക്കിന് വാഹനമോട്ടിക്കുന്ന വീട്ടമ്മമാരുടെ പ്രതീകം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6816182372044252997-3883571746825463177?l=rajagopaltvm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rajagopaltvm.blogspot.com/feeds/3883571746825463177/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6816182372044252997&amp;postID=3883571746825463177' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/3883571746825463177'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/3883571746825463177'/><link rel='alternate' type='text/html' href='http://rajagopaltvm.blogspot.com/2009/03/blog-post_8039.html' title='സോഫി പറഞ്ഞ കഥ &apos;യു ആര്‍ ബുക്ക്ഡ്&apos;'/><author><name>തിരോന്തരം പുപ്പുലി</name><uri>http://www.blogger.com/profile/09400571635112259007</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-6816182372044252997.post-2719443678151599909</id><published>2009-04-01T09:26:00.000+05:30</published><updated>2009-04-01T09:31:00.231+05:30</updated><category scheme='http://www.blogger.com/atom/ns#' term='തട്ടിപ്പുകള്‍'/><title type='text'>അവധിക്കാല തട്ടിപ്പുകള്‍ അഥവാ ഓറിയന്റേഷന്‍ കോഴ്സുകള്‍</title><content type='html'>കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി മലയാളത്തിലെ പ്രമുഖ പത്രങ്ങളില്‍ ഒരു പരസ്യമുണ്ട്. സി.ഡിറ്റ് നടത്തുന്ന അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്സുകളെ കുറിച്ചുള്ള പരസ്യം. ഈ ബ്ളോഗ് ഒന്നു ഡെവലപ്പ് ചെയ്യണമെന്നും പറ്റുമെങ്കില്‍ ഇതിനെ ഒരു വെബ്സൈറ്റ് ആക്കണമെന്നും പുപ്പുലിക്ക് അപാരമായ 'ആക്രാന്ത'മുണ്ട്. സമയം കിട്ടുമ്പോഴൊക്കെ പുപ്പുലി അതിന് ശ്രമിക്കാറുമുണ്ട്. വെബ് ഡിസൈനിംഗോ എച്ച്.ടി.എം.എല്ലോ എന്നൊക്കെ കേട്ടിട്ടുള്ളതല്ലാതെ പുപ്പുലി അതൊന്നും പഠിച്ചിട്ടില്ല. മലയാളത്തില്‍ നല്ലവണ്ണം ചല്ലിയടിക്കാന്‍ (ഡാറ്റാ എന്‍ട്രി ചെയ്യുന്നതിന്റെ തിരോന്തരം പരിഭാഷയാണത്രേ ഇത്) അറിയാമെന്നത് മാത്രമാണ് പുപ്പുലിയുടെ മുടക്കുമുതല്‍. അതുകൊണ്ടാണ് സി ഡിറ്റ് നടത്തുന്ന വെബ് ഡിസൈനിംഗ് കോഴ്സിലേക്ക് പുപ്പുലി ആകൃഷ്ടനായത്.&lt;br /&gt;&lt;br /&gt;പരസ്യം കണ്ട ആ ദിവസം രാവിലെ തന്നെ പുപ്പുലി തലസ്ഥാനത്തെ പരസ്യത്തില്‍ കണ്ട ഒരു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഫോണ്‍ നമ്പരിലേക്ക് വിളിച്ചു. എടുത്തത് ഒരു കിളിനാദം... കിളിക്ക് ഉത്തരം പറയാന്‍ കഴിയുന്നില്ല.... എന്തു ചെയ്യാന്‍.... സാര്‍ ഒരു കാര്യം ചെയ്യു. ഫോണ്‍ നമ്പര്‍ താ... അങ്ങോട്ട് വിളിക്കാം എന്ന് കിളി പറഞ്ഞു... പണ്ട് നമ്മള്‍ അപേക്ഷാ ഫോമിനോ മറ്റോ ഒരു സ്കൂളിലോ കോളേജിലോ വിളിച്ചാല്‍ പ്യൂണ്‍ ആണ് എടുക്കുന്നതെങ്കിലും 'ആരാണ് എന്തുവേണം' എന്നായിരിക്കും റിപ്ളേ... വിദ്യാര്‍ത്ഥിയെ തന്നെ 'സാറേ...' എന്നിവിളിക്കുന്ന ഇന്നത്തെ വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്ക് സ്തുതിപറഞ്ഞുകൊണ്ട് ഈ 'സാര്‍' ആ 'കുട്ടി'ക്ക് ഫോണ്‍ നമ്പര്‍ കൊടുത്തു.&lt;br /&gt;&lt;br /&gt;രാവിലെ 9 മണിക്ക് കൊടുത്തതാണ് ഉച്ചയ്ക്ക് 3 മണിവരെ ഫോണ്‍ ചിലച്ചില്ല. 3 മണിക്ക് മറ്റൊരു സ്ഥാപനത്തിലേക്ക് വിളിച്ചു. അതു പുപ്പുലിയുടെ വീട്ടിനടുത്തുള്ള ഒരു കമ്പ്യൂട്ടര്‍ സ്ഥാപനം. ഫോണ്‍ എടുത്തതും ഒരു കിളിനാദം തന്നെ. കാര്യം പറഞ്ഞു. വെബ് ഡിസൈനിംഗ് കോഴ്സിന്റെ ഫീസ് അറിയണം... കിളിനാദം അല്‍പ്പം കൂടി മുറ്റിയ മറ്റൊരു കിളിനാദത്തിന് ഫോണ്‍ കൈമാറി.... 'രണ്ടര മാസത്തെ കോഴ്സാണ്... അയ്യായിരം രൂപയാണ് ഫീസ്... 2 മണിക്കൂര്‍ തിയറി. ഒരു മണിക്കൂര്‍ പ്രാക്ടിക്കല്‍ എച്ച്.ടി.എം.എല്‍., ഫ്ളാഷ്, ഫോട്ടോഷോപ്പ്....' 'ഞാന്‍ അങ്ങോട്ട് വിളിക്കാം' എന്ന് പറഞ്ഞ് ഫോണ്‍ കട്ടു ചെയ്തു.&lt;br /&gt;&lt;br /&gt;എന്നിട്ട് രാവിലെ വിളിച്ച കിളിനാദത്തിനെ ഒരിക്കല്‍ കൂടി വിളിച്ചു. എടുത്തത് ഒരു പുരുഷ ശബ്ദം. 'വെബ് ഡിസൈനിംഗ്' കോഴ്സിനെക്കുറിച്ചറിയാന്‍ വിളിച്ചതാണ്. '1500 രൂപയാണ് ഫീസ്... എച്ച്.ടി.എം. എല്‍. ഫോട്ടോഷോപ്പ് എല്ലാം പഠിപ്പിക്കും... പിന്നെ പരസ്യത്തില്‍ കണ്ടില്ലേ ഓറിയന്റേഷന്‍ കോഴ്സാണ്.' ഈ 'ഓറിയന്റേഷന്‍, ഓറിയന്റേഷന്‍' എന്ന് കേട്ടിട്ടുണ്ടെന്നല്ലാതെ അതിന്റെ അര്‍ത്ഥം പുപ്പുലിക്ക് അറിയില്ല. പാവം മലയാളിയല്ലേ. പുപ്പുലി. 'അപ്പോള്‍ ഈ കോഴ്സ് കഴിഞ്ഞാല്‍ നമുക്ക് സ്വന്തമായി വെബ്സൈറ്റ് ഡിസൈന്‍ ചെയ്യാന്‍ കഴിയില്ല അല്ലേ..' 'ഇല്ല... ഇത് വെറും തുടക്കം മാത്രം....' ലവന്റെ ടെക്നിക്ക് പുപ്പുലിക്ക് മനസിലായി. "അപ്പോള്‍ നിങ്ങളുടെ ഇന്‍സ്റിറ്റ്യൂട്ടിന് വേറെ വെബ് ഡിസൈനിംഗ് കോഴ്സുണ്ടോ?'' പുപ്പുലി കെണിയില്‍ വീണെന്ന് ആ യുവാവിന് മനസ്സിലായി "പിന്നെ ഞങ്ങളുടെ സ്ഥാപനം വെബ് ഡിസൈനിംഗ് കോഴ്സ് നടത്തുന്നുണ്ട്. 3 മാസത്തെ കോഴ്സിന് 7000 രൂപയാണ് ഫീസ്. ഞങ്ങളുടെ സ്ഥാപനത്തില്‍ പഠിച്ചിറങ്ങിയ പലരും ഇന്ന് പലടത്തും ഡിസൈനര്‍മാരായി ജോലിചെയ്യുന്നുണ്ട്. ജോലിചെയ്യുന്ന പലരും ഞങ്ങളുടെ കോഴ്സില്‍ ചേര്‍ന്ന് പഠിക്കുന്നുമുണ്ട്.....'' പുപ്പുലി അങ്ങോട്ട് വിളിക്കാമെന്ന് പറഞ്ഞ് ഫോണ്‍ വച്ചു. നേരെ സി-ഡിറ്റില്‍ വിളിച്ചു അവിടത്തെ കോഴ്സിനെ കുറിച്ച് അന്വേഷിച്ചു. "20,000 രൂപയാണ് ഫീസ്. അഞ്ച് മാസത്തെ കോഴ്സ്.''&lt;br /&gt;&lt;br /&gt;ഒരു കോഴ്സ്..... 3 സ്ഥാപനം... 3 ഇനം ഫീസ്.... ഇതാണ് അവധിക്കാല തട്ടിപ്പുകള്‍. സി ഡിറ്റ് പോലുള്ള ഒരു സര്‍ക്കാര്‍ സ്ഥാപനം ലക്ഷങ്ങള്‍ മുടക്കിയാണ് പ്രമുഖ പത്രങ്ങളില്‍ ഇതിനെ കുറിച്ച് പരസ്യം നല്‍കുന്നത്. നമ്മള്‍ ആ പരസ്യത്തില്‍ കാണുന്ന സിഡിറ്റിന്റെ അംഗീകൃത പഠന കേന്ദ്രങ്ങളുമായി ബന്ധപ്പെടുമ്പോള്‍ അവര്‍ സി ഡിറ്റിന്റെ കോഴ്സിനെ ഇടിച്ചുതാഴ്ത്തി സ്വന്തം സ്ഥാപനം നടത്തുന്ന കോഴ്സിനെ ഉയര്‍ത്തിക്കാട്ടി പറയുന്നു. ഇത്തരം സ്ഥാപനങ്ങള്‍ക്ക് സൌജന്യമായി വന്‍കിട പത്രങ്ങളില്‍ പരസ്യവും ലഭിക്കുന്നു.&lt;br /&gt;&lt;br /&gt;ഏപ്രില്‍ തുടങ്ങിയതല്ലേയുള്ളു. കൂടുതല്‍ വലിയ അവധിക്കാല തട്ടിപ്പുകളുമായി മറ്റു സ്ഥാപനങ്ങളും അണിഞ്ഞൊരുങ്ങുന്നുണ്ടാവും ജാഗ്രതൈ!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6816182372044252997-2719443678151599909?l=rajagopaltvm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rajagopaltvm.blogspot.com/feeds/2719443678151599909/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6816182372044252997&amp;postID=2719443678151599909' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/2719443678151599909'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/2719443678151599909'/><link rel='alternate' type='text/html' href='http://rajagopaltvm.blogspot.com/2009/03/blog-post_31.html' title='അവധിക്കാല തട്ടിപ്പുകള്‍ അഥവാ ഓറിയന്റേഷന്‍ കോഴ്സുകള്‍'/><author><name>തിരോന്തരം പുപ്പുലി</name><uri>http://www.blogger.com/profile/09400571635112259007</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-6816182372044252997.post-6440019953488241923</id><published>2009-03-06T15:04:00.000+05:30</published><updated>2009-03-06T15:13:00.430+05:30</updated><title type='text'>മെതിയടിയും കണ്ണടയും ...</title><content type='html'>&lt;a href="http://2.bp.blogspot.com/_FJT7PSgkEZg/SbDvzgD1CqI/AAAAAAAAAjY/07NQzlOIKxE/s1600-h/05-gandi-belongings.jpg"&gt;&lt;img id="BLOGGER_PHOTO_ID_5310007628728175266" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 200px; CURSOR: hand; HEIGHT: 221px" alt="" src="http://2.bp.blogspot.com/_FJT7PSgkEZg/SbDvzgD1CqI/AAAAAAAAAjY/07NQzlOIKxE/s400/05-gandi-belongings.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;" ..There will who will continue to drink even through Swaraj is established. Those must be tackled after Swaraj.." Mahatma Gandhi(15/10/1924)&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span class=""&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;ന്യൂയോര്‍ക്കിലെ ആന്റിക്യൂറിയം ഓക്ഷ്യാനസ് എന്ന പുരാവസ്തുശാലയില്‍ നടന്ന ഗാന്ധിയന്‍ സ്മൃതിയുടെ ലേലത്തില്‍ പങ്കെടുത്ത് ഇന്ത്യയിലെ മദ്യവ്യവസായിയായ വിജല് മല്യ ഇന്ത്യന്‍ രാഷ്ട്രപിതാവിന്റെ മെതിയടിയും കണ്ണടയും പോക്കറ്റ് ഘടികാരവും സ്വന്തമാക്കിയിരിക്കുന്നുവെന്ന വാര്‍ത്ത ഇന്നു രാവിലെ പുറത്തിറങ്ങിയ ചില പത്രങ്ങളില്‍ കണ്ടു. അതിരാവിലെ നടന്ന ഈ സംഭവം പല പത്രങ്ങളുടെയും സിറ്റി എഡിഷനുകളില്‍ മാത്രമേ വന്നിട്ടുള്ളു. ഗാന്ധിസ്മൃതിയുടെ 'ഉടമസ്ഥ'നായ ജെയിസ് ഓടിസ് ആദ്യം ലേലം പിന്‍വലിക്കുന്നുവെന്നാണ് പറഞ്ഞതെങ്കിലും പിന്നീട് ലേലം ചെയ്യുകയായിരുന്നു. ഗാന്ധിയുടെ സ്മൃതി വാങ്ങാന്‍ മദ്യവ്യവസായിയെക്കാള്‍ അര്‍ഹനായത് ആരാണ്... ഗാന്ധിയുടെ പാരമ്പര്യം അവകാശപ്പെടുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനോ, ഇന്ത്യയിലെ മറ്റു വ്യവസായികള്‍ക്കോ 'സുഖമായി' സംഘടിപ്പിക്കാന്‍ കഴിയുന്ന വെറും ഒമ്പതരക്കോടി രൂപയ്ക്കാണ് ഈ വസ്തുക്കള്‍ വിജയ്മല്യ സ്വന്തമാക്കിയത്. &lt;/div&gt;&lt;br /&gt;&lt;div&gt;"..Drink makes a man forget himself. He creases to be a man for the time being. He becomes less than a beast and he is unable in his drunken state to distinguish between his wife and sister. He loses control over his tongue and other limbs. It never does the slightest good. I hope, therefore, that you will combat the curse with all your strength.." Mahatma Gandhi(23/3/1925)&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;മദ്യം ഇന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന പാനിയമായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ ഗാന്ധിജിയുടെ സ്മൃതി വില പറഞ്ഞുവാങ്ങാന്‍ ഒരു മദ്യമുതലാളി തന്നെ വന്നതില്‍ പുപ്പുലിക്ക് അത്ഭുതമില്ല. കാരണം മദ്യം കേരളത്തിലും ഇന്ന് സ്വന്തം പാനിയമായി മാറിയിരിക്കുന്നു. ജനനവും വിവാഹവും മരണവുമെല്ലാം 'ആഘോഷിക്കാന്‍' മലയാളിക്ക് മദ്യം കൂടിയേ തീരു. അതുകൊണ്ട് തന്നെ ഗാന്ധിയന്‍ തത്വശാസ്ത്രങ്ങള്‍ക്ക് മുകളില്‍ ഇന്ന് മദ്യത്തിന്റെ ഗന്ധത്തിന് പ്രസക്തിയേറുകയാണ്. കേരളത്തിലെ കുടുംബങ്ങളില്‍ മദ്യത്തിനുള്ള സ്ഥാനം കൂടിവരികയാണ്. ഇന്ന് അച്ഛനും മക്കളും ഒരുമിച്ചിരുന്ന മദ്യസേവ നടത്തുന്ന വീടുകള്‍ ധാരാളമാണ്. വീട്ടിലിരുന്ന് കുടിക്കുന്ന പിതാക്കന്‍മാര്‍ തന്നെയാണ് മിക്കവാറും ആദ്യ പെഗ് സ്വന്തം മകന് ഒഴിച്ചുകൊടുക്കുന്നത്. കുടുംബത്തില്‍ വിള്ളലുകളല്ല, സൌഹൃദാന്തരീക്ഷമാണ് ഇന്ന് മദ്യം കൊണ്ടുവരുന്നതെന്നാണ് ഇത്തരക്കാരുടെ വിശ്വാസം. അളിയനും അളിയനും, അമ്മാവനും മരുമകനും, അച്ഛനും മക്കളും ഷെയറിട്ട് മദ്യം വാങ്ങിക്കുന്ന ഇക്കാലത്ത് കുടുംബബന്ധങ്ങള്‍ക്ക് ശക്തിപകരാന്‍ മദ്യം ആവശ്യമാണത്രെ. ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിലും മദ്യത്തിന് വലിയ പങ്കുണ്ട്. ഒരു ലിറ്ററിന്റെ ബോട്ടില്‍ ദക്ഷിണയായി നല്‍കി വിദ്യാരംഭം കുറിക്കുന്ന ശിഷ്യന്മാര്‍ക്ക് വേണ്ടി കാത്തുനില്‍ക്കുന്ന ഗുരുക്കളാണ് ഇന്നത്തെ ശാപം. ഗുരുവിന്റെ കൈയ്യില്‍ നിന്നും എരിയുന്ന സിഗരറ്റ് വാങ്ങി തന്റെ സിഗരറ്റിന് തീ കൊളുത്തുന്നതിന് ശിഷ്യന് സ്വാതന്ത്യ്രം കിട്ടുന്നതും ഇത്തരം ഗുരുക്കന്‍മാര്‍ കേരളത്തില്‍ കൂടി വരുന്നതുകൊണ്ടുതന്നെയാണ്. വിദ്യയാകട്ടെ തൊഴിലാകട്ടെ അത് പകര്‍ന്ന് കൊടുക്കുന്ന ഗുരു ശിഷ്യന് മുന്നില്‍ ദൈവമായിരിക്കണം. ശിഷ്യന്‍മാരെ അയച്ച് മദ്യം വാങ്ങിപ്പിക്കുന്ന ഗുരുക്കന്‍മാരും ശിഷ്യന്‍മാരെ കൂടി ബാറില്‍ 'ഷെയറു ചെയ്യാന്‍' വിളിക്കുന്ന ഗുരുക്കന്‍മാരാണ് ഇന്നത്തെ ദൈവങ്ങള്‍. &lt;/div&gt;&lt;br /&gt;&lt;div&gt;&lt;span class=""&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;കേരളത്തില്‍ ഇന്ന് വളര്‍ന്നുവരുന്ന ആള്‍ദൈവങ്ങളുടെയും 'പൊങ്കാല'ദേവികളുടെയും കാണിക്കയിലേക്കും മദ്യമുതലാളിമാരുടെ കാശ് എത്തുന്നുണ്ട്. ശബരിമല ശ്രീകോവില്‍ സ്വര്‍ണ്ണം പൂശാന്‍ വരെ മദ്യത്തില്‍ നിന്നുണ്ടായ പണം ഉപയോഗിച്ചിട്ടുണ്ട്. കേരളത്തില്‍ ഇപ്പോഴത്തെ 'ക്ഷേത്രോത്സവ' നോട്ടീസുകള്‍ ഒന്നു പരിശോധിച്ചു നോക്കൂ... അന്നദാനം എന്ന മഹാദാനത്തിനും ഉത്സവപരിപാടികളുടെ സ്പോണ്‍സര്‍ഷിപ്പിലും മുന്‍പന്തിയിലാണ് ഇത്തരം മദ്യമുതലാളികളും ഇവര്‍ പോറ്റിവളര്‍ത്തുന്ന ഗുണ്ടാനേതാക്കളും. സൌഹൃദങ്ങളാണ് പലപ്പോഴും മദ്യപാനികളെ സൃഷ്ടിക്കുന്നത്. ആദ്യം കമ്പനിക്കുവേണ്ടി ഒരു പെഗില്‍ തുടങ്ങുന്നത് പിന്നെ ഒരു പ്രതിദിന പരിപാടിയായി മാറുന്നു. മദ്യമുതലാളിമാര്‍ കൂടുതല്‍ കൂടുതല്‍ കരുത്തന്‍മാരായി മാറുന്ന ഒരു സമൂഹത്തില്‍ സ്ഥിരം മദ്യപാനികളുണ്ടാകേണ്ടതുണ്ട്. ഓഫറുകളും ഡിസ്കൌണ്ടുകളും പരസ്യങ്ങളുമില്ലാതെ കേരളത്തില്‍ കൊഴുക്കുന്ന ഈ വ്യവസായത്തിന് കരുത്തേകുന്നതും ഇവരാണ്. &lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;"..Drink makes a man forget himself. He creases to be a man for the time being. He becomes less than a beast and he is unable in his drunken state to distinguish between his wife and sister. He loses control over his tongue and other limbs. It never does the slightest good. I hope, therefore, that you will combat the curse with all your strength.." Mahatma Gandhi(23/3/1925)&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;ഗാന്ധിയുടെ സ്മൃതി ഇന്ത്യയ്ക്ക് തിരികെ നേടി തന്ന വിജയ്മല്യയെ നാളെ ഇന്ത്യ ആദരിച്ചേക്കാം. 100 കോടി ഇന്ത്യാക്കാര്‍ രാഷ്ട്രപിതാവിന് വേണ്ടി കേവലം 10 പൈസവീതം മുടക്കിയിരുന്നെങ്കില്‍... നമുക്ക് നമ്മുടെ ഗാന്ധിസ്മൃതിനേടിയെടുക്കാമായിരുന്നു. എന്തായാലും കൂടുതല്‍ കൂടുതല്‍ വാര്‍ത്തകള്‍ ഇത് സംബന്ധിച്ചു വന്നുകൊണ്ടിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ വിജയ്മല്യയെ സഹായിച്ചുവെന്ന് അംബികാസോണി പറയുന്നു.... ഇത്തരം ഒരു കാര്യത്തിന് വിജയ്മല്യയെപ്പോലുള്ള ഒരു മദ്യമുതലാളിയെ സഹായിക്കാന്‍ ഗാന്ധിജിയുടെ പേരിലും 'ഗാന്ധി' പേരിനൊപ്പമുള്ളവരുടെപേരിലും അഭിമാനം കൊള്ളുന്ന കോണ്‍ഗ്രസിന് കഴിഞ്ഞല്ലോ... അതിലവര്‍ക്ക് അഭിമാനിക്കാം... അഭിമാനപുളകിതരാകാം... &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6816182372044252997-6440019953488241923?l=rajagopaltvm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rajagopaltvm.blogspot.com/feeds/6440019953488241923/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6816182372044252997&amp;postID=6440019953488241923' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/6440019953488241923'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/6440019953488241923'/><link rel='alternate' type='text/html' href='http://rajagopaltvm.blogspot.com/2009/03/blog-post.html' title='മെതിയടിയും കണ്ണടയും ...'/><author><name>തിരോന്തരം പുപ്പുലി</name><uri>http://www.blogger.com/profile/09400571635112259007</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_FJT7PSgkEZg/SbDvzgD1CqI/AAAAAAAAAjY/07NQzlOIKxE/s72-c/05-gandi-belongings.jpg' height='72' width='72'/><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-6816182372044252997.post-4428814112782049935</id><published>2009-02-14T11:42:00.000+05:30</published><updated>2009-02-14T13:38:07.400+05:30</updated><title type='text'>ഒന്നും മറക്കല്ലെ രാമാ... ഒന്നും പൊറുക്കല്ലെ രാമാ... (ഒ എം ആര്‍... ഒ പി ആര്‍)</title><content type='html'>സൈനുദ്ദീന്‍ രാവിലെ ഇറങ്ങും.. എല്ലാ സെക്കന്റ് സാറ്റര്‍ഡേകളിലും സൈനു ഇങ്ങനെയാണ്.... രണ്ടു ദിവസം അവധി കിട്ടുന്നതല്ലേ... ഇറങ്ങി നടക്കും... ഓഫീസുകളിലെ തിരക്കുകള്‍ക്കിടയില്‍ നിന്ന് മാറി ഒരു നടത്തം... അത്രയേ ഉള്ളു... നടത്തം അവസാനിക്കുന്നത് മിക്കവാറും ഏതെങ്കിലും തീയറ്ററിന് മുന്നിലായിരിക്കും.... ഒരു നൂണ്‍ഷോ സിനിമ... ഉച്ചയ്ക്ക് ബുഹാരിന്നോ ആസാദിന്നോ ബിരിയാണി തിന്നണം. വൈകിട്ട് കറങ്ങിത്തിരിഞ്ഞ് വീണ്ടും വീട്ടിലേക്ക് അതാണ് സൈനുവിന്റെ സാധാരണ രണ്ടാം ശനിയാഴ്ച.&lt;br /&gt;ഇന്ന് സെക്കന്റ് സാറ്റര്‍ഡേ. സൈനു വീട്ടില്‍ നിന്നിറങ്ങി. പത്രം നോക്കിയപ്പോഴാണ് ലാലേട്ടന്റെ പുതിയ സിനിമ 'റെഡ് ചില്ലീസ്' റിലീസ് ആകുന്ന വിവരം അറിഞ്ഞത്. തിരോന്തരത്ത് അഞ്ജലിയിലാണ് പടം. ഇന്നത്തെ നടത്ത അങ്ങോട്ടു തന്നെ വിട്ടു. നടന്ന് നടന്ന് അഞ്ജലീലെത്തി. സിനിമ കാണാന്‍ ഭയങ്കര തള്ള് തന്നെ. വന്‍ തിരക്ക്. തള്ളി തള്ളി ടിക്കറ്റെടുത്ത് സിനിമകാണാന്‍ തീയറ്ററില്‍ കേറി. ടിക്കറ്റുമായി നേരെ സിനിമയ്ക്ക് കയറി. സൂപ്പര്‍ വേഷത്തില്‍ മോഹന്‍ലാലെത്തി. ഫാന്‍സുകാരുടെ തിമിര്‍പ്പിനിടയില്‍ സൈനുവും കയ്യടിച്ചു.&lt;br /&gt;ഇടവേളയായി. പുറത്തേക്കിറങ്ങി. ഒരു കവര്‍ കപ്പലണ്ടി വാങ്ങിക്കാമെന്ന് കരുതി സൈനു പോക്കറ്റില്‍ കയ്യിട്ടു. പഴ്സു പോയി. തീയറ്റര്‍ തള്ളിനിടയില്‍ ആരോ പോക്കറ്റടിച്ചതാണ്. കാശു പോയത് പോയി. തിരിച്ചിറങ്ങുമ്പോള്‍ ഏതെങ്കിലും പരിചയക്കാരോട് വാങ്ങിക്കാം. എന്തായാലും സിനിമ പകുതി വച്ച് നിര്‍ത്താന്‍ സൈനു തീരുമാനിച്ചില്ല. വീണ്ടും തീയറ്ററില്‍ കയറി ബാക്കി പകുതി കൂടി കണ്ട് സിനിമ തീര്‍ന്നപ്പോള്‍ തിരികെ ഇറങ്ങി.&lt;br /&gt;വിശപ്പാണെങ്കില്‍ വയറില്‍ നിന്നും തുടങ്ങി ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു കൂടി വ്യാപിക്കുന്നു. വേച്ച് വേച്ച് കിഴക്കേക്കോട്ട ബസ് സ്റാന്റിലെത്തി. രണ്ടാം ശനിയായതുകൊണ്ടാവാം പരിചയക്കാരെയാരെയും ബസ് സ്റോപ്പില്‍ കാണുന്നില്ല. അങ്ങനെ നിന്നപ്പോഴാണ് തന്റെ വീട്ടിന്റെ രണ്ടു വീടിനപ്പുറത്തുള്ള രമേശേട്ടന്റെ മകള്‍ ഗൌരിയെ കണ്ടത്. എന്‍ട്രന്‍സിനെങ്ങാണ്ടോ കോച്ചിംഗിന് പോകുകയാണ് അവള്‍. അനിയത്തി ഫാത്തിമയോടൊപ്പം അവള്‍ പലപ്പോഴും വീട്ടില്‍ വന്നിട്ടുണ്ട്. അവള്‍ പരിചയ ഭാവത്തില്‍ ചിരിച്ചു. സൈനു തിരിച്ചും. അടുത്ത് ചില യുവാക്കള്‍ കൂട്ടം കൂടി നില്‍പ്പുണ്ട്. ഗൌരിയെ നോക്കി അവന്‍ ചിരിക്കുന്നത് ചന്ദനക്കുറിയണിഞ്ഞ ആ യുവാക്കള്‍ ശ്രദ്ധിക്കുന്നതായി അവന് തോന്നി.&lt;br /&gt;'എന്താ ഇക്കാ ഇവിടെ...' അവള്‍ പതിവുപോലെ ചോദിച്ചു.. സൈനു ചിരിച്ചു. 'വെറുതേ...' അവന്‍ പറഞ്ഞു. ഗൌരിയുടെ കൈയില്‍ നിന്നും 50 രൂപ വാങ്ങിച്ചാല്‍ ഊണും കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകാമായിരുന്നു. യുവാക്കള്‍ അവരെ തന്നെ മാറി മാറി നോക്കുകയാണ്.&lt;br /&gt;സൈനു പെട്ടെന്നാണ് ഈ ദിവസത്തെ പ്രത്യേകത ഓര്‍ത്തത്. ഇന്ന് വാലന്റൈന്‍സ് ഡേ ആണ്. പ്രണയിതാക്കള്‍ പരസ്പരം സ്നേഹസമ്മാനം കൈമാറുന്ന ദിനം. ശ്രീരാമസേനയെന്ന സംഘടന ഇന്ന് പരസ്പരം പ്രണയിക്കുന്ന കമിതാക്കളെ വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നൊരു വാര്‍ത്ത കണ്ടു. ഈ നില്‍ക്കുന്ന യുവാക്കള്‍ ശ്രീരാമ സേനക്കാരാണോ... ഒരു മുസ്ളീം യുവാവായ താന്‍ ഒരു ഹിന്ദു പെണ്‍കുട്ടിയുടെ കൈയില്‍ നിന്നും 50 രൂപ വാങ്ങിക്കുന്നത് പ്രണയസമ്മാനമായി ഇവര്‍ക്ക് തോന്നുമോ... ഇവര്‍ നേരത്തെ പറഞ്ഞിട്ടുള്ളതു മാതിരി ബസ് സ്റാന്റിനരികിലെവിടെയെങ്കിലും രജിസ്ട്രാറെയും പൂജാരിയെയും ഏര്‍പ്പാടാക്കി നിര്‍ത്തിയിട്ടുണ്ടോ....&lt;br /&gt;അടുത്തെങ്ങും മറ്റു പരിചയക്കാരാരുമില്ല... വിശപ്പും ദുഃഖവും സൈനുവിന്റെ കണ്ണുകളെ ഈറനണിയിച്ചു. വേച്ച് വേച്ച് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള തന്റെ വീട്ടിലേക്ക് നടന്നു പോകാന്‍ തന്നെ സൈനു തീരുമാനിച്ചു.... അപ്പോഴും തീയറ്ററില്‍ മുഴങ്ങിക്കേട്ട താന്‍ കയ്യടിച്ച മോഹന്‍ലാലിന്റെ പുതിയ സൂപ്പര്‍ ഡയലോഗ് അവന്റെ ചെവിയില്‍ മുഴങ്ങി... ഒന്നും മറക്കില്ല രാമാ... അവന്‍ അത് തിരുത്തി സ്വയം പറഞ്ഞു... ഒന്നും മറക്കല്ലെ രാമാ... ഒന്നും പൊറുക്കല്ലെ രാമാ.... ഒ എം ആര്‍... ഒ പി ആര്‍...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6816182372044252997-4428814112782049935?l=rajagopaltvm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rajagopaltvm.blogspot.com/feeds/4428814112782049935/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6816182372044252997&amp;postID=4428814112782049935' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/4428814112782049935'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/4428814112782049935'/><link rel='alternate' type='text/html' href='http://rajagopaltvm.blogspot.com/2009/02/blog-post_13.html' title='ഒന്നും മറക്കല്ലെ രാമാ... ഒന്നും പൊറുക്കല്ലെ രാമാ... (ഒ എം ആര്‍... ഒ പി ആര്‍)'/><author><name>തിരോന്തരം പുപ്പുലി</name><uri>http://www.blogger.com/profile/09400571635112259007</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-6816182372044252997.post-4844319993249498905</id><published>2009-02-14T09:53:00.000+05:30</published><updated>2009-02-14T09:55:30.923+05:30</updated><title type='text'>കടുവയെ കിടുവ പിടിച്ചപ്പോള്‍...</title><content type='html'>അങ്ങനെ അതും സംഭവിച്ചു.... റിലീസ് ആകാന്‍ പോകുന്ന നമ്മള പ്രിയദര്‍ശന്‍ അണ്ണന്റെ കാഞ്ചീവരത്തിന്റെയും വ്യാജ സി.ഡി. ഇറങ്ങി. അണ്ണന്‍ ആകെ വെഷമത്തിലാണ്. ഒന്നാമത് കഷ്ടപ്പെട്ട് കുറേ ദിവസോം കാശും കളഞ്ഞ് ഒരു പടം എടുത്തിട്ടും വല്യ ഗൊണമൊന്നും ഉണ്ടായില്ല.&lt;br /&gt; അണ്ണന് വല്ലിയ ആഗ്രഹങ്ങളൊന്നുമില്ല... ഓസ്കാറില്‍ കുറഞ്ഞ പ്രതീക്ഷയുമില്ല... അതുകൊണ്ട് തന്നെയാണ് ഓസ്കാറിന് നോമിനേഷന്‍ കിട്ടിയ സ്ളം ഡോഗ് മില്ലെനിയര്‍ പടത്തെ അണ്ണന് പിടിക്കാത്തത്. അസൂയ കൊണ്ടൊന്നും അല്ല കേട്ടാ... അണ്ണന്‍ അങ്ങനെയാണ്... ആരെയും വിമര്‍ശിക്കും...&lt;br /&gt;അണ്ണന്‍ തന്നെ പലപ്പോഴും സമ്മതിച്ചിട്ടുണ്ട്. അണ്ണന്റെ പടങ്ങളെല്ലാം മഹത്തായ സൃഷ്ടികളല്ലെന്ന്. ജീവിക്കാന്‍ വേണ്ടി ചില നമ്പരുകള്‍ കാണിക്കുന്നു. അത്രമാത്രം. പക്ഷേ കാലാപാനിയും കാഞ്ചീവരവും അതാണടെ അപ്പീ പടങ്ങള്.... ഇന്ത്യയില്‍ വേറെ ഏത് സംവിധായകന് പറ്റുമടേ ഇത്രേം നല്ല പടങ്ങളെടുക്കാന്‍...&lt;br /&gt;പിന്നെ അണ്ണനല്ലേ... പറയുന്നത്... വിശ്വസിക്കാന്‍ പറ്റില്ല കേട്ടാ... അണ്ണന്‍ എടയ്ക്കെടെ പറയും. ഇത് എന്റെ 'അവസാനത്തെ കോമഡി ചിത്രം'... വീണ്ടും ഇത് ആവര്‍ത്തിക്കും.. ഇത്തരത്തില്‍ ആവര്‍ത്തനം തന്നെയാണ് അപ്പീ കോമഡി... പിന്നെ കഥ മോഷണം... അത് ഇപ്പം ആരാണ് ചെയ്യാത്തത്... എല്ലാരും മോഷണം നടത്തുന്നുണ്ട്... പക്ഷേ അണ്ണനെ സമ്മതിക്കേണ്ടത്... അണ്ണന്‍ തന്നെ പണ്ടെടുത്ത സിനിമകളിലെ കോമഡികള്‍ പുതിയരൂപത്തില്‍ വീണ്ടും അണ്ണന്‍ തന്നെ സൃഷ്ടിക്കുമ്പോഴാണ്...&lt;br /&gt;ഇപ്പം അണ്ണന് പണി കിട്ടിയിരിക്കുന്നത് സ്വല്‍പം കടുപ്പമായി പോയി. ഇന്ത്യയിലെ മൂന്ന് ചലച്ചിത്രമേളയ്ക്കും അല്ലാതെ കുറച്ച് ചലച്ചിത്രമേളയിലും മാത്രമാണ് കാഞ്ചീവരം പ്രദര്‍ശിപ്പിച്ചത്. പക്ഷേ വ്യാജ ഡി വി ഡി കൊച്ചിയില്‍ നിന്നും പിടിച്ചതോടെ അണ്ണന്‍ ആകെ കാര്യമറിഞ്ഞത്. പ്രിവ്യു കോപ്പിയായി ഏതോ ചലച്ചിത്രമേളക്കാരന് അയച്ചുകൊടുത്ത ഡി.വി.ഡിയില്‍ നിന്നുമാണത്രേ പകര്‍പ്പുണ്ടായത്. ആര്‍ക്ക് അയച്ചുകൊടുത്ത ഡി.വി.ഡിയാണെന്ന് കണ്ടുപിടിക്കാനും പറ്റില്ല. കഥാ മോഷണം പോലെ ഒരു കലതന്നെയാണ് സിനിമാ മോഷണമെന്നും അണ്ണന് ഇപ്പം പിടികിട്ടിക്കാണും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6816182372044252997-4844319993249498905?l=rajagopaltvm.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rajagopaltvm.blogspot.com/feeds/4844319993249498905/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6816182372044252997&amp;postID=4844319993249498905' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/4844319993249498905'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6816182372044252997/posts/default/4844319993249498905'/><link rel='alternate' type='text/html' href='http://rajagopaltvm.blogspot.com/2009/02/blog-post.html' title='കടുവയെ കിടുവ പിടിച്ചപ്പോള്‍...'/><author><name>തിരോന്തരം പുപ്പുലി</name><uri>http://www.blogger.com/profile/09400571635112259007</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6816182372044252997.post-2253727546352197606</id><published>2009-01-03T18:44:00.000+05:30</published><updated>2009-01-25T08:52:03.843+05:30</updated><title type='text'>ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേരെ പറ്റിച്ചേ.... പറ്റിച്ചേ...</title><content type='html'>&lt;a href="http://1.bp.blogspot.com/_FJT7PSgkEZg/SV9zZY8Cy0I/AAAAAAAAAiQ/jb5yK1Ccpoo/s1600-h/new+man+1.jpg"&gt;&lt;img id="BLOGGER_PHOTO_ID_5287071367584467778" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 228px; CURSOR: hand; HEIGHT: 320px" alt="" src="http://1.bp.blogspot.com/_FJT7PSgkEZg/SV9zZY8Cy0I/AAAAAAAAAiQ/jb5yK1Ccpoo/s320/new+man+1.jpg" border="0" /&gt;&lt;/a&gt; &lt;span class=""&gt;ഓരോ&lt;/span&gt; ദിവസം കഴിയുന്തോറും ജീവിതം പ്രതിസന്ധിയിലേക്ക് നീളുകയാണ്. എല്ലായിടത്തും പ്രതിസന്ധിയാണിപ്പോള്‍...ആഗോള സാമ്പത്തിക പ്രതിസന്ധിയാണത്രേ ഇതിനെല്ലാം കാരണം... ഒള്ള കാശ് കൊടുത്ത് നഷ്ടമില്ലാത്ത രീതിയില്‍ വിലക്കുറവില്‍ സാധനങ്ങള്‍ വാങ്ങിക്കാന്‍ ശ്രമിക്കുന്ന സാധാരണ മലയാളിയെ പോലെയാണ് പുപ്പുലിയും...&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;ഓരോ&lt;/span&gt; മാസവും ശമ്പളം കിട്ടിയാല്‍ സ്റാച്യുവിലെ ത്രിവേണി സ്റോറിലേക്ക് പുപ്പുലിയെ എത്തിക്കുന്നതും ഈ അവസ്ഥ തന്നെയാണ്. ഒരു മാസത്തേയ്ക്കുള്ള സാധനങ്ങള്‍ ഒരുമിച്ചു വാങ്ങി 1000 ഓ, 1200 ഓ രൂപ എണ്ണി നല്‍കി ത്രിവേണി പാക്കറ്റില്‍ പലവ്യജ്ഞനങ്ങളും കുട്ടിപ്പുലിയുടെ ബിസ്ക്കറ്റും, ഹോര്‍ളിക്സും നിറച്ച് ഇനി അടുത്തമാസമെന്ന് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ 'വെളുത്തുള്ളിയെവിടെ മനുഷ്യാ..' 'ഇത്തവണയും നിങ്ങള് തേയില മറന്നു... എന്തെരെടുത്താണ് ചായയിടുന്നത്' എന്ന് പെണ്‍പുലിയുടെ വായില്‍ നിന്ന് കേട്ട് ഇനിയൊരിക്കല്‍കൂടി ഈ കടയ്ക്ക് മുന്നിലേക്ക് വരരുതെന്ന ആശയുണ്ടാവാറുണ്ട് പുപ്പുലിക്ക്.&lt;br /&gt;&lt;br /&gt;&lt;br /&gt;പാല്‍ക്കാരനും, പത്രക്കാരനും, കേബിളുകാരനും, മലക്കറിക്കടക്കാരനും, മീന്‍കാറിക്കും, നെറ്റ് കണക്ഷനും കൊടുത്ത് പെട്രോളും മൊബൈല്‍ റീച്ചാര്‍ജ്ജും കുട്ടിപ്പുലിയുടെ ഡേ കെയറിലെ ഫീസും പണ്ടെടുത്ത ലോണിന്റെ മാസക്കുറിപ്പടിയനുസരിച്ചുള്ള തുകയും അടച്ച് കഴിയുമ്പോള്‍ 15-ാം തീയതി വൈകിട്ട് ശമ്പളത്തില്‍ മിച്ചം കാണുന്നത് 16-ാം തീയതി വൈകിട്ട് ചായകുടിക്കാനുള്ള കാശ് മാത്രമായിരിക്കും. ഒരുമിച്ചു സാധനം വാങ്ങിയാല്‍ പെണ്‍പുലിയുടെ വായിലിരിക്കുന്നത് കേള്‍ക്കണ്ടല്ലോ എന്ന ആശയാണ് പുപ്പുലിക്ക്...&lt;br /&gt;&lt;br /&gt;&lt;a href="http://2.bp.blogspot.com/_FJT7PSgkEZg/SV90e8LJ-XI/AAAAAAAAAiY/ZHMlc54Unj0/s1600-h/new+man+2.jpg"&gt;&lt;img id="BLOGGER_PHOTO_ID_5287072562454067570" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 225px; CURSOR: hand; HEIGHT: 320px" alt="" src="http://2.bp.blogspot.com/_FJT7PSgkEZg/SV90e8LJ-XI/AAAAAAAAAiY/ZHMlc54Unj0/s320/new+man+2.jpg" border="0" /&gt;&lt;/a&gt; &lt;span class=""&gt;ഇപ്പോള്‍&lt;/span&gt; ഒരുമിച്ച് സാധനം വാങ്ങിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന മറ്റൊരു കാര്യവും കൂടിയുണ്ട്. 5 രൂപയ്ക്ക് (നേരത്തെ നാല് രൂപയായിരുന്നു... കൂപ്പണ്‍ ക്ളച്ച് പിടിച്ചതോടെ അത് 5 ആക്കി). 'മനോരമ' എന്ന ഇന്ത്യയിലേറ്റവും പ്രചാരമുള്ള വാരിക വാങ്ങിക്കുമ്പോള്‍ ് ത്രിവേണിയില്‍ നിന്നും സാധനം വാങ്ങിക്കുമ്പോള്‍ 40 രൂപ ഡിസ്കൌണ്ട് കിട്ടുന്ന കൂപ്പണാണ് അത്. 100 രൂപയ്ക്ക് സാധനം വാങ്ങിച്ചാല്‍ അഞ്ച് രൂപ കുറഞ്ഞുകിട്ടും. 500 രൂപയ്ക്ക് 25 രൂപ. ത്രിവേണി മെഡിക്കല്‍ സ്റോറില്‍ നിന്നും 250 രൂപയ്ക്ക് സാധനം വാങ്ങിയാല്‍ 15 രൂപ. അങ്ങനെ മൊത്തം 40 രൂപ. 10 രൂപ കൊടുത്ത് 2 മനോരമ വാങ്ങിയാല്‍ 80 രൂപ. അതായത് 70 രൂപ ലാഭം. ഇപ്പം പിന്ന 1000 രൂപ തികച്ചാല്‍ ഒരു ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ കൂപ്പണ്‍ കൂടി കിട്ടും. 1000 രൂപ റൌണ്ട് ചെയ്ത് കിട്ടിയാല്‍ മതി. വീട്ടിലേക്കുള്ള സാധനവും പ്രമേഹം വന്ന് കാലുമുറിച്ച
